Thursday 30 April 2015

ഏപ്രില്‍ 25 നു യു കെ സഭാ നേതൃത്വം വീണ്ടും മുട്ടില്‍മ്മേല്‍ നിന്ന് കൈവിരിച്ച് പ്രാര്‍ത്തിക്കുമോ? ക്‌നാനായ ചാപ്ലിന്‌സി അംഗീകരിക്കപ്പെടുമ്പോള്‍ ഷ്രൂസ്ബരി പിതാവിനെ ഖെരാവൊ ചെയ്യാനും , കുര്‍ബ്ബാന തടയുവാനും ഗുണ്ടാ സംഘത്തെ ഇറക്കുമോ?


http://4malayalees.com/index.php?page=newsDetail&id=61333


ഏപ്രില്‍ 25 നു യു കെ സഭാ നേതൃത്വം വീണ്ടും മുട്ടില്‍മ്മേല്‍ നിന്ന് കൈവിരിച്ച് പ്രാര്‍ത്തിക്കുമോ? ക്‌നാനായ ചാപ്ലിന്‌സി അംഗീകരിക്കപ്പെടുമ്പോള്‍ ഷ്രൂസ്ബരി പിതാവിനെ ഖെരാവൊ ചെയ്യാനും , കുര്‍ബ്ബാന തടയുവാനും ഗുണ്ടാ സംഘത്തെ ഇറക്കുമോ?
2011 ല്‍ മാഞ്ചസ്റ്ററില്‍ സീറോ മലബാര് സഭയുടെ അനുമതിയോടെയും, അന്നത്തെ അത്മായ കമ്മീഷന്‍ ചെയര്‍മാന്‍, അത്മായ സെക്രട്ടറി, കൂടാതെ രണ്ടു പിതാക്കന്‍മ്മാരും മാര്‍ത്തോമ്മാ കത്തോലിക്കരുടെ കൂട്ടായ്മ്മ ആശീര്‍വ്വദിക്കുന്ന സമ്മേളനത്തില്‍ വിശുദ്ധ കുര്‍ബ്ബാനയിലെങ്കിലും പങ്കു ചേരണം എന്ന് അഭിവന്ദ്യ പിതാക്കള്‍ ആവശ്യപ്പെട്ടപ്പോള്‍ സീറോ മലബാര്‍ സഭ നെടുകെ മുറിക്കപ്പെടുന്ന കരിദിനമാണെന്നും കാല്‍മുട്ടില്‍ നിന്ന് കൈവിരിച്ച് പ്രാര്‍ത്തിക്കുക മാത്രം ചെയ്യും എന്ന് നെഞ്ചത്ത് കൈ വെച്ച് ആക്രോസിച്ച യു കെ സഭാ നേതൃത്വം ഈ വരുന്ന 25 നു യഥാര്‍ത്തത്തില്‍ സീറോ മലബാര്‍ സഭ പിളരുമ്പോള്‍ ക്‌നാനായ സഹോദര്‍ക്ക് കൈകൊടുക്കുവാന്‍ പോകുമോ, അതോ നന്ദി സ്മാരകമായി നല്‍കുന്ന ഉപഹാരം കൈപ്പറ്റുമോ അതോ വീണ്ടും പഴയ മുട്ടില്‍മ്മേല്‍ നിന്നുള്ള പ്രാര്‍ത്ഥന ആവര്‍ത്തിക്കുമോ എന്ന് ഈ തോമാന് ആശങ്ക?


തങ്ങളുടെ പാരമ്പര്യവും പൈതൃകവും തനിമയും( അതിനെപ്പറ്റി വിവര്‍ന്നിക്കുവാന്‍ ഈ വെറും തോമാക്ക് ആവില്ല. എങ്കിലും ഒന്ന് പറയാം ഇന്ത്യയില്‍ 170 കത്തോലിക്കാ രൂപതകളില്‍ 131 ലാറ്റിനും, 29 സീറോ മലബാറും, 10 എണ്ണം സീറോ മലങ്കരയും ആയി വിഭജിക്കപ്പെട്ടിരിക്കുന്നു. അതില്‍ സീറോ മലബാര്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള കോട്ടയം രൂപതയില്‍ തനിമയിലും,പാരമ്പര്യത്തിലും വ്യത്യസ്ഥത പുലര്‍ത്തുന്ന ക്‌നാനായ തൊമ്മന്റെ പിന്തുടര്‍ച്ചക്കാരായ സമുദായം ഒന്ന് ചേര്‍ന്ന് അവരുടെ കൌദാശികഅജപാലക ഇടവക ബന്ധം നിറവേറ്റുന്നു. അകലത്തുള്ളവര്‍ അവരെവിടെയാണോ അവിടടുത്തുള്ള ഇടവകകളില്‍ വിശുദ്ധ ബലിയക്ക് പോകുമ്പോഴും തങ്ങളുടെ രൂപതയുമായി മറ്റേതൊരു സമുദായത്തെക്കാലും ബന്ധം പുലര്‍ത്തുന്നു.




സീറോ മലബാര്‍ സഭക്ക് പ്രവര്‍ത്തന മേഖലകളില്‍ റോമുമായും ഒരു ലിഖിത നിയമം ഉണ്ട്. അതുപോലെ ഇന്ത്യന്‍ ബിഷപ്പ് സിനട്, കേരള കാത്തലിക്‌സ് ബിഷപ്പ്‌സ് സിനട് തുടങ്ങിയവയുമായി നിയമങ്ങള പാലിക്കപ്പെടെണ്ടാതാണ്. സീറോ മലബാര്‍ ബിഷപ്പ് സിനഡാണ് കോട്ടയം എറണാകുളം അടക്കം ഉള്ള എല്ലാ രൂപതകളുടെയും മേഖല അധികാരം നല്കുന്നത്.


സീറോ മലബാര്‍ സഭയുടെ കീഴില്‍ ക്‌നാനായക്കാര്‍ക്കായി കോട്ടയം രൂപത നല്‍കിയപ്പോള്‍ മുതലും ഇന്നും ഒരു ലിഖിത നിയമം നിലനില്‍പ്പുണ്ട്. ക്‌നാനയക്കാര്‍ പുറത്തെവിടെയാനെങ്കിലും വേറിട്ട കൂട്ടായ്മ്മ അനുവധിക്കുന്നതല്ലെന്നും, അവരവര്‍ ആയിരിക്കുന്ന സ്ഥലത്തെ രൂപതകളും,സഭാ നെത്രുത്വമായി സഹകരിച്ചു പോകണം എന്നും എന്ന് സഭ പറയുന്നു..അത് നിയമം !




മുമ്പ് ലണ്ടനില്‍ സീറോ മലബാര്‍ സഭയുടെ ചാപ്ലിനായി ഒരു വൈദികനെ നിയമിച്ചപ്പോള്‍ ( സഭയിലെ വൈദികനെതന്നെ) അദ്ദേഹത്തിന്റെ വിശുദ്ധ കുര്‍ബ്ബാന തടയുവാന്‍ ഒരു ച്ചാപ്ലിന്റെ സാമീപ്യത്തില്‍ പള്ളി അങ്കണത്തില്‍ കാട്ടിയ തെമ്മാടിത്തവും (ഇപ്പോളത്തെ കേന്ദ്രം ഭരിക്കുന്ന ചില വര്‍ഗ്ഗീയ ശക്തികള്‍ പോലും നാണം കെട്ടു പോവുന്ന രീതിയില്‍) കാണിച്ച ആ ശുഷ്‌കാന്തി ഇന്നെവിടെ? അന്നിവിടുത്തെ പിതാവിനെ ഖെരാവോ ചെയ്യും എന്നും അച്ചന്റെ പട്ടം തെറിപ്പിക്കുമെന്നും, വിശാല സമര മുറകളു മായി യു കെ ആംഗ്ലെയ കത്തോലിക്കാ സഭയെ തളക്കും എന്ന് പറഞ്ഞ ടിയാന്റെ കിന്കിണികള്‍ ഇന്നെവിടെ ?


ഇവിടെ അതിലും അതി ഗൗരവമായ നിയമ തടസ്സം ആണ് 25 നു ഉരുത്തിരിയുക. സീറോ മലബാര്‍ സഭയുടെ അടിസ്ഥാന നിയമാവലിയെ അസ്ഥിരപ്പെടുത്തിയും, ഒരു കാലത്തും ഇവിടുത്തുകാര്‍ക്കോ ആര്‍ക്കും സഭയില്‍ പിളര്‍പ്പുണ്ടാക്കി ഒരു വിഭാഗമായി വേര്തിരിക്കുവാന്‍ അധികാരം ഇല്ലായിരിക്കെ എങ്ങിനെ മാഞ്ചസ്ട്ടരില്‍ ക്‌നാനായ ചാപ്ലിന്‍സി അംഗീകരിക്കപ്പെട്ടു? ക്‌നാനായ സ്പിരിച്വല്‍ കോര്ടിനെട്ടരായോ, സ്പിരി ച്വല്‍ ഡയരക്ടര്‍ ആയോ അതുമല്ലെങ്കില്‍ സീറോ മലബാര്‍ ചാപ്ലിനായിത്തന്നെ നിയമിച്ചാലും അതില്‍ കുറെ ശരിയുണ്ടാക്കാം. ചാപ്ലിന്‌സി പിന്‍വലിച്ചെടുത്ത കുടുംബ ശക്തികള്‍ കാരണം, സ്വയ നിലനില്‍പ്പിനു ഉണ്ടാക്കിയ അത്താണി ഇങ്ങിനെ രൂപ പ്പെടുത്തി മിനുക്കി നാമകരണം ചെയ്യപ്പെട്ടതില്‍ അധികാരികളുടെ പതിവ് അനങ്ങാ നയം അനുഗ്രഹിച്ചു എന്ന് തീര്‍ച്ച.




ഒരിക്കല്‍ മാര്‍ത്തോമാക്കാര്‍ വണക്കമാസം കാലം കൂടുമ്പോള്‍ ഒരു കുര്ബ്ബാന യാചിപ്പോള്‍ ഒരു വിഭാഗത്തിനായി വിശുദ്ധ ബലി പാടില്ല എന്ന് നിയമം നേതൃത്വം അറിയിച്ചതിനാല്‍ ഒരു വൈദികന്‍ കുര്ബ്ബാന നിരസിച്ചു. പിന്നീടു ന്യുന പക്ഷം ഒരു കുര്‍ബ്ബാന വെറും സമ്മേളനത്തിന് ആവശ്യപ്പെട്ടപ്പോള്‍ നീതിമാനായ ആ വൈദികന്‍ പറഞ്ഞു എന്നോട് നേതൃത്വം വിഭാഗീയ കുര്‍ബ്ബാന പാടില്ല എന്ന് നേരത്തെ പറഞ്ഞതനുസരിച്ചു ഞാന്‍ ചെല്ലിയില്ലെന്നും ഇതിലും എനിക്ക് അതെ തീരുമാനമേ ഉള്ളൂ എന്ന്. ഫലമോ നേതൃത്വവും ന്യുന പക്ഷവും കൂട്ട് കൂടി പ്രസ്തുത വൈദികനെ കയറ്റി വിട്ടു. ഇങ്ങിനെ ഒക്കെ ഉള്ള കഥകള്‍ മാഞ്ചസ്ട്ടരിലെ 25 ന് പിളര്പ്പിനു പിന്നാമ്പുറം ഊര്ജ്ജം പകരുന്നുവെന്നു നിശ്ശംശയം പറയാം.




അങ്ങിനെയും നിയമം നിലനില്‌ക്കെ ഇവിടെ ഉയരുന്ന ഒന്നാമത്തെ ചോദ്യം 29 രൂപതകളില്‍ ഉള്ള കത്തോലിക്കരില്‍ 28 രൂപതാ മക്കള്‍ക്ക് കൂടുവാന്‍ സഭയുടെ പരിപൂര്‍ണ്ണ നിയന്ത്രണത്തില്‍ ഒരുങ്ങുമ്പോള്‍ ഞാനാണ് അതിലും വലിയവന്‍ എന്നും പറഞ്ഞു ഒരു ന്യുന പക്ഷത്തെയും കൂട്ടി തടയിട്ടിട്ടും മാ പത്രങ്ങളെ ഒക്കെ കരുവാക്കി നോക്കിയിട്ടും മാര്‍ത്തോമ്മാ പ്രഘോഷണ വേദിയാക്കി മാഞ്ചസ്റ്റര്‍ സമ്മേളനത്തെ മാര്‍ത്തോമ്മമാര്‍ നെഞ്ചിലേട്ടിയെങ്കില്‍ പിന്നെയും എന്തിനു ആക്രോശം എന്ന് ഈ തോമാക്ക് അറിയിയില്ല.




പില്‍ക്കാലത്ത് യുനിട്ടുകള്‍ ഒന്നൊന്നായി ഉയരുമ്പോള്‍ പത്രം വായിച്ച യു കെ ഭൂപടം നോക്കി (റൂമും നാടുമായി മാത്രം ബന്ധം പുലര്‍ത്തുന്നവര്‍) സ്ഥലത്തിന്റെ ഏകദേശ ഐഡിയ ആക്കി തപ്പി പിടിച്ചു ഒരാളെ കിട്ടിയാല്‍ സഹോദര ഇത് സഭാ വിരുദ്ധമാണെന്നും പറഞ്ഞു ചിതറിക്കുവാന്‍ ഇദ്ദേഹത്തിനും സിങ്കിടികള്‍ക്കും ( ഈയിടെയായി ചിലപ്പോള്‍ ലോഹയും ധരിക്കുന്ന ആസ്ഥാന ഉപദേശകന്‍ അടക്കം ) ഏറെ പെടാ പാട് പെട്ടിരുന്നു. പിന്നീട് നന്നായി പോകുന്ന ഒരു പ്രസ്ഥാനത്തില്‍( സഭാ നിര്‍ദ്ദേശം പാലിച്ച് പ്രേഷിതവര്‍ഷവും, വിശ്വാശ വര്‍ഷവും ഒക്കെ സമുചിതമായി ആചരിച്ച യു കെ യിലെ ഏക വിഭാഗം) പിളര്‍ത്തുവാന്‍ അത്മായ അധികാരം ഓഫര്‍ ചെയ്തു ഒപ്പം കൂട്ടിക്കൊണ്ട് ( ഇവുടുത്തെ മൈഗ്രന്റ്‌സിന്റെ ഇന് ചാര്ജ്ജ് പിതാവിന്റെ) പോയ മൂര്‍ത്തികളെ യു കെ യുടെ എല്ലാ മാ വായനക്കാരും ഫോട്ടോയിലൂടെ അങ്ങിനെയെങ്കിലും കാണുവാന്‍ ഇട വന്നു !! അവരിന്നും അണിയറ ഗ്രൂപിലുണ്ട്. നാളെ അവരെ അത്മായ നേതാക്കളായി വരുത്തും പോലും.


സഭാ മക്കള്‍ക്ക് സഭയുടെ താല്പ്പര്യം കുറച്ചു നിര്‍വികാരരാക്കുവാനും, തമ്മില്‍ തല്ലിക്കുവാനും, വരുതിയില്‍ നിക്കാത്ത വൈദികരെ കയറ്റി വിട്ടും, അല്ലെങ്കില്‍ ചാപ്ലിന്‍സി പിന്‍ വലിച്ചും, ധ്യാനങ്ങള്‍ക്ക് തടയിട്ടും, വ്യക്തി പരമായി താല്‍പ്പര്യമില്ലാത്ത വൈദികനെതിരെ ആള്‍ക്കാരെ ഉപയോഗിച്ച് പ്രശ്‌നങ്ങള്‍ ഉണ്ടാക്കി പരാതി പറഞ്ഞു എഴുതി വാങ്ങി ഒതുക്കുന്ന കരങ്ങള്‍ സഭയുടെ നശീകരണ വാള്‍ ഉയര്‍ത്തുവാന്‍ കഴിയുന്നത് അധികാരം ഒരേ കുടുംബത്തില്‍ നിക്ഷിപ്തമായത് കൊണ്ടാണെന്ന് ഏവരും മനസ്സിലാക്കുന്നു!! പണ്ട് മാഞ്ചസ്റ്റര്‍ കാരനും, ടിയാനും, ശിങ്കിടികളും ചേര്‍ന്ന് സീറോ മലബാര്‍ സഭയുടെ യു കെ ആധാരം അടിയറ വെക്കുകയും സഭയുടെ വിശ്വാസത്തില്‍ പൂര്‍ണ്ണമായി വിശ്വാസം എടുത്തു ഏറെ പാവപ്പെട്ടവര്‍ ചതിക്കപ്പെടുകയും ചെയ്തിട്ടും ഇക്കൂട്ടര് മാത്രം മേലേ പറന്നു.




കേരള സഭാ നേതൃത്വത്തെക്കാളും സഭയില്‍ അക്ഷീണമായി പ്രവര്‍ത്തിക്കുകയും ചിന്തിക്കുകയും സേവനം ചെയ്യുകയും ചെയ്യുന്ന യു കെ നേതൃത്വം (!?!) കുടുംബ ബന്ധത്തിന് വീതം കിട്ടിയിരിക്കുന്ന സഭയുടെ അധികാര അപ്പക്കഷണം സംരക്ഷിക്കുവാന്‍ മാത്രം തൂങ്ങി കിടക്കുമ്പോള്‍ പരശതം വിശ്വാസിമക്കള്‍ പ്രതീക്ഷകളറ്റ് ലാറ്റിനിലേക്ക് അഭിനിവേശം കാണിച്ചു തുടങ്ങുക മാത്രമല്ല പൂര്‍ണ്ണമായി സഹകരിച്ചു തുടങ്ങി കഴിഞ്ഞിരിക്കുന്നു.




അനസൂതം സഭയുടെ കെട്ടുറപ്പിനെ ബാധിക്കാതെ ഭൂരിപക്ഷത്തിന്റെ അടിത്തറ ശക്തമാക്കാന്‍ അന്ന് തുനിഞ്ഞിറങ്ങിയ മക്കളെ ഇവിടെ യു കെ യില്‍ സഭാ വിരുദ്ധരാക്കി ചിത്രീകരിക്കുവാന്‍ സ്ഥിരം ഓതലും ഗൂഡ നീക്കവുമായി നടക്കുകയും ചെയ്യുന്ന തന്ത്ര ശാലികള്‍ക്ക് സഭാക്കായി ഇത്രയും കാലമായി എന്ത് ചെയ്യുവാന്‍ കഴിഞ്ഞു? ഇതൊക്കെ ഫലം!


തനിക്കെതിരെ നോക്കുന്ന വരെയും ,ആഞ്ഞ്ജാനു വര്‍ത്തകരല്ലാത്തവരെയും ആരും എന്തും സഭക്ക് സഭക്ക് മുതല്‍ക്കൂട്ടായാലും പിടിയിലോതുങ്ങാത്തത് കയറ്റി വിട്ടും പിടിപാടുള്ളവരും ഇവിടുള്ളവര്‍ക്ക് നേട്ടം വീതം വെക്കുന്നവരും( സന്യസ്തന്‍ സഭാ നേതൃത്വം നല്‍കുന്ന നിര്‌ദ്ദേശം അനുസരിക്കണം എന്നാനെനെങ്കിലും) ഇക്കരെ താവളം ഒരുക്കും.പണ്ട് ലിവര്‍പൂള്‍ നിന്നുള്ള ഒരു നല്ല(?) അജപാലകന്‍ അങ്ങിനെ ഒന്ന് നോക്കിയപ്പോള്‍ കയറ്റി വിടുകയും പണിപ്പെട്ടു റോമില്‍ നിന്നും കടലാസുണ്ടാക്കി കാണിച്ചു മേലില്‍ കുര്‍ബ്ബാന അര്‍പ്പിക്കുവാന്‍ കഴിയാത്ത വിധം കുറേക്കാലം പേടിപ്പിച്ചു നാട്ടിലെത്തിച്ചു.നിലനില്‍പ്പിനായി യു കെ യിലെ കത്തോലിക്കാ സഭയിലേക്ക് ചേക്കേറുക മാര്ഗ്ഗം ആക്കുന്ന ചിന്തകള്‍ പലര്‍ക്കും ( വൈദികര്‍ക്കു)വെളിച്ചവും, ആശയവും ആയിക്കഴിഞ്ഞിരിക്കുന്നു.




പണ്ട് യു കെ യുടെ മാര്‍ത്തോമ്മാ അപ്പസ്‌തോലാനായി യു കെ യില്‍ എമ്പാടും ഓടി നടന്നു പ്രസംഗിച്ചു കൂട്ടായ്മ്മകള്‍ തീര്‍ക്കുകയും, വിഭാഗീയ ചിന്താഗതി പ്രചരിപ്പിച്ച വര്‍ഗ്ഗീയ നേതാവിന് പോലും ഇന്നൊന്നും നാവില്ലേ! അല്ലേലും ഇവരുടെ വെബ്ബ് സൈറ്റില്‍ അയാളെ നീക്കം ചെയ്തിരിക്കുന്നു


കണ്ടും,കെട്ടും,ചിന്തിച്ചും വികാരമോ, സഭാ സ്‌നേഹമോ ഉണ്ടായാല്‍ ഇന്ന് തന്നെ പരിഹരിക്കാവുന്ന മുരിക്കപ്പെടലാണിത്. ഇവിടെ ഒരു ബിഷപ്പിനും നമ്മുടെ സഭയെ വിഭജിപ്പിക്കുവാണോ അത്തരം ഒരു ചാപ്ലിന്‌സി അനുവദിക്കുവാനൊ അധികാരം ഇല്ലായിരിക്കെ അതിനു നമ്മുടെ ശ്രേഷ്ട കര്‍ദ്ധിനാല്‍ മൌന സമ്മതം നല്കി എന്ന് ചിന്തിക്കുവാന്‍ ഈ തോമാക്ക് കഴിയുന്നില്ല! ഒന്നുണ്ട് അന്ന് മാഞ്ചസ്റ്റര്‍ മാര്‍ത്തോമ്മാ പരിപാടിയെ എതിര്‍ത്ത എനിക്ക് ഇന്ന് അത് വേണ്ടിയിരുന്നു എന്ന് തോന്നി തുടങ്ങിയിരിക്കുന്നു! നിങ്ങളുടെ അഭിപ്രായം കലഹത്തിനാവല്ലേ, സഭയുടെ കെട്ടുറപ്പിന് മാത്രം.




തോമാ എന്തായാലും കശേരയില്‍ ഇരുന്നു സ്വസ്ഥമായി പ്രാര്‍ത്തിക്കും സമുദായ താല്‍പ്പര്യം സംരക്ഷിക്കപ്പെടണം, സമുദായം ശക്തമാകണം പക്ഷെ സഭയുടെ കൌദാശീക ഭരണ അടിത്തറ മുരിക്കപ്പെടുവാനിടവരരുത്.

വത്തിക്കാനില്‍ ചാവേറാക്രമണത്തിന് അല്‍ ക്വ ഇദ പദ്ധതിയിട്ടു




റോം: അൽ ക്വ ഇദയുടെ നിയന്ത്രണത്തിലുള്ള ഭീകരസംഘം അഞ്ചു വർഷം മുമ്പ് വത്തിക്കാനിൽ ചാവേറാക്രമണത്തിന് ആസൂത്രണം നടത്തിയതായി ഇറ്റാലിയൻ പൊലീസ് വെളിപ്പെടുത്തി. എന്നാൽ ആസൂത്രണം നടപ്പിലാക്കുന്നതിൽ അവർ പരാജയപ്പെട്ടു. 2009ൽ നൂറോളം പേരുടെ മരണത്തിനിടയാക്കിയ പാകിസ്ഥാനിലെ സ്ഫോടനത്തിനു പിന്നിലും ഈ സംഘമാണെന്ന് സംശയിക്കുന്നതായി അധികൃതർ അറിയിച്ചു. പേഷവാറിലെ മാർക്കറ്റ് പരിസരത്താണ് സ്ഫോടനം നടന്നത്.

ഇറ്റാലിയൻ ദ്വീപായ സർഡീനിയയുടെ തലസ്ഥാനമായ കാഗ്ലിയറിയിൽ നടന്ന വിശദ്ദമായ അന്വേഷണത്തിലാണ് പദ്ധതിയെക്കുറിച്ചുള്ള വിവരം ലഭിച്ചത്. സംശയിക്കപ്പെടുന്ന പതിനെട്ട് ഇസ്ലാമിക തീവ്രവാദിവാദികൾക്കെതിരെ ഇതു സംബന്ധിച്ച് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. ഇവർക്കായി ഇറ്റലിയിലെ ഏഴോളം പ്രവിശ്യകളിൽ തിരച്ചിൽ ഊർജിതമാക്കി. ഇതുവരെയായി ഒമ്പതുപേർ അറസ്റ്റിലായതായി ഭീകര വിരുദ്ധ പൊലീസ് ഉദ്യോഗസ്ഥൻ മരിയോ കാർട്ട അറിയിച്ചു. ഏഴുപേർ പാകിസ്ഥാനിലാണെന്ന് സംശയിക്കുന്നു. 2005 മുതൽ സർഡീനിയ കേന്ദ്രമായി പ്രവർത്തിക്കുന്ന പാക്-അഫ്ഗാൻ പൗരന്മാരടങ്ങുന്ന തീവ്രവാദ ശൃംഖലയെയാണ് ഭീകര വിരുദ്ധ പൊലീസ് ലക്ഷ്യമിടുന്നത്.

ബെനഡിക്ട് പതിനാറാമൻ പോപ്പായിരുന്ന 2010ലാണ് ചാവേറാക്രമണം നടത്താനിരുന്നത്. വത്തിക്കാനെതിരെ ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയ ചാവേറിൽ നിന്നാണ് തെളിവ് ലഭിച്ചത്. ഈ വർഷം തുടക്കത്തിൽ ഐസിസ് പുറത്തുവിട്ട ദൃശ്യത്തിൽ തെക്കൻ റോമിലെ തീവ്രവാദ സാന്നിദ്ധ്യം ഉറപ്പിക്കുന്നുണ്ട്. റോമിൽ ആക്രമണം നടക്കാനുള്ള സാധ്യതയും നഗരത്തിലേക്കുള്ള ചാവേറിന്റെ വരവും ഇതിൽ സൂചിപ്പിക്കുന്നു.

ഇറ്റാലിയൻ തീവ്രവാദസംഘത്തിന് അൽ ക്വ ഇദയുമായുമായുള്ള ശക്തമായ ബന്ധം ഒസാമ ബിൻ ലാദൻ ജീവിച്ചിരുന്ന കാലത്തെ താവളങ്ങളിൽ നിന്ന് വ്യക്തമാണ്. 2005-12 കാലയളവിലാണ് സംഘം പദ്ധതിക്കു വേണ്ട വിവരങ്ങൾ ശേഖരിച്ചത്. സുരക്ഷാ സേനയുടെ നിരീക്ഷണത്തിലായതോടെയാണ് ഇവർക്ക് പദ്ധതി ഉപേക്ഷിക്കേണ്ടി വന്നതെന്ന് അധികൃതർ വ്യക്തമാക്കി..

 http://news.keralakaumudi.com/news.php?nid=c4d2a0a9715e324edf5ebb1df6cf9df2

വൈദികരുടെ ലൈംഗീകപീഡനം

http://joyvarocky.blogspot.ca/

From: JAMES JOHN <jvattaparambil@
Date: April 23, 2015 at 3:56:31 PM EDT
To: Americankna Kna <americankna@gmail.com>
Subject: വൈദികരുടെ  ലൈംഗീകപീഡനം

     ലൈംഗീകപീഡനം പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികപീഡനം നടത്തുകയും, അമേരിക്കന്‍ നീതിന്യായക്കോടതികളുടെ ശിക്ഷഭയന്നു അമേരിക്കയില്‍ നിന്ന് സ്ഥലംവിടുകയുംചെയ്ത ഈ സീറോമലബാര്‍ വൈദീകന്റെ പ്രവര്‍ത്തി അതീവ നിന്ദ്യവും ഹീനവുമാണ്. ഇതിലും നിന്ദ്യവും ക്രൂരവുമായ മറ്റൊരുപ്രവര്‍ത്തികൂടി ഈ വൈദീകന്‍  ചെയിതിരിക്കുന്നതെന്തെന്നാല്‍, മരിച്ചു ഇഹലോകം വെടിഞ്ഞ KCCNA യുടെ ഒരു നാഷണല്‍ കൌണ്‍സില്‍ മെമ്പറുടെ ശവസംസ്കാരവേളയില്‍, മരിച്ചുപോയ വ്യക്ത്തി പള്ളിക്കും പട്ടക്കാരനും സഭക്കും എതിരായിരുന്നുവെന്നു പരസ്യമായി വിളിച്ചുകൂവുകയും ചെയ്തിരിക്കുന്നു.        ഈ വൈദീകന്‍  അമേരിക്കയില്‍നിന്ന് രക്ഷപ്പെട്ടുവെങ്കിലും ഇയാളുടെ ചെയ്തികള്‍ക്കെതിരെ KCCNA നേതൃത്വം ശക്ത്തമായി മുന്നോട്ടു വരേണ്ടതുണ്ട്. ഇയാള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാനടപടികള്‍  സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാര്‍ രൂപതാധ്യക്ഷനോടും, ഇയാള്‍ സേവനമനുഷ്ട്ടിച്ചിരുന്ന സ്ഥലത്തെ റോമന്‍ കാത്തലിക്ക് ആര്ച്ച്ബിഷപ്പിനോടും, അമേരിക്കയിലെ വത്തിക്കാന്‍ പ്രൊനുന്ഷ്യോയോടും ഒരു പ്രമേയത്തിലൂടെ ആവശ്യപ്പെടാവുന്നതാണ്.                                ലൈംഗീകപീഡനം നടത്തിയ ഇയാളെ സംരക്ഷിക്കുകയും സ്ഥലംവിടാന്‍ സഹായിക്കുകയും ചെയ്ത സീറോമലബാര്‍ രൂപതാധ്യക്ഷനും ഉത്തരം നല്കാന്‍ ബാധ്യസ്ഥനാണ്.                    കുറ്റകൃത്യങ്ങള്‍  ചെയ്യുന്ന ക്രിമിനലുകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍  അമേരിക്കയും ഇന്ത്യയും തമ്മില്‍  നയതന്ത്രതലത്തിലുള്ള കരാറുകള്‍  നിലവിലുണ്ട്. ഇക്കാര്യത്തില്‍  ഇന്റര്‍പോളിന്റെ സഹായവും ലഭ്യമാണ്. ലൈംഗീകപീഡനം നടന്ന യഥാസമയത്ത് പോലീസില്‍ പരാതിപ്പെടാന്‍  സാധിച്ചില്ലെങ്കിലും, പിന്നീട് വ്യക്ത്തികള്‍ക്കോ സംഘടനകള്ക്കോ പൊതുതാല്പര്യ ഹര്‍ജി, പീഡനം നടന്ന സ്ഥലത്തെ സുപ്പീര്യര്‍ കോര്‍ട്ടിലോ, ഫെഡറല്‍  കോര്‍ട്ടിലോ ഫയല്‍ ചെയ്യാവുന്നതാണ്. ഒരു moneytory Sueing വന്നാല്‍  ചിക്കാഗോ സീറോമലബാര്‍ രൂപതയെയും അങ്ങാടിയത്ത്പിതാവിനെയും വളരെഗുരുതരമായി ബാധിച്ചേക്കാവുന്ന ഒരു വലിയവിഷയമാണ് ഈ സീറോമലബാര്‍ വൈദീകന്റെ ബാല ലൈംഗീകപീഡനം.
      പാതിരാത്രിയുടെ മറവില്‍ വൈദീകനും കന്യാസ്ത്രീയുമായുള്ള വേഴ്ച അബദ്ധവശാല്‍ കണ്ടുപോയി എന്നതാണ് നിഷ്കളങ്കയായ സിസ്റ്റര്‍ അഭയ ചെയ്ത തെറ്റ്. രാത്രിയില്‍ ഉറക്കമിളച്ചിരുന്നു പിറ്റേദിവസത്തെ പരീക്ഷക്ക്‌ പഠിച്ചുകൊണ്ടിരുന്ന അഭയ ദാഹിച്ചുവലഞ്ഞു അടുക്കളയില്‍  വെള്ളംകുടിക്കാന്‍ പോയത്അവളുടെ തെറ്റോ ?. സിസ്റ്റര്‍. അഭയയെ കോടാലിക്കൈകൊണ്ട് തലയ്ക്ക് അടിച്ചുകൊന്ന് കിണറ്റിലെറിഞ്ഞ ഇത്തരം ക്നാനായ വൈദീകര്‍ ക്നാനായ സേവനത്തിനായി അമേരിക്കയിലെത്തുമ്പോഴും, ഇതേപോലെ മറ്റുപല ലൈംഗീക ആരോപണങ്ങളില്‍  അകപ്പെട്ട വൈദീകരെ നാട്ടില്‍ നിന്ന് രക്ഷപ്പെടുത്താന്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുമ്പോഴും ഇത്തരക്കാരെപ്പറ്റിയുള്ള വിശദ വിവരങ്ങള്‍  ശേഘരിച്ച് അധികാരികളിലെത്തിക്കാന്‍  KCCNA ക്ക് കടമയുണ്ട് .                              KCCNA എന്ന മഹത്തായ സംഘടന, കേവലം കണ്‍വന്‍ഷന്‍  നടത്താന്‍ വേണ്ടി മാത്രമുള്ള ഒരു സംഘടനയായി മാറാതെ ഇത്തരം സമകാലിക സാമുദായിക പ്രശ്നങ്ങളിള്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ.

ജെയിംസ്‌ വട്ടപ്പറമ്പില്‍ 
Hartford , Connecticut , USA .

 ക്രൈസ്തവ വിരുദ്ധ പരാമര്‍ശത്തില്‍ സിബിസിഐ പ്രതിഷേധിച്ചു

ബംഗളൂരു: അഖില ഭാരതീയ ഹിന്ദുമഹാസഭാ നേതാവ് മുന്നകുമാര്‍ ശുക്ളയുടെ ക്രൈസ്തവവിരുദ്ധ പരാമര്‍ശത്തിനെതിരേ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സിബിസിഐ) പ്രതിഷേധം രേഖപ്പെടുത്തി. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജ് കാമ്പസില്‍ ഇന്നലെ സമാപിച്ച സിബിസിഐ സ്റാന്‍ഡിംഗ് കമ്മിറ്റി സമ്മേളനത്തിനുശേഷം പുറത്തിറക്കിയ പത്രക്കുറിപ്പിലാണു സിബിസിഐ വിഷയത്തില്‍ പ്രതിഷേധവും നടുക്കവും അറിയിച്ചത്. ശുക്ളയുടെ പ്രകോപനപരവും പ്രതിഷേധാര്‍ഹവുമായ പരാമര്‍ശങ്ങള്‍ ക്രൈസ്തവ സമൂഹത്തെ മുറിപ്പെടുത്തുന്നതാണെന്നും സിബിസിഐ ചൂണ്ടിക്കാട്ടി.

ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരേ ആക്രമണം നടത്തുന്നതു നിയമവിരുദ്ധമല്ലെന്നും ദേവാലയങ്ങള്‍ പ്രാര്‍ഥനാലയങ്ങളേക്കാളുപരി ഹൈന്ദവരെ ക്രിസ്തുമതത്തിലേക്കു മതപരിവര്‍ത്തനം ചെയ്യുന്ന ഫാക്ടറികളാണെന്നുമാണു മുന്നകുമാര്‍ ശുക്ള പ്രസ്താവിച്ചത്. ദേവാലയങ്ങള്‍ ആക്രമിക്കുന്ന യുവാക്കളെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിക്കുകയും അവര്‍ക്കു പാരിതോഷികം നല്‍കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സമീപകാലത്തു ക്രൈസ്തവര്‍ക്കും മറ്റു ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ രാജ്യത്തു വര്‍ധിച്ചതായും സിബിസിഐ ചൂണ്ടിക്കാട്ടി. സമാധാനപ്രേമികളും നിയമപാലകരുമായ ക്രൈസ്തവസമൂഹത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളാണ് ഇവയെന്നും ആക്രമണങ്ങളെന്നും ക്രൈസ്തവര്‍ക്കെതിരായ ഇത്തരം അക്രമങ്ങളും വിവാദപ്രസ്താവനകളും അവസാനിപ്പിച്ചു സാമൂഹ്യ ഐക്യം നിലനിര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും സിബിസിഐ അഭ്യര്‍ഥിച്ചു.

 http://www.deepika.com/ucod/

Tuesday 28 April 2015

Sex abuse by priests in Chicago Syro Malabar diocese

Visit  laityvoice.blogspot.com for up-to-dates and FW. link
Send news, comments and write ups to :soulandvision@gmail.com
Make use of your valuable right of freedom of opinion, It serves human rights
പള്ളിമേടയിലെ പീഡനം : വികാരിയെ മേയ് 5 വരെ അറസ്റ്റ് ചെയ്യരുത്



കൊച്ചി : പതിന്നാലുകാരിയെ പള്ളിമേടയിൽ പീഡിപ്പിച്ച കേസിലെ പ്രതി പുത്തൻവേലിക്കര ലൂർദ്മാതാ പള്ളിവികാരി ഫാ. എഡ്വിൻ ഫിഗ്രേസിനെ മേയ് 5 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു.
പെൺകുട്ടിയുടെ മാതാവിന്റെ പരാതിയിൽ പുത്തൻവേലിക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തതിനെത്തുടർന്ന് ഒളിവിൽ പോയ ഫാ. എഡ്വിൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് ബാബു മാത്യു  പി. ജോസഫ് നിർദ്ദേശം നൽകിയത്. അഡ്വ. രഞ്ജിത്ത് ശങ്കർ, അഡ്വ. ഷിജു എബ്രഹാം വർഗീസ്  എന്നിവർ മുഖേന നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി നേരത്തേ സർക്കാരിന്റെ നിലപാട് തേടിയിരുന്നു.
ഇന്നലെ ഹർജി വീണ്ടും പരിഗണിച്ചപ്പോൾ സർക്കാർ അഭിഭാഷകൻ നിലപാടു വ്യക്തമാക്കാൻ കൂടുതൽ സമയം തേടി. അനുവദിച്ച സിംഗിൾബെഞ്ച് മേയ് 5 വരെ വികാരിയെ അറസ്റ്റ് ചെയ്യരുതെന്ന് നിർദ്ദേശിക്കുകയായിരുന്നു.

 http://news.keralakaumudi.com/news.php?nid=d3fbb812fc848cdb665e3fbf8c7256af

Sunday 26 April 2015

ആത്മവിലാപം:  അമ്മാവനും അമ്മാവന്റെ സഹോദരിപുത്ര൯ ഫാ.വെത്താനത്തും ചിക്കാഗോ രൂപ..താ കൂട്ടുകുടുബം. കാനോണ്‍ നിയമമനുസരിച്ച് അമ്മാവനും  സഹോദരിപുത്രനും തമ്മിലുളള  ഈ കൂട്ടുകുടുബം വളരെ തെറ്റ്!................

ഈ ബ്ളോഗില്‍ പ്രസിദ്ധീകരിക്കുന്ന അഭിപ്രായങ്ങളുടെയും ലേഖനങ്ങളുടെയും ഉത്തരവാദിത്തം അതെഴുതുന്ന വ്യക്തികള്‍ക്കു മാത്രമായിരിക്കും. സഭ്യമല്ലാത്ത ഭാഷയും അപകീര്‍ത്തിപ്പെടുത്തുന്ന പദപ്രയോഗങ്ങളും ഒഴിവാക്കുക.
 
http://laityvoice.blogspot.com.au/2015/04/blog-post_28.html

Friday 24 April 2015

അര്‍മീനിയയില്‍ 15 ലക്ഷം പേരെ വിശുദ്ധരായി പ്രഖ്യാപിച്ചു

മാ൪. ആലഞ്ചേരിയും അര്‍മേനിയന്‍ അപ്പസ്‌തോലിക്‌ ചര്‍ച്ച്‌ പെട്ടതാണൊ?

മാ൪. ആലഞ്ചേരി, റോമ൯ കത്തോലിക്കയിലുളള സീറൊമലബാറില്‍ പെട്ടതല്ലെ?

മാ൪. ആലഞ്ചേരി, റോമ൯ കത്തോലിക്കയിലുളള സീറൊമലബാ൪ സഭയിലെ ജെനങ്ങളെ പറ്റിക്കുകയാണൊ? 

 മാ൪. ആലഞ്ചേരി, റോമ൯ കത്തോലിക്കയിലുളള സീറൊമലബാ൪ സഭയില്‍ ആള്‍മാറാട്ടം നടത്തുകയല്ലെ?

mangalam malayalam online newspaperവാഷിങ്‌ടണ്‍: ഒരു നൂറ്റാണ്ടു മുമ്പ്‌ ഓട്ടോമന്‍ തുര്‍ക്കികളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട 15 ലക്ഷം അര്‍മേനിയക്കാരെ അര്‍മേനിയന്‍ അപ്പസ്‌തോലിക്‌ ചര്‍ച്ച്‌ വിശുദ്ധരായി പ്രഖ്യാപിച്ചു.
തുറന്ന വേദിയില്‍ നടന്ന ചടങ്ങിലായിരുന്നു പ്രഖ്യാപനം. ഒന്നാം ലോക മഹായുദ്ധ വേളയില്‍ മുസ്ലിം തുര്‍ക്കികള്‍ അര്‍മേനിയന്‍ വംശജരായ ക്രൈസ്‌തവരെ വംശഹത്യക്കു വിധേയരാക്കുകയായിരുന്നു. അര്‍മേനിയന്‍ സഭാ മേധാവികളും രാഷ്‌ട്രീയ നേതാക്കളും ചടങ്ങ്‌ അര്‍മീനിയന്‍ തലസ്‌ഥാനത്തിനു സമീപമുള്ള എക്‌മിയാദ്‌സിന്‍ കത്തീഡ്രലിലാണു നടന്നത്‌. നാനുറുവര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായാണ്‌ അര്‍മീനിയന്‍ അപ്പസ്‌തോലിക്‌ ചര്‍ച്ച്‌ വിശുദ്ധ പ്രഖ്യാപനം നടത്തുന്നത്‌. ചടങ്ങ്‌ രണ്ടുമണിക്കൂര്‍ നീണ്ടു.

 http://www.mangalam.com/print-edition/international/308701

കാരുണ്യ ഫണ്ടില്‍ നിന്നുള്ള ചികിത്സാ സഹായം 700 കോടി കവിഞ്ഞു: മാണി

mangalam malayalam online newspaperതിരുവനന്തപുരം: കാരുണ്യ ഫണ്ടില്‍ നിന്നുള്ള ചികിത്സാ സഹായം 700 കോടി കവിഞ്ഞതായി ധനമന്ത്രി കെ.എം മാണി. 19-ാമത്‌ സംസ്‌ഥാനതല സമിതി യോഗം 3736 പേര്‍ക്ക്‌ 49,14 കോടി രൂപയുടെ സഹായം നല്‍കാന്‍ അനുമതി നല്‍കിയന്നും മന്ത്രി പറഞ്ഞു. 26,902 പേര്‍ക്ക്‌ ഒറ്റത്തവണ സഹായമായി 9.54 കോടി രൂപയും അനുവദിച്ചു. മൊത്തം ഗുണഭോക്‌താക്കളുടെ എണ്ണം 86,878 ആയും ചികിത്സാ സഹായം 701.25 കോടി രൂപയായും ഉയര്‍ന്നു. മണ്ണാര്‍ക്കാട്‌, റാന്നി താലൂക്ക്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സ് ആശുപത്രികളില്‍ സൗജന്യ ഡയാലിസിസ്‌ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നതിന്‌ ധനാനുമതി നല്‍കിയതായും മാണി അറിയിച്ചു.
http://www.mangalam.com/latest-news/308614

കുഞ്ഞിന്‌ കയ്യും കാലും നാലു വീതം; ഗണേശ അവതാരമെന്ന്‌ വിശ്വാസികള്‍

mangalam malayalam online newspaperമാസങ്ങള്‍ക്ക്‌ മുമ്പാണ്‌ മുഖവൈകല്യവുമായി പിറന്ന കുട്ടിയെ ഗണപതിയുടെ അവതാരമെന്ന്‌ പറഞ്ഞ്‌ വിശ്വാസികള്‍ ശല്യം ചെയ്‌തതിന്റെ വാര്‍ത്തകള്‍ പുറത്ത്‌ വന്നത്‌. തൊട്ടു പിന്നാലെ തന്നെ സമാനരീതിയിലുള്ള വാര്‍ത്തകള്‍ ഉത്തരേന്ത്യയില്‍ നിന്നും വീണ്ടും. ഇത്തവണ നാലു കൈകളും നാലു കാലുകളുമായി പിറന്ന കുട്ടിയെ സന്ദര്‍ശിക്കാനും അനുഗ്രഹം വാങ്ങാനുമുള്ളവരുടെ തിരക്കാണ്‌.
ജാര്‍ഖണ്ഡിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ ഒന്നായ ദുമ്രി ഇസ്രിയില്‍ കഴിഞ്ഞ ദിവസം പിറന്ന കുഞ്ഞാണ്‌ താരം. വൈകല്യവുമായി പിറന്ന കുട്ടിയെ ഗണപതിയുടെ പുനരവതാരമായി കണക്കാക്കി അനുഗ്രഹം വാങ്ങാനും സന്ദര്‍ശിക്കാനുമായി ആയിരക്കണക്കിന്‌ വിശ്വാസികളാണ്‌ എത്തുന്നത്‌. ഒരു പ്രാദേശിക മാധ്യമം 72 മൈല്‍ അകലെ നിന്നെത്തി കുട്ടിയുടെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പകര്‍ത്തിയിരുന്നു.
പൂര്‍ണ്ണ വികാസം പ്രാപിക്കാത്ത ഒട്ടിച്ചേര്‍ന്ന നിലയിലുള്ള ഇരട്ടക്കുട്ടികളാകാം ഈ സ്‌ഥിതിക്ക്‌ കാരണമെന്നാണ്‌ വിദഗ്‌ദ്ധര്‍ പറയുന്നത്‌. മാസങ്ങള്‍ക്ക്‌ മുമ്പാണ്‌ മുഖവൈകല്യവുമായി പിറന്ന കുഞ്ഞിനെ ഗണപതിയുടെ അവതാരമായി കരുതി അനുഗ്രഹം വാങ്ങാനെത്തുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവന്നത്‌. ഏഴിഞ്ച്‌ വാല്‍ മുളച്ചതിനെ തുടര്‍ന്ന്‌ 13 കാരനായ അര്‍ഷിദ്‌ അലി ഖാന്‍ എന്ന കുട്ടിയെ ഹനുമാനാണെന്ന്‌ വിശ്വസിക്കുന്നതിന്റെ വാര്‍ത്തകളും കഴിഞ്ഞ വര്‍ഷം പുറത്തുവന്നിരുന്നു.
 http://www.mangalam.com/odd-news/308543

പള്ളി ആക്രമണപദ്ധതി തകര്‍ത്തതായി ഫ്രാന്‍സ്‌

പാരീസ്‌: പാരീസിലെ പള്ളികള്‍ ആക്രമിക്കാനുള്ള തീവ്രവാദികളുടെ പദ്ധതി തകര്‍ത്തതായി ഫ്രഞ്ച്‌ ആഭ്യന്തരമന്ത്രി ബെര്‍ണാഡ്‌ കാസന്യൂവ്‌. കഴിഞ്ഞ ഞായറാഴ്‌ച തീവ്രവാദബന്ധമുള്ള യുവാവിനെ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തതോടെയാണ്‌ ആക്രമണശ്രമം പാളിയതെന്നു മന്ത്രി പറഞ്ഞു.
24 വയസുള്ള ഫ്രഞ്ച്‌-അള്‍ജീരിയന്‍ വംശജനായ ഐടി ജീവനക്കാരനെയാണു പാരീസില്‍നിന്ന്‌ പോലീസ്‌ പിടികൂടിയത്‌.
ഇയാളുടെ വീട്ടില്‍നിന്നും കാറില്‍നിന്നുമായി നിരവധി ആയുധങ്ങളും, ബുള്ളറ്റ്‌ പ്രൂഫ്‌ വസ്‌ത്രങ്ങളും മറ്റ്‌ ഉപകരണങ്ങളും പിടിച്ചെടുത്തു. പ്രമുഖ പള്ളികളുടെ ചിത്രങ്ങളും ഭൂപടങ്ങളും ഉള്‍പ്പെടെയുള്ള രേഖകളും ഇവിടെനിന്നു കണ്ടെടുത്തിരുന്നു. പാരീസിലെ പള്ളികളില്‍ ആക്രമണം നടത്താന്‍ യുവാവ്‌ പദ്ധതിയിട്ടിരുന്നതായും മന്ത്രി പറഞ്ഞു.
പാരീസിനു സമീപം യുവതി സംശയാസ്‌പദമായ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലും പിടിയിലായ യുവാവിനു പങ്കുള്ളതായി പോലീസിനു സംശയമുണ്ട്‌
.
 http://www.mangalam.com/print-edition/international/307860

Thursday 23 April 2015

It is shocking! Child abuse by Priests of Chicago Syro Malabar Church, Public Reactions….

Visit  laityvoice.blogspot.com for up-to-dates and FW. link
Send news, comments and write ups to : soulandvision@gmail.com
make use of  your valuable right of freedom of opinion
ജങ്ങള്‍ സംസാരിക്കുന്നു!! ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്തിന്റെ ദുര്‍ ഭരണം.




Visit  laityvoice.blogspot.com for up-to-dates and FW. link
Send news, comments and write ups to : soulandvision@gmail.com
make use of  your valuable right of freedom of opinion

Kansas City Catholics urge the pope to discipline Bishop Finn


 


KANSAS CITY, Mo. — a group of Roman Catholics are taking a rare step. They’re urging the pope to remove a local bishop from his post. They have been writing letters and signing a petition which will be going straight to Pope Francis.
It’s a story which is making headlines again. Bishop Robert Finn was caught in the middle of a sex abuse scandal and placed on court-supervised probation in 2012. Some parishioners, like Liz Donnelly, don’t believe it’s enough.
“I think we’re meant to stand up for what we believe in.  If we don’t speak out, we can’t sit in the pews and grumble,” said Donnelly.
Donnelly, a life-long catholic, wants Bishop Finn removed from his post. She’s one of 13 parishioners, along with a priest, a nun and 113,000 people worldwide writing letters and signing a petition. The documents will be going straight to Pope Francis urging him to make the change.
“The Catholic Church is built on peace and justice principles, yet within the church there’s not justice,” said Donnelly.
Bishop Finn was convicted on a misdemeanor charge of failing to report a priest involved in child pornography.
Donnelly feels so strongly about the bishop’s role in the case. She stopped giving money to the Catholic Church.
“I love my parish and want my parish to thrive and want the people there to have salaries, but I couldn’t in my conscious give money that would go to him,” said Donnelly.
Donnelly described her decision to leave the church as a hard one. She hopes to return if and when Bishop Finn leaves.
“I would hope we can get back to a basic level of just loving and caring for one another, finding a common ground no matter what our differences are,” said Donnelly.
The letters and petition are tied to a case involving Father Shawn Ratigan. He had hundreds of pornographic pictures of young girls on his laptop. Father Ratigan was sentenced to 50 years in prison last year.


Wednesday 22 April 2015

Kansas City Bishop Resigns Over Delay in Reporting Priest’s Child Pornography

Bishop Robert Finn was convicted in September 2012 for waiting months before reporting the priest



Bishop Robert Finn, of Kansas City, Mo., pleaded guilty in September 2012 to failing to report a suspected child-abusing priest, answering demands of victims to crack down on bishops who covered up for pedophiles. ENLARGE
Bishop Robert Finn, of Kansas City, Mo., pleaded guilty in September 2012 to failing to report a suspected child-abusing priest, answering demands of victims to crack down on bishops who covered up for pedophiles. Photo: Associated Press
ROME—A U.S. bishop convicted of failing to report a priest who had produced child pornography has resigned, amid calls that Pope Francis make church leaders more accountable for their handling of child abuse.
The pope accepted the resignation of Bishop Robert W. Finn of Kansas City, Mo., under a provision of church law calling for bishops to resign because of “ill health or some other grave cause,” the Vatican announced Tuesday.
Members of a Vatican panel on child abuse have been pressing Pope Francis to dismiss bishops who fail to protect children or punish those under their authority who abuse them. One member of the panel said he would resign if the pope failed to fire a Chilean bishop who has been accused of protecting an abusive priest.
The Vatican spokesman, the Rev. Federico Lombardi, declined to comment further on the Finn case.
Bishop Finn was convicted in September 2012 on one misdemeanor charge of failing to report suspected child abuse because he had waited several months before reporting a priest who had taken pornographic pictures of girls. The priest, the Rev. Shawn Ratigan, pleaded guilty to charges of child pornography and was sentenced to 50 years in federal prison.
Bishop Finn, 62 years old and 13 years shy of the normal retirement age for bishops of 75, is the only U.S. bishop to have been convicted for failing to report child sex abuse.
Jack Smith, director of communications for the Diocese of Kansas City-St. Joseph, said Bishop Finn would have no comment beyond his words in a diocesan statement, in which the bishop said it had been an “honor and joy” to serve the diocese and asked for prayers for his still-unnamed successor. But the statement didn’t address the cause of his resignation.
Asked why the bishop had resigned, Mr. Smith said: “You have to assume that this probably stems from the four-year-long struggle over the circumstances of the Father Ratigan case.”
Since Bishop Finn’s conviction, pressure had grown on the Vatican to remove him from office.
In September, the pope appointed Archbishop Terrence Prendergast of Ottawa, Canada, to investigate the Finn case. The Vatican hasn’t published any report.
In an interview broadcast last November, Cardinal Sean O’Malley of Boston, president of the pope’s commission on child protection, told CBS News CBS 0.46 % ’s “60 Minutes” program that the Vatican needed to urgently address the Finn case.
On Tuesday, a member of the child-protection commission said Bishop Finn’s departure was “one small step in the right direction,” but long overdue, and that the bishop shouldn’t have been allowed to resign.
“He should have been sacked a long time ago, as soon as he was convicted,” said Peter Saunders, an advocate for sex abuse victims who sits on the Vatican advisory body. “He should have been dismissed.”
Mr. Saunders said Pope Francis should now act promptly in the case of Bishop Juan Barros, whom the pope appointed to lead the diocese of Osorno, Chile, in January. Critics have demanded Bishop Barros’s ouster over accusations that he had covered up for another priest, the Rev. Fernando Karadima, who was later punished by the church for sexual abuse. Bishop Barros has denied charges that he witnessed abuse by Father Karadima.
In March, the Vatican said in a statement that the Congregation for Bishops examined the Barros case before his transfer to Osorno and “did not find objective reasons to preclude the appointment.”
Earlier this month, Mr. Saunders and three other members of the child-protection commission traveled to Rome to meet with Cardinal O’Malley and express their concerns about Bishop Barros. The group said in a statement that Cardinal O’Malley had “agreed to present the concerns of the subcommittee to the Holy Father.”
“Barros should also be out now,” Mr. Saunders said on Tuesday. “Every day that goes by makes me wonder what’s going on.”
Mr. Saunders, who had said in February that he would step down from the Vatican panel if it didn’t make progress on child protection and the accountability of bishops over the following year, said Tuesday he thought he and other members would leave even sooner if Bishop Barros wasn’t dismissed.
“It would be inconceivable that any of us, probably, could go to the next plenary (session) in October if Barros is still in place,” he said.
Bishop Barros didn’t respond to a request for comment. Father Lombardi had no further comment on the panel members’ concerns or on the Chilean case.
Write to Francis Rocca at francis.rocca@wsj.com

Tuesday 21 April 2015

കമ്മ്യൂണിറ്റി ബൈബിളുമായി കത്തോലിക്കാസഭയിലെ `കപട` അപ്പസ്തോലന്മാര്‍!

ആംസ്ട്രോങ്ങ് ജോസഫ്

ടിപ്പു സുല്‍ത്താനോടുള്ള വെറുപ്പുമൂലം കേരളത്തിലെ ജനങ്ങള്‍ തങ്ങളുടെ വളര്‍ത്തുനായകള്‍ക്ക് 'ടിപ്പു' എന്ന് പേരിട്ടു! അമേരിക്കന്‍ സാമ്രാജ്യത്വത്തോട് എതിരിട്ടുനിന്ന സാമ്രാജ്യത്വ വിരുദ്ധര്‍ തങ്ങളുടെ നായ്ക്കള്‍ക്ക് അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടറുടെ പേരിട്ടതും ഓര്‍ക്കുന്നവരുണ്ടാകും. 2002-ലെ സമാധാനത്തിനുള്ള നോബല്‍ പുരസ്കാരം ലഭിച്ചു എന്നതൊന്നും അമേരിക്കന്‍ വിരുദ്ധര്‍ക്ക് പ്രശ്നമുള്ള കാര്യമല്ലല്ലോ! ജിമ്മി എന്ന പേര് ഉദ്ഭവിച്ചത് യാക്കോബ്(ജയിംസ്) എന്ന പേരില്‍നിന്നാണ്‌ എന്നകാര്യം അറിഞ്ഞിട്ടോ അറിയാതെയോ ക്രിസ്ത്യാനികളില്‍ ചിലരും ഇത് അനുകരിച്ചു!
എന്തിനാണ് ഈ ലേഖനത്തിന് ഇത്തരമൊരു മുഖവുരയെന്നു സംശയിക്കുന്നവരുണ്ടാകാം. വിഷയത്തിലേക്കുള്ള പ്രവേശനത്തിന് ഈ ആമുഖം യുക്തമായിരിക്കുമെന്ന ചിന്തയാണ് മനോവയെ ഇതിനു പ്രേരിപ്പിച്ചത്. ഇനി വിഷയത്തിലേക്ക് കടക്കാം.
നേരിട്ട് എതിരിടാന്‍ കഴിയാത്തവിധം ശക്തരായ എതിരാളികളോടുള്ള രോഷം ശമിപ്പിക്കാന്‍, നികൃഷ്ട ജീവികള്‍ക്ക് എതിരാളികളുടെ പേരിട്ട് സായൂജ്യമടയുന്ന ദുര്‍ബലര്‍ ഉണ്ട്! ആധുനിക കാലഘട്ടത്തിലെ കോലം കത്തിക്കല്‍ ഇതിന്റെ മറ്റൊരു രൂപമാണ്! 'ഞാന്‍ അങ്ങനെ ചെയ്തില്ലെങ്കില്‍ എന്റെ പേര് നിന്റെ പട്ടിയ്ക്ക് ഇട്ടോ' എന്ന്‍ ചിലര്‍ വെല്ലുവിളിക്കുന്നത് കേട്ടിട്ടില്ലേ? തങ്ങളുടെ പേര് നായ്ക്കള്‍ക്ക് ഇടുന്നത് അവഹേളനത്തിന്റെ ഭാഗമാണെന്ന് ഇതില്‍നിന്നുതന്നെ വ്യക്തമാകുമല്ലോ! ഇത്തരത്തിലുള്ള പ്രവര്‍ത്തനമാണ് സാത്താന്‍സേവക്കാരും 'ബ്ലാക്ക് മാസ്' ചെയ്യുന്നവരും യേശുവിനോട് പ്രവര്‍ത്തിക്കുന്നത്!
കത്തോലിക്കാ ദൈവാലയങ്ങളില്‍ പരികര്‍മ്മം ചെയ്യപ്പെട്ട 'തിരുവോസ്തി'യെ അപമാനിച്ചുകൊണ്ട് സാത്താനെ സന്തോഷിപ്പിക്കുന്ന പ്രവര്‍ത്തിയാണ് 'ബ്ലാക്ക് മാസ്'! ക്ലോസെറ്റില്‍ തിരുവോസ്തി ഇടുക, സ്ത്രീകളുടെ ആര്‍ത്തവരക്തം തിരുവോസ്തിയുടെമേല്‍ തളിക്കുക എന്നിങ്ങനെയുള്ള ശാപപ്രവര്‍ത്തികള്‍ ഇതിന്റെ ഭാഗമാണ്! ഒരു വേശ്യയുടെ നഗ്നശരീരം ബലിപീഠമാക്കിക്കൊണ്ട്, യേശുവിന്റെ തിരുശരീരത്തെ അപമാനിക്കുന്ന രീതിയും ഇതിലുണ്ട്. വ്യഭിചാരം, സ്വയംഭോഗം, സ്വവര്‍ഗ്ഗരതി എന്നിവ കൂടാതെ തിരുവോസ്തിക്കു മുന്നില്‍വച്ച് ഭാര്യമാരെ പരസ്പരം കൈമാറിക്കൊണ്ട് രതിക്രീഡകളില്‍ ഏര്‍പ്പെടുന്നതും 'ബ്ലാക്ക് മാസി'ന്‍റെ ഭാഗംതന്നെ!
ഇവയൊക്കെത്തന്നെയും യേശുക്രിസ്തുവിന്റെ പരിശുദ്ധിയെ മലിനതയോടു ചേര്‍ത്തുവച്ച് സായൂജ്യമടയാനുള്ള പിശാചിന്റെ തൃഷ്ണയാണ് കാണിക്കുന്നത്. ആദ്യമേ സൂചിപ്പിച്ചതുപോലെ, തങ്ങള്‍ക്ക് ആക്രമിച്ചു കീഴ്പ്പെടുത്താന്‍ കഴിയില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തില്‍ എതിരാളികളെ നേരിടുന്നതിനു കണ്ടെത്തുന്ന ഒരു രീതിയാണിത്! ദൈവത്തിന്റെ തിരുനാമം വൃഥാ ഉപയോഗിക്കരുതെന്ന പ്രമാണത്തിന്റെ ലംഘനവും ഇതിലുണ്ട്. പിശാചിനെ ആരാധിക്കുന്നവരാണ് ഇത്തരത്തിലുള്ള ചെയ്തികള്‍ക്ക് സാത്താന്റെ ആജ്ഞാനുവര്‍ത്തികളായി നിലകൊള്ളുന്നത് എന്നതിനാല്‍, ഇവരില്‍നിന്ന് ഇതിനു വിപരീതമായത് പ്രതീക്ഷിക്കേണ്ടതില്ല. എന്നാല്‍, യേശുക്രിസ്തുവിന്റെ ശുശ്രൂഷകരായി പരിഗണിക്കപ്പെടുന്ന സഭാതലവന്മാര്‍ ഇത്തരം ആഭാസങ്ങള്‍ക്കു മുതിരുമ്പോള്‍, ഇത് ഗൗരവമായി കാണാതിരിക്കരുത്!
ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ക്കും ദൈവവചനത്തിനും അപ്പസ്തോലിക പാരമ്പര്യത്തിനും വിരുദ്ധമായ ആശയങ്ങളുമായി ചുറ്റിത്തിരിയുന്ന 'ഇടയ'വേഷധാരികളെയാണ് മനോവ ഇവിടെ ഉദ്ദേശിച്ചത്. അനേകരെ നരകത്തിലേക്കു നയിക്കാന്‍ കാരണമാകുന്ന മാരകമായ സിദ്ധാന്തവുമായി ഇന്ത്യയിലെ മെത്രാന്‍സംഘം ഇറങ്ങിയിരിക്കുന്നത്, സാത്താനു ഭാരതസഭയുടെമേലുള്ള സര്‍വ്വാധിപത്യത്തിന്റെ തെളിവാണ്!
ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി(C.B.C.I) ഒരു പുതിയ ബൈബിള്‍ പുറത്തിറക്കിയ കാര്യം നമ്മില്‍ പലര്‍ക്കും അറിയാം. ഈ സാഹസത്തിനുപിന്നിലുള്ള നിഗൂഡ ലക്ഷ്യത്തെ ഈ ലേഖനത്തിലൂടെ മനോവ അനാവരണം ചെയ്യുകയാണ്. 'കമ്മ്യൂണിറ്റി ബൈബിള്‍' എന്നപേരില്‍ ഭാരത കത്തോലിക്കാസഭയിലെ 'വ്യാജ'ഇടയന്മാര്‍ തയ്യാറാക്കിയ ഈ പൈശാചിക ഗ്രന്ഥത്തിലെ ഉള്ളടക്കം എന്താണെന്ന് ആദ്യമായി നമുക്കു പരിശോധിക്കാം. ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ തലവന്‍ 'ക്ലിമ്മീസ്' എന്ന സനാതന ആള്‍ദൈവമാണെന്നും ഇയാളുടെ ലക്‌ഷ്യം കത്തോലിക്കാസഭയുടെ സര്‍വ്വനാശം ആണെന്നും ആദ്യമേതന്നെ നാം തിരിച്ചറിയണം.

'വ്യാജ'ഇടയന്മാരുടെ 'കമ്മ്യൂണിറ്റി' തട്ടിപ്പ്!

ദൈവപുത്രനായ യേശുക്രിസ്തുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങള്‍ വിജാതിയ മൂര്‍ത്തികളുടെ കെട്ടുകഥകളോട് ഉപമിക്കുന്ന സാഹസമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'! വെറും ഐതീഹ്യങ്ങളോ കഥകളിലെ കഥാപാത്രങ്ങളോ മാത്രമായ ഹൈന്ദവപുരാണങ്ങളിലെ കഥാപാത്രങ്ങളെ സത്യമാണെന്ന വരുത്തിത്തീര്‍ക്കാനും അതുവഴി ഈ ദേവസങ്കല്പങ്ങള്‍ക്ക് ആഗോളവിപണി ഉണ്ടാക്കിക്കൊടുക്കുവാനും സാത്താന്‍ നടത്തുന്ന കൗശലമാണിത്. ക്രിസ്ത്യാനികളുടെ പണം ഉപയോഗിച്ച് വിജാതിയത്യ്ക്ക് മേല്‍വിലാസം ഉണ്ടാക്കിക്കൊടുക്കുവാനുള്ള ഈ ശ്രമത്തെ വിശ്വാസികള്‍ തിരിച്ചറിയണം! വത്തിക്കാനിലെ ചത്വരത്തിനുമുമ്പില്‍ നിന്നുകൊണ്ട് 'ശ്രീ ശ്രീ ക്ലിമ്മീസ് പ്രഖ്യാപിച്ച ഭോഷ്ക്കുമായി ഇതിനെ കൂട്ടിവായിക്കേണ്ടിയിരിക്കുന്നു. 'ആര്‍ഷഭാരത സംസ്കാരത്തെ(വിജാതിയത) ആഗോളവത്കരിക്കുകയാണ് തന്റെ പ്രഥമ ലക്ഷ്യമെന്ന് യാതൊരു ഉളുപ്പുമില്ലാതെ ഇദ്ദേഹം വിളിച്ചുകൂകി!
ശ്രീകൃഷ്ണനും ശ്രീരാമനും ഹനുമാനും ഗണപതിയും അടങ്ങുന്ന ഹൈന്ദവ പുരാണങ്ങളിലെ ഭാവനാകഥാപാത്രങ്ങള്‍ക്ക് 'ജനന സര്‍ട്ടിഫിക്കറ്റ്' തരപ്പെടുത്തിക്കൊടുക്കാനുള്ള ശ്രമങ്ങളില്‍ രണ്ട് അപകടം ഒളിഞ്ഞിരിപ്പുണ്ട്. യേശുവിന്റെ രക്ഷാകരചരിത്രത്തിലെ സംഭവങ്ങളുമായി ഇവറ്റകളെ സംബന്ധിക്കുന്ന ഐതീഹ്യങ്ങള്‍ സമാനമാക്കുമ്പോള്‍, ഇല്ലാത്ത ഒന്നിനെ ഉണ്ടെന്നു വരുത്തുന്നതിലൂടെ മനുഷ്യരില്‍ മിഥ്യാധാരണ ജനിപ്പിക്കുന്ന അപകടമാണ് ഇവയില്‍ ഒന്ന്! വെറും കെട്ടുകഥകള്‍ മാത്രമായ ഹൈന്ദവദേവന്മാരോട് യേശുവിനെ സമനാക്കുന്നതിലൂടെ, ജീവിക്കുന്ന ദൈവത്തിന്റെ പുത്രനായ യേശുവും ഇവരെപ്പോലെ സങ്കല്പം മാത്രമാണെന്ന ചിന്തയിലേക്ക് ജനങ്ങളെ എത്തിക്കാന്‍ കാരണമാകും എന്നത് രണ്ടാമത്തെ ദുരന്തം! ഇത് രണ്ടും സാത്താനെ സംബന്ധിച്ചിടത്തോളം ആഹ്ലാദകരംതന്നെ!
ഇത്തരത്തില്‍ ആരാലും അറിയപ്പെടാതെ മരുഭൂമിയിലെ മണലാരണ്യത്തില്‍ അവഗണിക്കപ്പെട്ടു കിടന്നിരുന്ന ഒരു വ്യാജദേവന് അപ്രതീക്ഷിതമായി ആഗോള അംഗീകാരം ലഭിച്ച മുന്‍കാല ചരിത്രമുണ്ട്. അറബികളിലെ ഖുറൈഷി ഗോത്രക്കാര്‍ ആരാധിച്ചിരുന്ന മുന്നൂറ്റിയറുപതു ദേവന്മാരില്‍ അപ്രധാനിയായിരുന്ന ചന്ദ്രദേവനെയാണ് മുസ്ലിങ്ങള്‍ ഇന്ന്‍ അല്ലാഹുവെന്ന് വിളിച്ച് ആരാധിക്കുന്നത്. അല്ലാഹുവിന്റെ സൃഷ്ടാവ് മുഹമ്മദാണെന്ന് ആരും തെറ്റിദ്ധരിക്കേണ്ട! ഇന്ന്‍ ഹൈന്ദവദേവന്മാരെ അന്തര്‍ദേശീയ അവതാരങ്ങളാക്കാന്‍ ശ്രമിക്കുന്നവരുടെ പൂര്‍വ്വീകനായ ഒരു സുറിയാനി പുരോഹിതനാണ് അല്ലാഹുവിന്റെ പിതാവ്! മുഹമ്മദിന്റെ ഒന്നാംഭാര്യ ഖദീജയുടെ അമ്മാവനായ സിറിയയിലെ ക്രൈസ്തവ പുരോഹിതനാണ് അല്ലാഹുവിനെയും ഇസ്ലാമിനെയും സൃഷ്ടിക്കാന്‍ ബീജമായത്. 'വറക്ക ഇബ്നു നൌഫല്‍' എന്ന ഇയാളില്‍നിന്നു ചതിവിലൂടെ മുഹമ്മദ്‌ പിതൃത്വം ഏറ്റെടുക്കുകയായിരുന്നു. അമ്മാവനെ കല്ലെറിഞ്ഞു കൊല്ലിക്കുകയും അയാള്‍ 'ജിന്ന്'(പിശാച്) ആണെന്നു പ്രചരിപ്പിക്കുകയും ചെയ്തു. ഇസ്ലാംമതക്കാര്‍ ഈ നുണപ്രചരണത്തെ വലിയ ആഘോഷമായി കൊണ്ടാടുന്നു!
ഇതിനു സമാനമായ ദുരന്തമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍' എന്നതില്‍ ആരും സംശയിക്കേണ്ടാ. ഭാരതത്തില്‍നിന്നു വിദേശരാജ്യങ്ങളിലേക്ക് വൈദീകരടൊപ്പം ഇവിടുത്തെ നിലവിളക്കും വ്യാജദേവന്മാരെയും 'സാംസ്കാരികം' എന്ന ഓമനപ്പേരിട്ട് കയറ്റി അയയ്ക്കുന്നവര്‍ ആ രാജ്യങ്ങളിലെ ക്രിസ്തീയതയെ ഉന്മൂലനം ചെയ്യുകയാണെന്ന് തിരിച്ചറിയണം. ക്രൈസ്തവീകതയെ നശിപ്പിക്കുന്നതിനായി സാത്താന്‍ കണ്ടെത്തിയ ഏറ്റവും പുതിയ പദ്ധതിയാണ് 'കമ്മ്യൂണിറ്റി ബൈബിള്‍'!
ബൈബിള്‍ വായിക്കുകയും പ്രാര്‍ത്ഥിക്കുകയും കൂദാശാജീവിതത്തില്‍ സജ്ജീവമായി നിലകൊള്ളുകയും ചെയ്യുന്ന കത്തോലിക്കാസഭയിലെ 'കരിസ്മാറ്റിക് ഗ്രൂപ്പുകളെ' പിശാചുക്കളെന്ന്‍ ആക്ഷേപിച്ച 'ശ്രീമാന്‍' പോള്‍ തേലക്കാട്ട് ഏഷ്യാനെറ്റ് ചാനലില്‍ നടത്തിയ വിശദ്ദീകരണം ചിലരെങ്കിലും കേട്ടിട്ടുണ്ടാകും. ഭഗവദ്ഗീത, ഗീതാഞ്ജലി, തുടങ്ങിയവയിലെ ഉദ്ധരണികളും മീരാഭായിയുടെ കൃഷ്ണ സ്തുതികളും ചേര്‍ത്താണ് ഈ പൈശാചികഗ്രന്ഥം പുറത്തിറക്കിയിരിക്കുന്നത് എന്ന്‍ സീറോമലബാര്‍ സഭയുടെ വക്താവായി വിലസുന്ന ഈ വീരന്‍ ജല്പിക്കുന്നു! മീരാഭായിയ്ക്ക് കൃഷ്ണനോടുള്ള ഭക്തിയെ മഗ്ദലേന മറിയത്തിന് യേശുവിനോടുള്ള ഭക്തിയുമായി സമരസപ്പെടുത്തുന്ന കൗശലം ഈ ഗ്രന്ഥത്തിലുണ്ടെന്ന് ഇയാള്‍ പറയുന്നു. ഹൈന്ദവ ഐതീഹ്യങ്ങളെ ക്രൈസ്തവ പശ്ചാത്തലത്തില്‍ വ്യാഖ്യാനിക്കുന്ന കുതന്ത്രവും ഈ വിരുതന്മാര്‍ നടത്തുന്നു.
1990-ല്‍ മുംബെയില്‍ ഒത്തുകൂടിയ കത്തോലിക്കാ മെത്രാന്മാരുടെ ഗൂഢസംഘമാണ് ഇങ്ങനെയൊരു അതിക്രമത്തിനു തീരുമാനമെടുത്തത്. ഇവരടങ്ങുന്ന 'ഫ്രീമെസണ്‍' സംഘം ഭാരതത്തിലെ കത്തോലിക്കാസഭയില്‍ പിടിമുറുക്കി എന്നതിന്റെ ഒടുവിലത്തെ തെളിവാണിത്! എതിരാളികളുടെ പേരുകള്‍ നായ്ക്കള്‍ക്ക് നല്‍കിക്കൊണ്ട് പ്രതികാരംചെയ്യുകയും, ഈ ചെയ്തിയില്‍ സ്വയം സമാധാനിക്കുകയും ചെയ്യുന്ന ദുര്‍ബലന്റെ മനോവൈകൃതമാണ്, വിശുദ്ധ ബൈബിളിനെ പൈശാചിക ഗ്രന്ഥങ്ങളോടു സമമാക്കുന്നവരില്‍ കാണുന്നത്! അപ്പസ്തോലിക സഭയാണ് തങ്ങളുടേതെന്നു പറയുന്നവര്‍ പൌലോസ് അപ്പസ്തോലന്റെ വാക്കുകളെ തൃണവല്‍ഗണിക്കുന്നതിലെ വൈരുദ്ധ്യമാണ് മനോവയ്ക്ക് മനസ്സിലാക്കാന്‍ കഴിയാത്തത്! ബൈബിള്‍ ദൈവനിവേശിതമാണെന്ന് അംഗീകരിക്കുന്നവര്‍ അപ്പസ്തോലനിലൂടെ നല്‍കപ്പെട്ട ഈ വചനം ശ്രദ്ധിക്കുക: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). എന്താണ് ഈ വചനത്തില്‍നിന്നു മനസ്സിലാക്കേണ്ടത്?
നമുക്കു ചുറ്റുമുള്ള വിജാതിയര്‍ ധൂപാര്‍പ്പണം നടത്തുകയും ബലിയര്‍പ്പണം നടത്തുകയും ചെയ്യുന്നത്, മെത്രാന്‍സംഘം മഹത്വപ്പെടുത്തുന്ന ഈ കഥാപാത്രങ്ങളെയാണ്. വിജാതിയര്‍ പിശാചിനാണ് ബലിയര്‍പ്പിക്കുന്നത് എന്ന്‍ അപ്പസ്തോലന്‍ പറയുമ്പോള്‍, ഇവര്‍ സേവിക്കുന്ന ഈ കഥാപാത്രങ്ങള്‍ പിശാചുക്കളാണ് എന്നല്ലാതെ മറ്റൊരര്‍ത്ഥം ഗ്രഹിക്കാന്‍ മനോവയുടെ എളിയ ബുദ്ധി അനുവദിക്കുന്നില്ല! അല്ലെങ്കില്‍, പൌലോസ് അപ്പസ്തോലന്റെ പുസ്തകങ്ങളെ ആധാരമാക്കി പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു 'ഡോക്ടറേറ്റ്' സമ്പാദിച്ചവര്‍, തല മറന്ന് എണ്ണ തെയ്ക്കുന്നുവെന്ന്‍ പറയേണ്ടിവരും! അപ്പസ്തോലന്‍ പറയുന്ന മറ്റൊരു വചനം ശ്രദ്ധിക്കുക: "നീതിയും അനീതിയും തമ്മില്‍ എന്തു പങ്കാളിത്തമാണുള്ളത്? പ്രകാശത്തിന് അന്ധകാരവുമായി എന്തു കൂട്ടുകെട്ടാണുള്ളത്? ക്രിസ്തുവിനു ബെലിയാലുമായി എന്തു യോജിപ്പാണുള്ളത്? വിശ്വാസിക്ക് അവിശ്വാസിയുമായി എന്താണു പൊതുവിലുള്ളത്? ദൈവത്തിന്റെ ആലയത്തിനു വിഗ്രഹങ്ങളുമായി എന്തു പൊരുത്തമാണുള്ളത്? നമ്മള്‍ ജീവിക്കുന്ന ദൈവത്തിന്റെ ആലയമാണ്. എന്തെന്നാല്‍, ദൈവം അരുളിച്ചെയ്തിരിക്കുന്നു: ഞാന്‍ അവരില്‍ വസിക്കുകയും അവരുടെ ഇടയില്‍ വ്യാപരിക്കുകയും ചെയ്യും; ഞാന്‍ അവരുടെ ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. ആകയാല്‍, നിങ്ങള്‍ അവരെവിട്ട് ഇറങ്ങിവരുകയും അവരില്‍നിന്നു വേര്‍പിരിയുകയും ചെയ്യുവിന്‍ എന്ന്‍ യാഹ്‌വെ അരുളിച്ചെയ്യുന്നു. അശുദ്ധമായതൊന്നും നിങ്ങള്‍ തൊടുകയുമരുത്; അപ്പോള്‍ ഞാന്‍ നിങ്ങളെ സ്വീകരിക്കും; ഞാന്‍ നിങ്ങള്‍ക്കു പിതാവും നിങ്ങള്‍ എനിക്കു പുത്രന്മാരും പുത്രികളും ആയിരിക്കും എന്നു സര്‍വ്വശക്തനായ യാഹ്‌വെ അരുളിച്ചെയ്യുന്നു"(2കോറി:6;14-18).
അപ്പസ്തോലന്മാരുടെ കാലത്തെല്ലാം പഴയനിയമത്തെ എത്ര ഗൌരവത്തോടെ ആയിരുന്നു സമീപിച്ചിരുന്നത് എന്ന്‍ ഈ വാക്കുകളില്‍ വ്യക്തമാകുന്നുണ്ട്. ഇതിനു മാറ്റം വന്നത് എന്നാണ്? മാറ്റം വരുത്തിയത് ആരാണ്? P.O.C. ബൈബിളില്‍ ബെലിയാലിനെ വ്യാഖ്യാനിച്ചിരിക്കുന്നത് വളരെ കൌശലത്തോടെയാണ്. ആ വ്യാഖ്യാനം ശ്രദ്ധിക്കുക: 'ബെലിയാല്‍ എന്നതുകൊണ്ട് ഇവിടെ വിവക്ഷിക്കുന്നത്, തിന്മയുടെ മൂര്‍ത്തീഭാവമോ അവസാനനാളുകളിലെ ക്രിസ്തുവൈരിയോ ആവാം'. മുകളില്‍ ചേര്‍ത്തിരിക്കുന്ന ബൈബിള്‍ വചനം പൂര്‍ണ്ണമായി വായിക്കുന്ന കൊച്ചുകുട്ടികള്‍ക്കുപോലും, ബെലിയാല്‍ വിജാതിയരുടെ ആരാധനാമൂര്‍ത്തികളെ പൊതുവായി സൂചിപ്പിക്കുന്ന വാക്കാണെന്നു തിരിച്ചറിയാന്‍ കഴിയുമ്പോള്‍, പണ്ഡിതന്മാര്‍ 'ബ ബ്ബ ബ്ബാ' പറയുന്നത് രസകരംതന്നെ! പൌലോസ് അപ്പസ്തോലനെപ്പോലെ വിജാതിയരുടെ വാളിനിരയാകാനുള്ള 'അവിവേകം' ഇന്നത്തെ അപ്പസ്തോലന്മാര്‍ക്ക് ഇല്ലെന്നു സാരം!
സത്യസന്ധമായി സുവിശേഷം പ്രസംഗിച്ചാല്‍ ഭൗതീകമായ പലതും നഷ്ടപ്പെടുകയും ലോകത്തിന്റെ അനിഷ്ടത്തിനു പാത്രമാകുകയും ചെയ്യുമെന്നുള്ള ഭയമാണ് 'കമ്മ്യൂണിറ്റി കുതന്ത്ര'ത്തിന് ഇവറ്റകളെ പ്രേരിപ്പിക്കുന്നത്. ലോകത്തിന്റെയും സാത്താന്റെയും പ്രീതി തേടിയുള്ള ഇത്തരം തിന്മകള്‍ക്കെതിരെ ദൈവജനം ജാഗ്രതപാലിക്കുകയും അവരില്‍നിന്ന് അകന്നുനില്‍ക്കുകയും വേണം.
ദൈവവചന പ്രഘോഷണത്തിന് ആഹ്വാനം ചെയ്തുകൊണ്ട് അപ്പസ്തോലന്മാരെ അയച്ചപ്പോള്‍ യേശു പറഞ്ഞത് ഇങ്ങനെയാണ്: "ചെന്നായ്ക്കളുടെ ഇടയിലേക്കു ചെമ്മരിയാടുകളെ എന്നപോലെ ഞാന്‍ നിങ്ങളെ അയയ്ക്കുന്നു. അതിനാല്‍, നിങ്ങള്‍ സര്‍പ്പങ്ങളെപ്പോലെ വിവേകികളും പ്രാവുകളെപ്പോലെ നിഷ്കളങ്കരുമായിരിക്കുവിന്‍. മനുഷ്യരെ സൂക്ഷിച്ചുകൊള്ളുവിന്‍; അവര്‍ നിങ്ങളെ ന്യായാധിപസംഘങ്ങള്‍ക്ക് ഏല്പിച്ചുകൊടുക്കും"(മത്താ:10;16,17). ഈ വചനം അപ്പസ്തോലന്മാരുടെ ജീവിതത്തില്‍ അന്വര്‍ത്ഥമായി. അപ്പസ്തോലിക പാരമ്പര്യം തുടരുന്ന സകലര്‍ക്കും ഈ പീഡനങ്ങള്‍ ഇന്നും അനുഭവിക്കേണ്ടിവരുന്നു! എന്നാല്‍, യേശു ഏല്പിച്ച ദൗത്യത്തില്‍നിന്നു സൗകര്യപൂര്‍വ്വം വിരമിച്ചവരെ ലോകം അംഗീകരിക്കുകയും പ്രശസ്തിപത്രം നല്‍കി ആദരിക്കുകയും ചെയ്യുന്നു! യേശുവിന്റെ വാക്കുകള്‍ തുടരുന്നത് നോക്കുക: "നിങ്ങള്‍ എന്നെപ്രതി നാടുവാഴികളുടെയും രാജാക്കന്മാരുടെയും സന്നിധിയിലേക്കു നയിക്കപ്പെടും. അവിടെ അവരുടെയും വിജാതിയരുടെയും മുമ്പാകെ നിങ്ങള്‍ സാക്ഷ്യം നല്‍കും"(മത്താ:10;18,19). "എന്റെ നാമംമൂലം നിങ്ങള്‍ സര്‍വ്വരാലും ദ്വേഷിക്കപ്പെടും. അവസാനംവരെ സഹിച്ചുനില്‍ക്കുന്നവന്‍ രക്ഷപ്പെടും"(മത്താ:10;22).
വചനം സത്യസന്ധമായി പ്രസംഗിക്കുന്നവര്‍ അനുഭവിക്കേണ്ടിവരുന്ന ത്യാഗങ്ങളില്‍ ഒന്നാണ്, സര്‍വ്വരുടെയും വിദ്വേഷത്തിനു പാത്രമാകുക എന്നത്. എന്നാല്‍, ഈ വചനത്തില്‍ മലിനത കലര്‍ത്തി 'കമ്മ്യൂണിറ്റി ബൈബിള്‍' രചിക്കുമ്പോള്‍, വിജാതിയരില്‍നിന്നു പ്രശംസയായിരിക്കും ലഭിക്കുക. കാരണം, ആരാലും അംഗീകരിക്കപ്പെടാതെ അവഗണിക്കപ്പെട്ടു കിടന്നിരുന്ന തങ്ങളുടെ മൂര്‍ത്തികള്‍ക്ക് ക്രിസ്ത്യാനികളുടെ ചിലവില്‍ പ്രശസ്തി ലഭിക്കുന്നു! അപ്പോള്‍, യേശുവിനു തെറ്റുപറ്റിയെന്നാണോ മെത്രാന്‍സംഘം പറയുന്നത്? വിജാതിയരെ ആകര്‍ഷിക്കാന്‍ വിജാതിയ അനുകരണം നടത്താന്‍ യേശു ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. രണ്ടായിരം വര്‍ഷത്തോളമായി പരീക്ഷിച്ചു പരാജയപ്പെട്ട ആശയംതന്നെ വീണ്ടുംവീണ്ടും പ്രയോഗിക്കാന്‍ തയ്യാറാകുന്നതിലെ പ്രായോഗികത പരിഹാസ്യമാണെന്നു പറയാതെവയ്യ! ഇത്രയും കാലത്തെ അനുഭവത്തില്‍നിന്ന് ഭാരതത്തിലെ ക്രൈസ്തവര്‍ പാഠം പഠിച്ചിട്ടില്ലെങ്കില്‍, ഇനിയത് സാധിക്കുമെന്നു തോന്നുന്നില്ല! ആനുകാലിക സംഭവങ്ങളില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്ന യാഥാര്‍ത്ഥ്യം, ഒന്നിനൊന്നു വഷളാകുന്നു എന്നുതന്നെയാണ്! ഇവിടെ ഓര്‍മ്മ വരുന്നത്, മനോവ മുന്‍പ് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിന്റെ ശീര്‍ഷകമാണ്: 'ഞാന്‍ അവനെ പിടിച്ചു; അവന്‍ എന്നെ കെട്ടി'!
"മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12). യേശുക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്കും അവരുടെ യഥാര്‍ത്ഥ പിന്‍ഗാമികള്‍ക്കും ഈ സത്യം നന്നായി അറിയാമായിരുന്നു. അതുകൊണ്ട്, ക്രിസ്തീയത ലോകത്തിന്റെ അതിര്‍ത്തികള്‍വരെയും വ്യാപിച്ചു. എന്നാല്‍, ഈ അപ്പസ്തോലന്മാരുടെ പിന്‍ഗാമികളായി കപടവേഷം ധരിച്ച് ഇറങ്ങിയിരിക്കുന്നവര്‍ വിശ്വാസികളെ 'പാഗണ്‍' മതങ്ങളിലേക്കു തിരികെനയിക്കാനുള്ള തത്രപ്പാടിലാണ്! യേശുവാണ് ഏകരക്ഷകനെന്ന്‍ ഏറ്റുപറയാന്‍ തയ്യാറാകാത്തവര്‍ അവിടുത്തെ സന്നിധിയില്‍ സ്വീകാര്യരല്ല; അതുകൊണ്ടുതന്നെ, ഇത്തരക്കാരെ അധികാരികളായി ബഹുമാനിക്കുകയോ ഭയപ്പെടുകയോ വേണ്ട. "മനുഷ്യരുടെ മുമ്പില്‍ എന്നെ ഏറ്റുപറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും ഏറ്റുപറയും. മനുഷ്യരുടെ മുമ്പില്‍ എന്നെ തള്ളിപ്പറയുന്നവനെ എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ മുമ്പില്‍ ഞാനും തള്ളിപ്പറയും"(മത്താ:10;32,33). യേശു പറഞ്ഞിരിക്കുന്ന ഈ വചനത്തെ നാം ഭയത്തോടെ കാണേണ്ടിയിരിക്കുന്നു. പിതാവ് അത്യധികം ഉയര്‍ത്തി സ്ഥാപിച്ചിരിക്കുന്ന യേശുവിന്റെ നാമത്തെ മനുഷ്യര്‍ക്കു തുല്യമായി പരിഗണിക്കുന്നതുപോലും നിന്ദനമായിരിക്കെ, ഭൂമിയില്‍ ജനിച്ചിട്ടുപോലുമില്ലാത്തതും വിജാതിയര്‍ ദേവന്മാരായി കരുതി ആരാധിക്കുന്നതുമായ പൈശാചിക മൂര്‍ത്തികളോടു സമനാക്കി ക്രിസ്തുവിനെ നിന്ദിക്കുന്നവര്‍ ദൈവത്തില്‍നിന്നു വന്നവരല്ല; ഇവര്‍ ദൈവപുത്രനാല്‍ തള്ളപ്പെട്ടവരാണ്! അതുകൊണ്ടാണ്, ഇവരെ ബഹുമാനിക്കുകയോ ഭയപ്പെടുകയോ വേണ്ടെന്ന് മനോവ പറയുന്നത്! 

കന്യകാമറിയത്തെ 'സാരി' ഉടുപ്പിച്ച ശുംഭന്മാര്‍!

സുവിശേഷത്തിലെ ഓരോ സംഭവങ്ങള്‍ക്കും വ്യക്തികള്‍ക്കും ചരിത്രപരമായ തെളിവുകളുണ്ട്. യേശുവും കന്യകാമറിയവുമൊക്കെ ജീവിച്ചിരുന്ന ഭൂപ്രകൃതിയും സംസ്കാരവും വസ്ത്രധാരണ രീതികളുമെല്ലാം ബൈബിള്‍ വായിക്കുന്നവര്‍ക്ക് കണ്‍മുന്‍പില്‍ എന്നപോലെ വ്യക്തമാകും. എന്നാല്‍, ഭാവിതലമുറയെ ആശയക്കുഴപ്പത്തിലാക്കി വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കാനുള്ള കുത്സിതശ്രമങ്ങളാണ് മെത്രാന്മാരുടെ നേതൃത്വത്തില്‍ നടത്തുന്ന ഈ വസ്ത്രാക്ഷേപം! ഭാരതത്തിലെ സാങ്കല്പിക കഥാപാത്രങ്ങളെപ്പോലെ കെട്ടിച്ചമച്ചുണ്ടാക്കിയ വ്യക്തിത്വങ്ങളല്ല ബൈബിളിലെ വ്യക്തികള്‍. അതുകൊണ്ടുതന്നെ, അവരുടെ വസ്ത്രധാരണ രീതികളും ഭാവനയില്‍ സൃഷ്ടിക്കേണ്ടതില്ല! യേശുവും അവിടുത്തെ അമ്മയും ധരിച്ചിരുന്ന വസ്ത്രങ്ങളില്‍ ചിലതെല്ലാം ഇന്നും സൂക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇതിന്റെയെല്ലാം ആധികാരികതയെ ഇല്ലായ്മചെയ്യാന്‍ സാത്താനൊരുക്കുന്ന കുതന്ത്രം അവന്റെ അനുയായികളിലൂടെ നടപ്പാക്കുന്നത് 'കമ്മ്യൂണിറ്റി ബൈബിളില്‍' കാണാം!
പരിശുദ്ധ കന്യകാമറിയത്തെ സാരിയുടുപ്പിച്ചും യേശുവിനെ താറുടുപ്പിച്ചും പൂണൂല്‍ ധരിപ്പിച്ചും നിന്ദിക്കുന്നവരെ 'ശുംഭന്മാര്‍' എന്നല്ലാതെ മറ്റെന്താണു വിളിക്കേണ്ടത്? യേശുക്രിസ്തുവും പരിശുദ്ധ കന്യകാമറിയവും ഈ ഭൂമിയില്‍ അവതരിച്ചത് സഭ്യമായ വസ്ത്രധാരണ പാരമ്പര്യവും ശ്രേഷ്ഠമായ സംസ്കാരവുമുള്ള സമൂഹത്തിലാണ്! മാനവരക്ഷയ്ക്കുള്ള ഏക മാര്‍ഗ്ഗമായി ദൈവപുത്രനെ ലോകത്തേക്ക് അയക്കാന്‍ അവിടുന്ന് മുന്‍കൂട്ടി ഒരു ജനതയെ സാംസ്കാരികമായി വേര്‍തിരിച്ചു നിര്‍ത്തി! കല്പനകളും ചട്ടങ്ങളും നല്‍കി, മറ്റെല്ലാ ജനതകളെക്കാള്‍ ശ്രേഷ്ഠമായ പദവിയില്‍ ഇവരെ വേര്‍തിരിച്ചു നിര്‍ത്തിയത് ഈ ഒരു ലക്ഷ്യത്തിനുവേണ്ടി ആയിരുന്നു: "നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെ നമ്മുടെ ദൈവമായ യാഹ്‌വെ നമുക്കു സമീപസ്ഥനായിരിക്കുന്നതുപോലെ ദൈവം ഇത്ര അടുത്തുള്ള വേറേ ഏതു ശ്രേഷ്ഠ ജനതയാണുള്ളത്? ഞാന്‍ ഇന്നു നിങ്ങളുടെ മുന്‍പില്‍ വച്ചിരിക്കുന്ന നിയമസംഹിതയിലേതുപോലെ നീതിയുക്തമായ ചട്ടങ്ങളും നിയമങ്ങളും മറ്റേതു ശ്രേഷ്ഠ ജനതയ്ക്കാണുള്ളത്?(നിയമം:4;7,8). ഈ ശ്രേഷ്ഠ ജനതയ്ക്ക് ശ്രേഷ്ഠമായ സംസ്കാരവും ആചാരങ്ങളും സ്വര്‍ഗ്ഗത്തിലെ ദൈവം നല്‍കി. ദൈവവചനം സാക്ഷ്യപ്പെടുത്തുന്നതുപോലെതന്നെ ഇതിനേക്കാള്‍ ശ്രേഷ്ഠമായ സംസ്കാരമോ ആചാരങ്ങളോ ഭൂമുഖത്തെ മറ്റൊരു ജനതയ്ക്കുമില്ല.
ഭാരതീയ സംസ്കാരമാണ് ഏറ്റവും ശ്രേഷ്ഠമെന്ന് ഭാരതീയര്‍ ചിന്തിച്ചാലും സ്വര്‍ഗ്ഗത്തിലെ ദൈവം ശ്രേഷ്ഠമായി കരുതുന്നതാണ് നാം അനുകരിക്കേണ്ടത്. ഭാരതത്തിലെ ക്ഷേത്രകലകള്‍ നാം കണ്ടിട്ടുണ്ട്. ദേവീ-ദേവന്മാരുടെ രതിക്രീഢകള്‍ നിറഞ്ഞുനില്‍ക്കുന്ന ചുമര്‍ച്ചിത്രങ്ങള്‍ ഭാരതീയ സംസ്കാരത്തിന്റെ ഭാഗമാണ്. യേശുവിന്റെയും അവിടുത്തെ അമ്മയുടെയും ചിത്രങ്ങള്‍ ഈ വിധത്തില്‍ ചിത്രീകരിക്കാനുള്ള നീക്കങ്ങളുടെ ആദ്യപടിയാണ് ഈ 'സാരി' പരീക്ഷണമെന്ന കാര്യത്തില്‍ ആരും സംശയിക്കേണ്ട!
ഒരു കലാകാരന് താന്‍ സൃഷ്ടിക്കുന്ന കഥാപാത്രങ്ങളെ ഏതുതരം വസ്ത്രങ്ങള്‍ ധരിപ്പിക്കാനും അവകാശമുണ്ട്. എഴുത്തുകാരന്‍ കഥയുടെ പശ്ചാത്തലവും കഥാപാത്രത്തിന്റെ സ്വഭാവവും പരിഗണിച്ച് വേഷവിവരണം നടത്തും. കഥാകാരന്‍ ഇത് വ്യക്തമാക്കിയിട്ടില്ലെങ്കില്‍, വായനക്കാര്‍ തങ്ങള്‍ക്ക് യുക്തമായ വേഷങ്ങള്‍ ഭാവനയില്‍ കാണും. ഇത് ആവിഷ്കാര സ്വാതന്ത്ര്യവും ആസ്വാദക സ്വാതന്ത്ര്യവുമാണ്. എന്നാല്‍, ചരിത്രങ്ങള്‍ രചിക്കുമ്പോള്‍, സത്യത്തോട് നീതിപുലര്‍ത്തുന്ന പശ്ചാത്തലവും വസ്ത്രധാരണ ശൈലിയും സ്വീകരിക്കണം. വര്‍ഷങ്ങള്‍ നീളുന്ന അന്വേഷണങ്ങളും പഠനങ്ങളും ചരിത്രരചനയ്ക്ക് ആവശ്യമായി വരുന്നത് ഇക്കാരണത്താലാണ്. വെറും ഐതീഹ്യങ്ങളും കെട്ടുകഥകളുമായ ഹൈന്ദവ പുരാണങ്ങളിലെ കഥാപാത്രങ്ങള്‍ക്കുപോലും തനതായ വേഷങ്ങള്‍ സ്ഥിരതയോടെ നിലനിര്‍ത്തുമ്പോള്‍, ജീവിക്കുന്ന സത്യമായ യേശുവിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയും വസ്ത്രധാരണ ശൈലി ഭാരതീയവത്കരിക്കുന്നതിലൂടെ ദൂരവ്യാപകമായ ചില ദുരന്തങ്ങള്‍ വന്നുഭവിക്കും!
ബൈബിളിനെ ചരിത്രപരമായി പുറന്തള്ളാന്‍ വിജാതിയര്‍ ഒന്നടങ്കം നടത്തുന്ന കുത്സിത ശ്രമങ്ങള്‍ ചില ഇടയവേഷധാരികള്‍ ഏറ്റെടുത്തപ്പോള്‍ ദുരന്തത്തിന്റെ ഒന്നാംഘട്ടം ആരംഭിച്ചു! ചരിത്രത്തോട് പൂര്‍ണ്ണമായും ചേര്‍ന്നുനില്‍ക്കുന്ന മതഗ്രന്ഥങ്ങള്‍ യഹൂദരുടെ മതഗ്രന്ഥവും ബൈബിളും മാത്രമാണ് എന്ന യാഥാര്‍ത്ഥ്യം സാത്താനെയും അവന്റെ മതങ്ങളെയും കുറച്ചൊന്നുമല്ല ആകുലപ്പെടുത്തുന്നത്. ബൈബിളിനു ചരിത്രപരമായി അടിസ്ഥാനമില്ലെന്ന വാദവുമായി ഇസ്ലാമിനെ ഈ ഭൂമിയില്‍ അവതരിപ്പിച്ചതും സാത്താന്റെ കൌശലമായിരുന്നു. ഇവിടെയൊന്നും പൂര്‍ണ്ണമായ വിജയം നേടാന്‍ കഴിയാത്ത സാത്താന്‍, ക്രൈസ്തവ സഭകളില്‍ 'ഫ്രീമേസണ്‍' പ്രസ്ഥാനത്തെ തിരുകിക്കയറ്റുകയും, സഭയുടെ തലപ്പത്ത് ഇവരെ ഇടയവേഷം ധരിപ്പിച്ച് അവരോധിക്കുകയും ചെയ്തു! ഇവരിലൂടെ സാത്താന്‍ നടത്തുന്ന ആഭാസമാണ് 'കമ്മ്യൂണിറ്റി ബൈബിള്‍' എന്ന പൈശാചിക ഗ്രന്ഥം!
യേശുക്രിസ്തുവും മറിയവും യഹൂദ നിയമങ്ങള്‍ അനുസരിച്ച് ആ സംസ്കാരത്തില്‍ ജീവിച്ചവരായിരുന്നു എന്ന്‍ ചരിത്രം സാക്ഷിയാണ്. എന്നാല്‍, ഭാവി തലമുറയെ ആശയക്കുഴപ്പത്തിലും മിഥ്യാധാരണയിലും കൊണ്ടുചെന്നെത്തിക്കുക എന്ന ഗൂഢലക്ഷ്യം 'കമ്മ്യൂണിറ്റി' ബൈബിളിനുപിന്നില്‍ ഒളിഞ്ഞിരിപ്പുണ്ട്! ബൈബിള്‍ തിരുത്തപ്പെട്ട ഗ്രന്ഥമാണെന്നു പ്രചരിപ്പിക്കുന്ന വിജാതിയര്‍ ഇപ്പോള്‍തന്നെ ലോകത്തു വിലസുന്നുണ്ട്. ഇവരോടു വാദിച്ചു ജയിക്കാന്‍ ക്രൈസ്തവര്‍ പെടാപ്പാടു പെടുന്നത് മനോവ കാണുന്നുമുണ്ട്! ഇന്നത്തെ 'കമ്മ്യൂണിറ്റി' തട്ടിപ്പുകാരെപ്പോലെ ചിലര്‍ മുന്‍കാലങ്ങളിലും ജീവിച്ചിരുന്നു എന്നതാണ്, 'ബര്‍ണാബാസിന്റെ സുവിശേഷം'പോലെയുള്ള പൈശാചിക സിദ്ധാന്തങ്ങള്‍ അവതരിപ്പിക്കപ്പെടുകയും വിജാതിയര്‍ അതിലൂടെ ഫലം കൊയ്യുകയും ചെയ്തതിനു നിദാനം! ബര്‍ണാബാസിന്റെ സുവിശേഷം പോലെയോ അതിനേക്കാള്‍ പ്രഹരശേഷിയുള്ളതോ ആയ മാരകവിഷമാണ് കമ്മ്യൂണിറ്റി ബൈബിള്‍ വിസര്‍ജ്ജിക്കുന്നത്! ചുരുക്കത്തില്‍, ബൈബിളിനെ എതിര്‍ക്കുന്ന വിജാതിയര്‍ക്കും യുക്തിവാദികള്‍ക്കും അടിക്കാനുള്ള ആയുധം സഭാധികാരികള്‍തന്നെ വച്ചുനീട്ടുകയാണ്!
ഹിന്ദുക്കള്‍ ആരാധിക്കുന്ന അവരുടെ ആരാധനാമൂര്‍ത്തികളുടെ സഭ്യമല്ലാത്ത വസ്ത്രധാരണ രീതി നമുക്ക് അറിവുള്ളതാണ്. പടിപടിയായി ഈ വേഷപ്പകര്‍ച്ച കന്യകാമറിയത്തിനും യേശുവിനും നല്‍കുവാനും അതുവഴി ഇവരെ അപഹാസിതരാക്കാനുമുള്ള സാത്താന്റെ കൗശലത്തിനു നിന്നുകൊടുക്കുന്നവര്‍ അവന്റെ സന്തതികളാണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല! ഹൈന്ദവപുരാണങ്ങളില്‍ സാങ്കല്പികമായി കുറിച്ചുവച്ചിരിക്കുന്ന സംഭവങ്ങളുമായി യേശുവിന്റെ രക്ഷാകര ചരിത്രത്തിലെ സംഭവങ്ങളെ സമാനമാക്കുമ്പോള്‍ അതീവഗുരുതരമായ ഭവിഷ്യത്തുകള്‍ ഉണ്ടാകുമെന്ന യാഥാര്‍ത്ഥ്യം വിശ്വാസികള്‍ തിരിച്ചറിയണം. മഹിമയണിഞ്ഞ സകലരെയും ദുഷിക്കുകയെന്നത് സാത്താനെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്. അതുകൊണ്ടുതന്നെ, ഈ സാഹസത്തിനു മുതിരുന്നവരില്‍ ആരുടെ ആത്മാവാണ് പ്രവര്‍ത്തിക്കുന്നതെന്ന് മനസ്സിലാക്കാന്‍ കഴിയും.
ഒറ്റനോട്ടത്തില്‍ നിസ്സാരമെന്നു തോന്നാവുന്ന ചില അബദ്ധങ്ങളാണ് പിന്നീട് ഗുരുതരമായ അപകടങ്ങളായി പരിണമിച്ചിട്ടുള്ളത്. അതുകൊണ്ട് ഇത്തരം സാഹസങ്ങളില്‍നിന്നു പിന്തിരിയുകയും അവയെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത അവസാനിപ്പിക്കുകയും ചെയ്യേണ്ടത് ക്രിസ്തുവിനെയും അവിടുത്തെ സഭയെയും സ്നേഹിക്കുന്നവരുടെ ധര്‍മ്മമാണെന്നു തിരിച്ചറിയണം!

ആടുകളെ അറിയാത്ത ഇടയന്മാര്‍!

ആടുകളെ മേയ്ക്കുകയാണെന്ന് ചിന്തിക്കുന്ന ഇടയന്മാരില്‍ പലരും ചില ഉപജാപക സംഘങ്ങളുടെ പിടിയിലായത് കത്തോലിക്കാസഭ നേരിടുന്ന വലിയ വെല്ലുവിളിയാണ്. അച്ചടിയന്ത്രം കണ്ടുപിടിക്കുന്നതിനു മുന്‍പുണ്ടായിരുന്ന വിശ്വാസികളെയല്ല ഇന്നു നിങ്ങള്‍ നയിക്കുന്നത് എന്ന തിരിച്ചറിവു ലഭിക്കണമെങ്കില്‍, ചുറ്റുമുള്ള സ്തുതിപാടകരുടെ കെട്ടുപൊട്ടിച്ച് പുറത്തുവന്നേ മതിയാകൂ!
അജ്ഞതയില്‍നിന്നോ ആദ്ധ്യാത്മിക അഹങ്കാരത്തില്‍നിന്നോ ഉടലെടുക്കുന്ന ആഭാസങ്ങളെ ബൗദ്ധിക ഉന്നതിയെന്നു ശ്ലാഘിക്കുന്ന സ്തുതിപാടകര്‍, നിങ്ങളുടെ നഗ്നത സമൂഹത്തിനുമുന്നില്‍ അനാവരണം ചെയ്യുകയാണ്! 'രാജാവ് നഗ്നനാണെന്നു' വിളിച്ചുപറയുന്ന ശിശുക്കളെ ഗൗനിക്കാതെ ഉപജാപകത്തിന്റെ ലഹരിയില്‍ മതിമറന്നാല്‍, മറിച്ചാകില്ല ഫലം! കാരണം, വചനം ഇപ്പോള്‍ സമീപസ്ഥമാണ്; അതിന്റെ രഹസ്യങ്ങള്‍ ശിശുക്കള്‍ക്ക് വെളിപ്പെടുത്തിയിരിക്കുന്നു. "വിശുദ്ധലിഖിതത്തിലെ പ്രവചനങ്ങള്‍ ഒന്നുംതന്നെ ആരുടെയും സ്വന്തമായ വ്യാഖ്യാനത്തിനുള്ളതല്ല. എന്തുകൊണ്ടെന്നാല്‍, പ്രവചനങ്ങള്‍ ഒരിക്കലും മാനുഷീക ചോദനയാല്‍ രൂപംകൊണ്ടതല്ല; പരിശുദ്ധാത്മാവിനാല്‍ പ്രചോദിതരായി ദൈവത്തിന്റെ മനുഷ്യര്‍ സംസാരിച്ചവയാണ്"(2പത്രോ:1;20,21). ബൈബിള്‍ പ്രചരിപ്പിക്കുന്ന അത്മായരോട് സഭാധികാരികള്‍ പറയുന്ന പ്രധാന വചനമാണിത്. അത്മായരോട് അപ്പസ്തോലന്‍ പറഞ്ഞ വചനമാണിത് എന്ന അബദ്ധധാരണ പരത്തുവാന്‍ സഭാധികാരികള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍, വിശുദ്ധ പത്രോസിന്റെ ഈ വാക്കുകള്‍, വചനം തന്നിഷ്ടംപോലെ വ്യാഖ്യാനിക്കുന്ന എല്ലാവരോടുമുള്ള മുന്നറിയിപ്പാണ്! മാത്രവുമല്ല, ആരാണ് വചനം വ്യാഖ്യാനിക്കാന്‍ അവകാശമുള്ളവരെന്ന്‍ ബൈബിളില്‍ ഒരിടത്തും സൂചന നല്‍കിയിട്ടുമില്ല. ഒരു വ്യാഖ്യാനത്തിന്റെയും ആവശ്യമില്ലാതെ കുഞ്ഞുങ്ങള്‍ക്കുപോലും മനസ്സിലാക്കാവുന്ന വചനങ്ങളാണ് ചില 'തമ്പ്രാക്കന്മാര്‍' വ്യാഖ്യാനിച്ചു പരിഹാസിതരാകുന്നത്!
വിജാതിയ ദേവന്മാരുടെ 'ബ്രാന്‍ഡ് അംബാസിഡര്‍'മാരായി വിലസുന്നവരെ ബൈബിള്‍ വ്യാഖ്യാനിക്കാന്‍ ദൈവം ചുമതലപ്പെടുത്തിയിട്ടില്ല. കാരണം, ബൈബിളില്‍ നിറഞ്ഞുനില്‍ക്കുന്ന വചനങ്ങളില്‍ ഒന്നിതാണ്: "നിങ്ങളുടെ ചുറ്റുമുള്ള ജനതകള്‍ സേവിക്കുന്ന ദേവന്മാരെ നിങ്ങള്‍ സേവിക്കരുത്; സേവിച്ചാല്‍, അവിടുത്തെ കോപം നിങ്ങള്‍ക്കെതിരായി ജ്വലിക്കുകയും നിങ്ങളെ ഭൂമുഖത്തുനിന്നു നശിപ്പിച്ചുകളയുകയും ചെയ്യും"(നിയമം:6;14,15). ഇതിനോട് ചേര്‍ത്ത് മറ്റൊരു വചനംകൂടി ശ്രദ്ധിക്കുക: "നിങ്ങളുടെ ദൈവമായ യാഹ്‌വെയെ ആരാധിക്കുന്നതില്‍ നിങ്ങള്‍ അവരെ അനുകരിക്കരുത്"(നിയമം:12;4). ഒരു വചനംകൂടി നോക്കുക: "നിങ്ങള്‍ കീഴടക്കുന്ന ജനതകള്‍ ഉയര്‍ന്ന മലകളിലും കുന്നുകളിലും മരച്ചുവട്ടിലും തങ്ങളുടെ ദേവന്മാരെ ആരാധിച്ചിരുന്ന എല്ലാ സ്ഥലങ്ങളും നിശ്ശേഷം നശിപ്പിക്കണം. അവരുടെ ബലിപീഠങ്ങള്‍ തട്ടിമറിക്കണം; സ്തംഭങ്ങള്‍ തകര്‍ത്തുപൊടിയാക്കണം; അഷേരാദേവതയുടെ ചിഹ്നങ്ങള്‍ ദഹിപ്പിക്കണം. അവരുടെ ദേവന്മാരുടെ കൊത്തുവിഗ്രഹങ്ങള്‍ വെട്ടിമുറിച്ച് ആ സ്ഥലങ്ങളില്‍നിന്ന് അവരുടെ നാമം നിര്‍മ്മാര്‍ജ്ജനം ചെയ്യണം"(നിയമം:12;2-3). ദൈവത്തിനു തെറ്റുപറ്റിയെന്നു ചിന്തിച്ച്, അതു തിരുത്താനുള്ള ശ്രമം ആരും നടത്തേണ്ട!
അന്യമതങ്ങള്‍ ഇല്ലാതാകുകയും സകലരും സത്യവിശ്വാസത്തിലേക്ക് നയിക്കപ്പെടുകയും ചെയ്‌താല്‍, വിജാതിയ വിഗ്രഹങ്ങളുടെ ഓര്‍മ്മപോലും നമ്മുടെ ദേശത്ത് ഉണ്ടാകരുതെന്ന് ഈ വചനം നമുക്ക് മുന്നറിയിപ്പു തരുന്നു. വീണ്ടും നമ്മെ ഈ വിഗ്രഹങ്ങളിലേക്ക് ആകര്‍ഷിക്കുവാന്‍ അവയുടെ സാന്നിദ്ധ്യം കാരണമാകും എന്നതുകൊണ്ടാണിത്. സ്വന്തം ഭവനത്തിലും സ്വന്തം സഭയിലും ഇത്തരം ദേവന്മാരുടെ സ്വാധീനം ഇല്ലെന്ന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കുന്നതിനുപകരം, സഭയിലേക്കും ഭവനങ്ങളിലേക്കും നിര്‍ബന്ധപൂര്‍വ്വം ഇവറ്റകളെ ക്ഷണിച്ചുവരുത്താനുള്ള തീവ്രയജ്ഞമാണ് ഇപ്പോള്‍ നടക്കുന്നത്!
ബൈബിളിലെ ദൈവം നല്‍കിയിരിക്കുന്ന സന്ദേശം, സാത്താനെ(അന്യദേവന്മാര്‍) സംബന്ധിച്ചിടത്തോളം സന്തോഷം ഉളവാക്കുന്ന ഒന്നല്ലെന്ന് നമുക്കറിയാം. അതുകൊണ്ടുതന്നെ, ഈ വചനത്തെപ്രതി അവന്‍ കോപാലുവാകുക സ്വാഭാവികമാണ്. ബൈബിളിലെ ദൈവത്തോട് അരിശം തീര്‍ക്കുവാന്‍ സാത്താന്‍ ഒരുക്കിയ പദ്ധതിയാണ് സഭയിലെ 'ഫ്രീമേസണ്‍' പ്രസ്ഥാനക്കാരിലൂടെ അവന്‍ നടപ്പാക്കുന്നത്. നശിപ്പിച്ചുകളയണമെന്ന് യാഹ്‌വെ ആഹ്വാനംചെയ്തത് എന്തിനെയോ, അതിനെത്തന്നെ യാഹ്‌വെയോടു സമനാക്കിക്കൊണ്ട് അവിടുത്തെ നിന്ദിക്കാനുള്ള നിഗൂഢപദ്ധതി! ദൈവജനം ഈ കുതന്ത്രം തിരിച്ചറിഞ്ഞ് അവജ്ഞയോടെ തള്ളിക്കളയണം. അല്ലാത്തപക്ഷം ദൈവമായ യാഹ്‌വെ മുന്നറിയിപ്പു തന്നിരിക്കുന്നതുപോലെ അവിടുന്ന് പ്രവര്‍ത്തിക്കും.
നികൃഷ്ടമെന്നു യാഹ്‌വെ അറിയിച്ചവയെ വിശുദ്ധമായി കണക്കാക്കി വിശുദ്ധസ്ഥലത്തു പ്രതിഷ്ടിക്കാനുള്ള ഏതു നീക്കങ്ങളെയും സഭാമക്കള്‍ ചെറുക്കണം. പ്രവാചകന്മാരും രക്ഷകനായ യേശുവും പറഞ്ഞിരിക്കുന്ന വിനാശത്തിന്റെ അശുദ്ധലക്ഷണം എന്താണെന്നും അതു കടന്നുവരുന്ന കാലഘട്ടത്തിന്റെ പ്രത്യേകത എന്താണെന്നും നാം ഭയത്തോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. "വിനാശത്തിന്റെ അശുദ്ധലക്ഷണം വിശുദ്ധസ്ഥലത്തു നില്‍ക്കുന്നതു കാണുമ്പോള്‍-വായിക്കുന്നവന്‍ ഗ്രഹിക്കട്ടെ"(മത്താ:24;15,16). വ്യാഖ്യാനം ആവശ്യമില്ലാത്ത ലളിതമായ വചനങ്ങളെപ്പോലും വിജാതിയദേവന്മാര്‍ക്കുവേണ്ടി വ്യാഖ്യാനിച്ചു വളച്ചൊടിക്കുന്നവരാണ് വചനവ്യാഖ്യാനത്തിന്റെ കുത്തക സ്വയം ഏറ്റെടുത്തിരിക്കുന്നത്! ഇവരുടെ സ്തുതിപാടകരായി പള്ളിപ്പരിസരത്ത് ചുറ്റിത്തിരിയുന്നവര്‍ അത്മായരുടെ പ്രതിനിധികളായി വിലസുന്നുവെന്നതാണ് മറ്റൊരു ദുരന്തം! തീരുമാനങ്ങള്‍ എതിരില്ലാതെ അംഗീകരിക്കപ്പെടുന്നത് ഈ തന്ത്രത്തിലൂടെയാണ്!
സഭകളില്‍ തിരുത്തല്‍ശക്തികള്‍ ഉടലെടുക്കുമ്പോള്‍, തിരുത്തപ്പെടേണ്ടതായ എന്തെങ്കിലും ഉണ്ടോയെന്ന്‍ പരിശോധിക്കണം. അപകടകരമായ പെന്തക്കോസ്ത് ആശയങ്ങളിലേക്ക് സഭാമക്കള്‍ ആകര്‍ഷിക്കപ്പെടുന്നുവെങ്കില്‍, അതിന്റെ കാരണം, സഭയില്‍ കടന്നുവരുന്ന വചനവിരുദ്ധമായ ആചാരങ്ങളാണ്. വിജാതിയരുടെ പൈശാചിക മൂര്‍ത്തികളെ ബൈബിളില്‍ പ്രതിഷ്ഠിക്കാനുള്ള നീക്കം അനേകരെ സഭയില്‍നിന്ന് അകറ്റാനുള്ള പിശാചിന്റെ കുടിലതന്ത്രം അല്ലാതെ മറ്റൊന്നുമല്ല!
സാങ്കല്പിക കഥാപാത്രങ്ങളെ യാഥാര്‍ത്ഥ്യവുമായി ഇടകലര്‍ത്തി മിഥ്യാധാരണ ജനിപ്പിക്കുമ്പോള്‍, മനുഷ്യരെ ഭക്തിരാഹിത്യത്തിലേക്കാണ് നയിക്കുന്നതെന്ന് അറിയാത്തവരാണോ ഈ നേതാക്കള്‍? ഇടയവേഷത്തില്‍ ആടുകളെ നയിക്കാന്‍ തുനിഞ്ഞിറങ്ങിയവരില്‍ പലരും വ്യാജന്മാരാണെന്ന തിരിച്ചറിവാണ് ആടുകള്‍ക്കുണ്ടാകേണ്ടത്. കാരണം, ജറെമിയാ പ്രവാചകന്‍ ഇവരെക്കുറിച്ച് ശരിയായിത്തന്നെ പ്രവചിച്ചു: "ഇടയന്‍മാര്‍ വഴിതെറ്റിച്ച് മലകളില്‍ ചിതറി നഷ്ടപ്പെട്ട ആടുകളാണ് എന്റെ ജനം. അവ മലകളും കുന്നുകളും താണ്ടി തങ്ങളുടെ ആല മറന്നുപോയി.  കണ്ടവര്‍ കണ്ടവര്‍ അവയെ വിഴുങ്ങി. അവയുടെ ശത്രുക്കള്‍ പറഞ്ഞു: തങ്ങളുടെ പിതാക്കന്‍മാരുടെ യഥാര്‍ഥമായ അഭയവും പ്രത്യാശയുമായ ദൈവത്തിനെതിരേ അവര്‍ പാപം ചെയ്തു. അതിനാല്‍ ഞങ്ങള്‍ക്കു കുറ്റമില്ല"(ജറെമി:50;6,7). മലാക്കി പ്രവചനം നോക്കുക: "എന്നാല്‍ നിങ്ങള്‍ വഴിതെറ്റിപ്പോയിരിക്കുന്നു. നിങ്ങളുടെ ഉപദേശം അനേകരുടെ ഇടര്‍ച്ചയ്ക്കു കാരണമായി. നിങ്ങള്‍ ലേവിയുടെ ഉടമ്പടി ലംഘിച്ചിരിക്കുന്നു. സൈന്യങ്ങളുടെ യാഹ്‌വെ അരുളിച്ചെയ്യുന്നു: നിങ്ങള്‍ എന്റെ മാര്‍ഗങ്ങള്‍ അനുവര്‍ത്തിക്കാതെ പ്രബോധനം നല്‍കുമ്പോള്‍ എത്രമാത്രം പക്ഷപാതം കാണിച്ചുവോ അത്രമാത്രം ഞാന്‍ നിങ്ങളെ ജനം മുഴുവന്റെയും മുന്‍പില്‍ നിന്ദിതരും നികൃഷ്ടരും ആക്കും"(മലാക്കി:2;8,9).
കത്തോലിക്കാസഭയ്ക്ക് ഈശോസഭ നല്‍കിയിട്ടുള്ള സംഭാവനകള്‍ ചെറുതൊന്നുമല്ല; എന്നാല്‍, ഇന്ന്‍ ഈ സഭാസമൂഹത്തില്‍നിന്നു പുറത്തുവരുന്ന പൈശാചികതയും ചെറുതല്ല! ഇവരുടെ കേരളത്തിലെ ദൈവശാസ്ത്ര പഠനകേന്ദ്രമായ 'സമീക്ഷ'യെക്കുറിച്ച് ദൈവജനം മനസ്സിലാകിയിരുന്നാല്‍, ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ തിരിച്ചറിയുന്നതിനു സഹായകമാകും. ഈ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ തലവന്‍ സെബാസ്റ്റ്യന്‍ പൈനാടത്ത് എന്ന കപട പുരോഹിതനാണ്. എല്ലാ മതഗ്രന്ഥങ്ങളും പൂജ്യമായി സൂക്ഷിച്ചിരിക്കുന്ന ഇവന്റെ വിഗ്രഹാലയത്തില്‍നിന്ന്‍ ലോകത്തെ മുഴുവന്‍ നശിപ്പിക്കാന്‍ ഉതകുന്ന തിന്മയാണ് വിസ്സര്‍ജ്ജിക്കുന്നത്. ഈ കപടപുരോഹിതന്റെ ജല്പനങ്ങള്‍ 'യുടുബില്‍'നിന്നു കേള്‍ക്കുവാനിടയായി. ചിലര്‍ യേശുവിലൂടെ ദൈവത്തില്‍ എത്തുന്നതുപോലെ മറ്റുചിലര്‍ കൃഷ്ണനിലൂടെയും ശിവനിലൂടെയുമൊക്കെ ദൈവത്തില്‍ എത്തുന്നു എന്ന നാശത്തിന്റെ സന്ദേശമാണ് ഇവന്‍ പ്രചരിപ്പിക്കുന്നത്! ബാലരമയിലെ മായാവിയിലൂടെ ദൈവത്തില്‍ എത്തുമെന്നു പറയുന്നതുപോലെ അസംബന്ധം പ്രചരിപ്പിക്കുന്ന ഇത്തരം ശുംഭന്മാരാണ് വ്യാജകഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കുന്നതെന്ന് നാം മനസ്സിലാക്കിയിരിക്കണം. കഥയിലെ കഥാപാത്രങ്ങളായിരുന്നിട്ടുപോലും അനുകരണീയമായ മാതൃകയില്ലാത്ത ഇത്തരം കോമരങ്ങള്‍ക്കു ദൈവീക പരിവേഷം നല്‍കാനുള്ള ഇവറ്റകളുടെ നീക്കങ്ങളെ കണ്ടില്ലെന്നു നടിക്കുന്ന സഭാധികാരികളും ഇവരുടെ ചെയ്തികളുടെ ഗുണഭോക്താക്കള്‍തന്നെ!
യേശുക്രിസ്തുവിന്റെ കുരിശുമരണത്തെയും അതുവഴിയുള്ള രക്ഷയുടെ ഏകമാര്‍ഗ്ഗത്തെയും പരസ്യമായി തള്ളിക്കളയുന്ന ഇത്തരം കോമാളികള്‍ അപ്പസ്തോലിക സഭയില്‍നിന്നു വിച്ഛേദിക്കപ്പെട്ടവരും സാത്താന്റെ പ്രവാചകന്മാരുമാണ്! ഇവറ്റകളെ ബഹുമാനിക്കുന്നത് സത്യദൈവത്തെ നിന്ദിക്കുന്നതിനു തുല്യമായ പ്രവര്‍ത്തിയാണെന്നും നാം വിസ്മരിക്കരുത്! കാരണം, ബൈബിള്‍ പറയുന്നത് ഇങ്ങനെയാണ്: "രണ്ട് യജമാനന്മാരെ സേവിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല; ഒന്നുകില്‍, ഒരുവനെ ദ്വേഷിക്കുകയും അപരനെ സ്നേഹിക്കുകയും ചെയ്യും. ദൈവത്തെയും മാമോനെയും സേവിക്കാന്‍ നിങ്ങള്‍ക്കു സാധിക്കില്ല"(മത്താ:6;24). വിജാതിയരുടെ ദേവന്മാരെ പ്രകീര്‍ത്തിക്കുന്നവര്‍ ആരെയാണു മഹത്വപ്പെടുത്തുന്നതെന്നു ബൈബിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്: "വിജാതിയര്‍ ബലിയര്‍പ്പിക്കുന്നതു പിശാചിനാണ്, ദൈവത്തിനല്ല എന്നാണു ഞാന്‍ പറയുന്നത്"(1കോറി:10;20). ബൈബിളിലെ ഈ വാക്കുകള്‍ക്കു വിലകൊടുക്കാത്ത ഒരുവനെ ദൈവമക്കള്‍ ഭയപ്പെടുകയോ ബഹുമാനിക്കുകയോ അനുസരിക്കുകയോ വേണ്ട! നിങ്ങള്‍ക്കെതിരേ ഒരു തിന്മയും പ്രവര്‍ത്തിക്കാന്‍ ഇവര്‍ക്കു കഴിയില്ല; നിങ്ങളുടെ ചിലവിലാണ് ഇവര്‍ ജീവിക്കുന്നതുതന്നെ!
എന്താണ് ഈ 'ദൈവശാസ്ത്രജ്ഞന്മാര്‍' ധരിച്ചുവച്ചിരിക്കുന്നത്? യേശുവും അവിടുത്തെ അപ്പസ്തോലന്മാരും വിവരമില്ലാത്തവര്‍ ആയിരുന്നുവെന്നോ? പിന്നെന്തിനാണ് യേശുക്രിസ്തുവിന്റെ പുരോഹിതരെന്ന നാട്യത്തില്‍ ദൈവജനത്തെ വഞ്ചിക്കുന്നത്?
ക്രിസ്തുവിന്റെ അപ്പസ്തോലന്മാര്‍ക്ക് ലഭിച്ച ഉള്‍ക്കാഴ്ചകളോ വെളിപാടുകളോ മോശയുടെ നിയമത്തിനും പ്രവാചകരുടെ പ്രവചനത്തിനും എതിരായിരുന്നില്ല. അവയെ സ്ഥിരീകരിക്കുന്ന ഉള്‍ക്കാഴ്ചകളായിരുന്നു അപ്പസ്തോലന്മാരുടെ പ്രബോധനങ്ങളെല്ലാം. പ്രവചനങ്ങളുടെ അന്തഃസത്ത ചോരാതെയുള്ള വ്യാഖ്യാനങ്ങളാണ് ക്രിസ്തുശിഷ്യന്മാര്‍ ലോകത്തിനു നല്‍കിയത്. അതിനാല്‍, പ്രിയ സഹോദരരേ, വ്യാജ ഇടയന്മാര്‍ പ്രചരിപ്പിക്കുന്ന 'കമ്മ്യൂണിറ്റി ബൈബിള്‍' വായിക്കുകയോ ഭവനത്തില്‍ സൂക്ഷിക്കുകയോ ചെയ്‌താല്‍ ദൈവത്തിന്റെ മഹാമാരികള്‍ നിങ്ങളെ തേടിയെത്തും! പോള്‍ തേലക്കാട്ടിനെപ്പോലെയുള്ളവര്‍ ക്രിസ്തീയതയെ വിജാതിയതയില്‍ ലയിപ്പിക്കാനും ദൈവപുത്രനായ യേശുവിനെ വ്യാജദേവന്മാര്‍ക്കു തുല്യനാക്കാനും ശ്രമിക്കുമ്പോള്‍, ആ കുത്സിതശ്രമങ്ങളെ തിരിച്ചറിയണം. വിജാതിയര്‍ക്കും സാത്താനും വേണ്ടിയാണ് ഇവര്‍ ബൈബിള്‍ വ്യാഖ്യാനിക്കുന്നത്! ക്രിസ്തുവിനു തുല്യനായി ക്രിസ്തു മാത്രമേയുള്ളു; ബൈബിളിനു തുല്യമായി ബൈബിള്‍ മാത്രവും! "മറ്റാരിലും രക്ഷയില്ല. ആകാശത്തിനു കീഴെ മനുഷ്യരുടെയിടയില്‍ നമുക്കു രക്ഷയ്ക്കുവേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല"(അപ്പ.പ്രവ:4;12).
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!
ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കാന്‍ സ്വാഗതം! -മനോവ ഓണ്‍ലൈന്‍-

Sunday 19 April 2015

ഫ്രാൻസീസ് മാർപാപ്പായെ സ്വയംവിരമിക്കലിൽനിന്ന് പിന്തിരിപ്പിക്കുക - മുഖക്കുറി
PF 1

ഈയിടെ മെക്‌സിക്കൻ ടെലിവിഷൻ ചാനലായ 'ടെലെവിസ'യ്ക്കനുവദിച്ച അഭിമുഖത്തിൽ ഫ്രാൻസീസ് പാപ്പാ നടത്തിയ വിരമിക്കൽ സൂചന ലോകമെമ്പാടുമുള്ള നവീകരണദാഹികളായ സഭാസ്‌നേഹികളുടെ മനസ്സുകളിൽ ആശങ്കയുടെ ഇരുൾവീഴ്ത്തുന്നു. ''എനിക്കു തോന്നുന്നു, ചെറിയ കാലത്തേക്കാണ് ദൈവം എന്നെ നിയോഗിച്ചതെന്ന്. കുറച്ചു സമയത്തേക്കുള്ള ദൗത്യമാണിതെന്നു മനസ്സ് പറയുന്നു,'' എന്നു പറഞ്ഞുകൊണ്ടാണദ്ദേഹം രണ്ടുമൂന്നു വർഷത്തേക്കേ താൻ മാർപാപ്പയായി ഉണ്ടാകൂ എന്നു സൂചിപ്പിച്ചത്.  കഴിഞ്ഞ വർഷവും സമാനമായ ഒരഭിപ്രായപ്രകടനം അദ്ദേഹം നടത്തുകയുണ്ടായി. 'ചെറിയ ഒരു ജീവിതകാലമേ തന്റെ മുമ്പിൽ അവശേഷിക്കുന്നുള്ളൂ' വെന്നും, 'ദൗത്യം തുടരാൻ ആരോഗ്യം അനുവദിച്ചില്ലെങ്കിൽ സ്ഥാനം ഒഴിയു'മെന്നുമാണ് അന്നദ്ദേഹം പറഞ്ഞത് (ഉദ്ധരണികൾ 2015 മാർച്ച് 15-ലെ മംഗളത്തിൽനിന്ന്). അദ്ദേഹത്തിന്റെ ഈ വാക്കുകളെല്ലാം സൂചിപ്പിക്കുന്നത്, അദ്ദേഹത്തെ എന്തൊക്കെയോ ആകുലചിന്തകൾ അലട്ടുന്നുണ്ട് എന്നാണ്.

തന്റെ വാക്കുകളും പ്രവൃത്തികളും ലോകമെങ്ങും പ്രകീർത്തിക്കപ്പെടുന്നുണ്ടെങ്കിലും, അതനുസരിച്ചുള്ള ചലന ങ്ങൾ സഭയിലുണ്ടായിക്കാണാത്തതിൽ, തന്റെ വചനങ്ങൾ മാംസമായിത്തീരാത്തതിൽ, ഖിന്നഹൃദയനായിരിക്കാം, അദ്ദേഹം. തന്റെ നിലപാടുകളെ തുറന്നെതിർക്കുന്ന യാഥാസ്ഥിതിക കർദ്ദിനാളന്മാരുടെയും മെത്രാന്മാരുടെയും ഒരു പടതന്നെ സഭയിലുണ്ടെന്ന് കഴിഞ്ഞ ഒക്‌ടോബറിൽ നടന്ന അസാധാരണ സിനഡിൽ ലോകം കണ്ടതാണ്. പല്ലിറുമ്മിച്ചിരിക്കുന്നവരും തന്നെ വ്യക്തിപരമായി പ്രകീർത്തിച്ചും വാഴ്ത്തിപ്പാടിയും നിഷ്‌ക്രിയത്വത്തിൽ അഭിരമിക്കുന്ന കപടഹൃദയരുമാണു ഭൂരിപക്ഷം കൂരിയാത്തലവന്മാരും സിനഡംഗങ്ങളുമെന്നും, തങ്ങളുടെ രാജകീയജീവിതം നിർബാധം തുടരാൻ തന്റെ അവസാനം കാത്തിരിക്കുന്നവരാണവരിലേറെയുമെന്നും അദ്ദേഹത്തിനറിയാം. ചുരുക്കത്തിൽ, താൻ സഭയിൽ വിഭാവനംചെയ്യുന്ന വിപ്ലവാത്മകമാറ്റങ്ങൾ നടപ്പിൽ വരുത്താൻ തന്നോടൊപ്പം തുനിഞ്ഞിറങ്ങിയിട്ടുള്ള അധികം മെത്രാന്മാരോ കർദ്ദിനാളന്മാരോ സഭയിലുള്ളതായി അദ്ദേഹം കാണുന്നുണ്ടാവില്ല. ഈ സാഹചര്യത്തിൽ, അസാധാരണ സിനഡ് ജനങ്ങളിലുയർത്തിയിട്ടുള്ള പ്രതീക്ഷയ്ക്കു മങ്ങലേൽക്കാൻ ഇടയുണ്ടെന്ന് അദ്ദേഹം കരുതുന്നുണ്ടാകാം. അതിപ്രധാനമായ അടുത്ത സിനഡിനുള്ള, മൂന്നാം വത്തിക്കാൻ സിനഡിനുള്ള, ഒരുക്കങ്ങൾതന്നെ അതിന്റെ ലക്ഷ്യത്തെ അട്ടിമറിക്കുന്ന വിധത്തിലാകാൻപോകുന്നു എന്ന ആപൽസൂചന ‘ഇമവേീഹശര ഇവൗൃരവ ഞലളീൃാ കിലേൃിമശേീിമഹ’ (ഇഇഞക) നൽകിയിരുന്നത് ഇത്തരുണത്തിൽ ഓർക്കാവുന്നതാണ്. ഔദ്യോഗികമായി രൂപംകൊടുത്ത കമ്മിറ്റികൾതന്നെ മാർപാപ്പായുടെ ലക്ഷ്യത്തെ പരാജയപ്പെടുത്താൻ ശ്രമിക്കുന്ന സാഹചര്യത്തിൽ, അതെല്ലാം കാണുന്ന ഫ്രാൻസീസ് പാപ്പായ്ക്ക് നിരാശ തോന്നിയില്ലെങ്കിലേ അത്ഭുതമുള്ളൂ. ഒരു ഏകാധിപതിയെപ്പോലെ എല്ലാ ആധികാരികസമിതികളിലേക്കും കയറിച്ചെന്ന് ഇടപെടാൻ അദ്ദേഹത്തിനാവില്ലല്ലോ.

കർദ്ദിനാളന്മാരും മെത്രാന്മാരും മാത്രമല്ല, വിശ്വാസിസമൂഹവും സഭയിലൊരു മാറ്റം വരുത്താൻ കാര്യമായൊന്നും ചെയ്യുന്നില്ലെന്ന് അദ്ദേഹം കാണുന്നുണ്ടാകണം. മാറ്റം അനിവാര്യമാണെന്ന ചിന്ത വ്യാപകമാക്കേണ്ടതും അതിനായി നിരന്തരം സമ്മർദ്ദം ചെലുത്തേണ്ടതും പ്രവർ ത്തിക്കേണ്ടതും സഭയിലെ ജനമാണ്; സഭാപൗരന്മാരാണ്. കാരണം, അന്തിമവിശകലനത്തിൽ ചരിത്രം സൃഷ്ടിക്കുന്നത് ജനങ്ങളാണ്. ജനങ്ങൾ അഭിലഷിക്കുന്നതും അവർ ഏറ്റുവാങ്ങാൻ തയ്യാറുള്ളതുമായ മാറ്റങ്ങളേ എവിടെയും നിലനിൽക്കൂ. അടിത്തട്ടിലെ ചലനങ്ങളാണ് മുകൾത്തട്ടിൽ സ്ഥായിയായ മാറ്റങ്ങൾക്കു കാരണമാ കുന്നത്. ജനാഭിലാഷങ്ങളുൾക്കൊള്ളുന്ന ഒരധികാരി മുകൾത്തട്ടിൽ വന്നാലും ജനങ്ങൾ സജ്ജരല്ലെങ്കിൽ സ്വന്തം നിലയിൽ വലിയ മാറ്റങ്ങളൊന്നും വരുത്താൻ ആർക്കും സാധിക്കില്ല. പ്രബോധിപ്പിക്കാനും ജനങ്ങളോട് ഉണരാനാഹ്വാനം ചെയ്യാനും അവരുണരുന്നതിനനുസരിച്ചുള്ള മാറ്റങ്ങൾ കൊണ്ടുവരാനുമേ എത്ര നല്ല  ഭരണാധികാരിക്കും കഴിയൂ.

വാസ്തവത്തിൽ, ഫ്രാൻസീസ് മാർപാപ്പാ സ്ഥാനമേറ്റപ്പോൾ മുതൽ അതാണു ചെയ്തുകൊണ്ടിരിക്കുന്നത്. യേശുവിന്റെ ഹൃദയം തൊട്ടറിഞ്ഞുള്ള വചനവ്യാഖ്യാനങ്ങൾവഴി പരമ്പരാഗതമായി നിലനിന്നുപോന്ന എത്രയോ ആധികാരികസഭാനിലപാടുകളെയാണ് അദ്ദേഹം തിരുത്തിക്കുറിച്ചത്! ആദ്ധ്യാത്മികശുശ്രൂഷയ്ക്ക് എണ്ണമറ്റ ദൈവശാസ്ത്രസിദ്ധാന്തങ്ങൾ അനാവശ്യമാണെന്നു തുറന്നടിച്ചും, അപ്രമാദിത്വമുള്ളത് മാർപാപ്പായ്‌ക്കോ മെത്രാൻ സംഘത്തിനോ അല്ല; മറിച്ച്, ദൈവജനക്കൂട്ടായ്മയ്ക്കാണെന്നു പഠിപ്പിച്ചും, അഭിഷിക്തർ ജീവിക്കേണ്ടത് പ്രഭുക്കളെപ്പോലെയല്ലെന്ന് ഉപദേശിച്ചും, സഭ ഒരു സ്ഥാപനമല്ല, അമ്മയാണെന്നു ചൂണ്ടിക്കാട്ടിയുമുള്ള അദ്ദേഹത്തിന്റെ ഹൃദയഹാരിയായ എണ്ണമറ്റ പ്രബോധനങ്ങൾകൊണ്ട്, അല്പമെങ്കിലും തുറന്ന മനസ്സുള്ളവരുടെയെല്ലാം ബോധമണ്ഡലം വികസിതമാക്കാൻ അദ്ദേഹത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. നിരീശ്വരർക്കുപോലും രക്ഷയുണ്ട് എന്നു പറഞ്ഞ് 'കത്തോലിക്കാ സഭയിലൂടെ മാത്രമേ രക്ഷയുള്ളൂ' എന്നും, 'യേശുവിലൂടെയല്ലാതെ രക്ഷയില്ല' എന്നുംമറ്റുമുള്ള കത്തോലിക്കാസഭയുടെ അതിയാഥാസ്ഥിതിക മതമൗലികവാദനിലപാടുകളെ ചവറ്റുകുട്ടയിലെറിഞ്ഞ് ഒരു നവ ആത്മീയതയ്ക്കു വഴിയൊരുക്കുവാനും, സർവ്വമതസമഭാവനയുടേതായ ഒരന്തരീക്ഷത്തി നു തിരികൊളുത്തി ഇന്നു ലോകത്തിനു ഭീഷ ണിയായിരിക്കുന്ന മതതീവ്രവാദസാഹചര്യത്തിന് അയവുവരുത്താനും അദ്ദേഹത്തിനു കഴിഞ്ഞിട്ടു ണ്ട്.

വിശാലമായ ഈ ക്രൈസ്തവകാഴ്ചപ്പാടിന്റെ വെളിച്ചത്തിൽ, കത്തോലിക്കാസഭയിൽ വരേണ്ട മാറ്റങ്ങളെക്കുറിച്ച് വാതോരാതെ  സംസാരിച്ചു കൊണ്ടിരിക്കുകയായിരുന്നു അദ്ദേഹം, അടുത്ത നാൾവരെ. അതിനായി വത്തിക്കാൻ കേന്ദ്രീകരിച്ച് ഒട്ടേറെ അഴിച്ചുപണികൾ നടത്തുകയും മാറ്റത്തിനു തടസ്സം സൃഷ്ടിച്ച് അധികാരസ്ഥാപനങ്ങളായി നിലകൊള്ളുന്ന കൂരിയാകളെ ശാസിക്കുകയും തിരുത്താനാവശ്യപ്പെടുകയുംചെയ്തു, അദ്ദേഹം. മെത്രാന്മാരുടെ അധികാരശൈലി
യെയും സ്വേച്ഛാധിപത്യവാഞ്ഛയെയും ആർഭാടജീവിതത്തെയും വിമർശിക്കുകയും അതിനെതിരെ താക്കീതു നൽകുകയും ചെയ്തു. പലരെയും സ്ഥാനത്യാഗം ചെയ്യിക്കുകവരെ ചെയ്തു, അദ്ദേഹം.

എന്നാൽ, ഇതെല്ലാംകണ്ട് കൈയടിച്ചും, മാർപാപ്പായ്ക്കു ജയ് വിളിച്ചും, മഹാത്മാവെന്നു പുകഴ്ത്തിയും, ഗ്യാലറിയിലെ കസേരകളിൽ കൃതകൃത്യതാഭാവത്തിൽ വെറുതെയിരിക്കുക യായിരുന്നു ജനങ്ങൾ. ഫലത്തിൽ, സഭാനവീകരണം മാർപാപ്പായും മെത്രാന്മാരുംചേർന്നു നടത്തേണ്ട ഒന്നാണെന്ന സമീപനത്തിലാണ് വിശ്വാസിസമൂഹം ഇന്നും. മാർപാപ്പാ ഇത്രയൊക്കെ പറഞ്ഞിട്ടും തങ്ങളുടെ രൂപതകളിലെ മെത്രാന്മാരും ഇടവകകളിലെ വികാരിമാരും എന്തുകൊണ്ട് ആ മാറ്റങ്ങൾ ഉൾക്കൊണ്ടു പ്രവർത്തിക്കുന്നില്ല എന്ന് അമർഷംപൂണ്ടു കഴിയുന്ന വിശ്വാസിസമൂഹം, സ്വന്തം ഇടവകകളിലും രൂപതകളിലും മാർപാപ്പായുടെ ആഹ്വാന ങ്ങൾക്കനുസൃതമായി തങ്ങൾ ഒന്നും പ്രവർ ത്തിക്കുന്നില്ല എന്ന വസ്തുത കാണാതെ പോകു ന്നു എന്നതാണു വൈരുദ്ധ്യം. ഒരു മാർപാപ്പതന്നെ ഇത്ര ധൈര്യപ്പെടുത്താനുണ്ടായിട്ടും മെത്രാനെയും വികാരിയെയും കപ്യാരെയുംവരെ ഭയപ്പെട്ടും, മരിച്ചടക്കും പിള്ളേരുടെ വിവാഹവുമൊക്കെ വേണ്ടവണ്ണം നടത്തിത്തരാതിരുന്നാലോ എന്നാശങ്കപ്പെട്ടും പേടിത്തൊണ്ടന്മാരായി 99% വിശ്വാസികളും കഴിയുമ്പോൾ, സഭയിൽ എങ്ങനെ നവീകരണം സംഭവിക്കും? ''ദൈവികശുശ്രൂഷ ലഭിക്കുകയെന്നത് വിശ്വാസികളുടെ അവകാശമാണ്. അതിനു പണം വാങ്ങുന്നത് തെറ്റാണ്, കൊടുംപാതകമാണ്; അതനുവദിച്ചുകൊടുക്കരുത്.....'' (കാണുക 'സത്യജ്വാല' ഡിസം. ലക്കം പേജ് 18) എന്ന് മാർപാപ്പാ വിശ്വാസികളോട് ഉച്ചൈസ്തരം വിളിച്ചുപറഞ്ഞിട്ടും, അതു ചെവിക്കൊള്ളാൻ ധൈര്യം കാട്ടാത്ത വിശ്വാസിസമൂഹത്തിന്, സഭാനവീകരണത്തെപ്പറ്റി പറയാൻ എന്തർഹതയാണുള്ളത്? ''പൗരോഹിത്യാധിപത്യത്തെ ഇല്ലായ്മ ചെയ്യാൻ ഞാനാഗ്രഹിക്കുന്നു'', എന്നു പറഞ്ഞ മാർപാപ്പയെ പിന്തുണച്ച്, സ്വന്തം ഇടവകയിലും രൂപതയിലും നടക്കുന്ന പുരോഹിതാധിപത്യപരമായ നടപടികൾക്കെതിരെ പരസ്യമായൊന്നു പ്രതികരിക്കാൻപോലും തയ്യാറാകാത്തവർക്ക് എങ്ങനെ മാർപാപ്പയെ അനുസരിക്കാത്ത മെത്രാന്മാരെയും വൈദികരെയും കുറ്റപ്പെടുത്താനാകും?  സഭയിൽ കാര്യങ്ങളൊന്നും നേർവഴിക്കല്ല നടക്കുന്നതെന്നു പറഞ്ഞ്, ''നിങ്ങൾ നിങ്ങളുടെ രൂപതകളെ പ്രശ്‌നഭരിതമാക്കുക'' (ഇൃലമലേ ാല ൈശി ്യീൗൃ റശീരലലെ)െ എന്ന് സ്ഥാനമേറ്റുടനെതന്നെ യുവാക്കളോട് ആഹ്വാനം ചെയ്തപ്പോൾ, തീർച്ചയായും സഭയെ നേർവഴിക്കു തിരിക്കുവാൻ തയ്യാറാകുന്ന ഒരു യുവനേതൃന്നിര ഉരുത്തിരിയുമെന്ന പ്രതീക്ഷ  ഫ്രാൻസീസ് പാപ്പായ്ക്ക് ഉണ്ടായിരുന്നിരിക്കണം. അതും അസ്ഥാനത്തായതായി അദ്ദേഹം ഇന്നു കാണുന്നുണ്ടാകണം. ''.... 

സ്വയം ന്യായീകരിക്കുന്ന ഫരിസേയ മനോഭാവത്തോടെ സഭയുടെയും ക്രൈസ്തവ ജീവിതത്തിന്റെയും വാതിൽക്കൽ മടിച്ചുനിൽക്കുന്നത് അപകടകരമായ അനാസ്ഥയാണെ'ന്നു ചൂണ്ടിക്കാട്ടി, 'മറ്റുള്ളവർ എന്തു കരുതുമെന്നു ചിന്തിക്കാതെയും തന്റെ സൽപ്പേരും സ്ഥാനമാനങ്ങളും സുഖസൗകര്യങ്ങളും പണയപ്പെടുത്തിയും, ഭീതിയില്ലാതെ ഇറങ്ങിച്ചെല്ലു'വാൻ  അദ്ദേഹം പുരോഹിതരെയും ആഹ്വാനം ചെയ്യുകയുണ്ടായി (കാണുക 'സത്യജ്വാല' 2014 ഡിസം. ലക്കം, പേജ് 18). എന്നാൽ, മെത്രാൻഭീതി സൃഷ്ടിക്കുന്ന 'തമസ്സല്ലോ സുഖപ്രദം' എന്ന വയറ്റിപ്പിഴപ്പു ന്യായത്താൽ, ഒന്നു മുരളുകപോലും ചെയ്യാതെ തിരിഞ്ഞു കിടന്നുറങ്ങുകമാത്രമാണ് അവരും ചെയ്തത്....

ഈ സാഹചര്യത്തിൽ തന്റെ സാഹസികപരിശ്രമങ്ങൾ ക്ലച്ചുപിടിക്കാതെ പോകുകയാണല്ലോ എന്നദ്ദേഹത്തിനു തോന്നുക തികച്ചും സ്വാഭാവികംമാത്രം. ഇങ്ങനെയൊരു സാഹചര്യം മുമ്പിൽ കണ്ടുകൊണ്ടായിരുന്നു 'സത്യജ്വാല' യുടെ ഒരു 'മുഖക്കുറി'യിൽ മുമ്പ് ഇങ്ങനെ എഴുതിയത്: ''....അതുകൊണ്ട് സഭാനവീകരണത്തിൽ ദത്തശ്രദ്ധരായവരും അവരുടെ സംഘടനകളും ചെയ്യേണ്ടത്, സഭയിൽ വരേണ്ട മാറ്റം സംബന്ധിച്ച് ഫ്രാൻസീസ് മാർപാപ്പാതന്നെ പ്രഖ്യാ പിച്ചുകഴിഞ്ഞ നയവ്യതിയാനങ്ങൾ  സഭയിൽ കൊണ്ടുവരുവാൻ അദ്ദേഹത്തെ ശക്തമായി പിന്തുണയ്ക്കുക എന്നതാണ്. ഇതു ചെയ്യുന്നില്ലെങ്കിൽ, ജന പിന്തുണയില്ലെന്നു കരുതി സ്വന്തം നിലപാടിൽനിന്നു മാർപാപ്പാതന്നെ പിൻവലിഞ്ഞെന്നുവരാം...'' (2013 - ജൂലൈ ലക്കം). തന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്ത സ്വയാധികാരസഭകളിലെ മെത്രാന്മാരെ നിയന്ത്രിക്കുന്നതിൽ അദ്ദേഹത്തിന് വളരെ പരിമിതികളുണ്ടു താനും. (അതുകൊണ്ടാണല്ലോ, 'മാർപാപ്പായെ ഞാൻ വകവയ്ക്കുന്നി'ല്ലെന്നും 'അദ്ദേഹം എന്നെ ഒന്നും ചെയ്യാൻ പോകുന്നി'ല്ലെന്നും ഇടുക്കി ബിഷപ്പ് ഒരിക്കൽ തുറന്നടിച്ചത് (കാണുക, 'സത്യജ്വാല'  2014 ഏപ്രിൽ ലക്കം: പേജ്, 27). നൈയാമിക നൂലാമാലകളും, നേരിട്ടു ബന്ധപ്പെടുവാനാവാത്തത്ര ദൂരവും മൂലം, മാർപാപ്പായ്ക്കു തനതായി കാതലായ ഒരു മാറ്റവും സഭയിൽ കൊണ്ടുവരുവാൻ സാധ്യമല്ല എന്നാണിതു കാണിക്കുന്നത്. എന്നാൽ, ആഗോള സഭയുടെ മുഴുവൻ ആദ്ധ്യാത്മികാചാര്യനായ മാർപാപ്പായെ അനുസരിക്കുന്നതിൽനിന്നു വിശ്വാസികളെ വിലക്കുന്ന ഒരു നിയമവും ഇന്നില്ല; ഉണ്ടാകുകയുമില്ല. അദ്ദേഹത്തിന്റെ പ്രബോധനങ്ങളും നിർദ്ദേശങ്ങളും തങ്ങളുടെ രൂപതകളിൽ പ്രാവർത്തി കമാക്കണമെന്ന് വിശ്വാസികളാവശ്യപ്പെട്ടാൽ മെത്രാന്മാർക്കോ വികാരിമാർക്കോ അതിനെതിരെ ഒന്നും ചെയ്യാനാവില്ല. മറിച്ച്, മാർപാപ്പായെ അനുസരിക്കാൻ അവർ നിർബന്ധിതരാകുകയും ചെയ്യും.

അതിനാൽ, സഭാനവീകരണരംഗത്തേക്ക് കടന്നുവരുക എന്ന വെല്ലുവിളി യേശുവിൽ ധീരരായി വിശ്വാസികൾ  ഏറ്റെടുക്കേണ്ടിയിരിക്കുന്നു. സഭയിൽ വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ചു മാർപാപ്പാ പറഞ്ഞിട്ടുള്ള കാര്യങ്ങൾ ചൂണ്ടിക്കാട്ടി, അതിൻപ്രകാരം ഓരോ രൂപതയിലും വരുത്തേണ്ട മാറ്റങ്ങൾ സമൂർത്തമായി അവതരിപ്പിച്ച്, അവ നടപ്പിൽ വരുത്താനാവശ്യപ്പെടേ ണ്ടിയിരിക്കുന്നു; ഓരോ രൂപത യെയും കേന്ദ്രീകരിച്ച് ആശയ പ്രചാരണങ്ങളും പ്രക്ഷോഭണ പരിപാടികളും പ്രാർത്ഥനാ യജ്ഞങ്ങളും നടത്തേണ്ടിയിരിക്കുന്നു, നാം. ഇതിനൊക്കെപ്പുറമേ, അടിയന്തിരമായി ചെയ്യേണ്ട മറ്റൊരു കാര്യം, അദ്ദേഹത്തെ സഭയ്ക്കും ഈ ലോകത്തിനും ആവശ്യമുണ്ടെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി, സ്ഥാനത്യാഗം ചെയ്യാനുള്ള അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ആലോചനകളിൽനിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കുക എന്നതാണ്. 

ലോകത്തിന്റെ ഓരോ മുക്കിലും മൂലയിലുംനിന്ന് സ്ഥാനത്യാഗതീരുമാനത്തിൽനിന്നു പിന്തിരിയണമെന്നഭ്യർത്ഥിച്ച് അദ്ദേഹത്തിന്റെ പേരിൽ കത്തുകളും ഇ-മെയിൽ സന്ദേശങ്ങളും പ്രവഹിക്കുകയാണെന്നറിയുന്നു. ഇന്ത്യയിൽ കെ.സി.ആർ.എം. അതിനു മുൻകൈ എടുക്കുകയാണ്. ലോകമെമ്പാടുമുള്ളവർ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഫ്രാൻസീസ് മാർപാപ്പാ ആ സ്ഥാനത്തു തുടരണം എന്നാഗ്രഹിക്കുന്നവർ ക്രൈസ്തവർ മാത്രമല്ല, ലോകത്തിലെ മുഴുവൻ മതസ്ഥരു മാണ്. കാരണം, അദ്ദേഹത്തിന്റെ ഓരോ കാൽവയ്പും ലോകസമാധാനവുംകൂടി ലക്ഷ്യംവച്ചുള്ളതാണ്. അതിനാൽ, ജാതി-മത-വർഗ്ഗ-വർണഭേദമില്ലാതെ സകലരും ഈ ഉദ്യമത്തിൽ പങ്കുചേരണം എന്നഭ്യർത്ഥിക്കുന്നു. കത്തിന്റെ മലയാളം-ഇംഗ്ലീഷ് മാതൃകകൾ 5, 6 പേജുകളിൽ കൊടുത്തിട്ടുണ്ട്. ഒപ്പം, അവ അയച്ചു തരേണ്ട വിലാസങ്ങ ളും ഇ-മെയിൽ ഐഡികളും കൊടുത്തിട്ടുണ്ട്. ദയവായി ഒരു ഇൻലന്റിലോ കവറിലോ എഴുതിയോ ടൈപ്പുചെയ്‌തോ, കൊ ടുത്തിട്ടുള്ള ഏതെങ്കിലും ഒരു വിലാസത്തിൽ അയയ്ക്കുക. അല്ലെങ്കിൽ, ഇ- മെയിൽ ചെയ്യുക. അതെല്ലാം ശേഖരിച്ച് മാർപാപ്പായ്ക്ക് ഒന്നിച്ച് അയയ്ക്കുവാനാണ് കെ.സി. ആർ.എം. പദ്ധതിയിട്ടിരിക്കുന്നത്.

കഴിഞ്ഞആയിരം വർഷത്തി നിടയിലാദ്യമായി സഭാനഭസ്സിൽ മഹാതേജസ്സോടെ ഉദിച്ചുയർന്ന നവീകരണസൂര്യനാണ് ഫ്രാൻ സീസ് മാർപാപ്പാ. മതജീർണ്ണതമൂലം സ്‌നേഹ ശൂന്യമായിത്തീർന്ന ഇന്നത്തെ ഇരുൾമൂടിയ ലോകത്തിലേക്ക് അയയ്ക്കപ്പെട്ട സ്‌നേഹപ്രവാചകനും ആദ്ധ്യാ ത്മികഗുരുവുമാണ് അദ്ദേഹം. അദ്ദേഹത്തെ നമുക്കു നഷ്ടപ്പെട്ടുകൂടാ; ഈ ലോകത്തിനു നഷ് ടപ്പെട്ടുകൂടാ; അദ്ദേഹം മുന്നോട്ടുവച്ച കാൽ പിൻവലിക്കാൻ നാം അനുവദിച്ചുകൂടാ. ദൗത്യ നിർവ്വഹണത്തിൽ അദ്ദേഹത്തോടൊപ്പം നിൽക്കുമെന്നും കർമ്മനിരതരാകുമെന്നുംകൂടി അദ്ദേഹത്തിന് ഉറപ്പു നൽകേണ്ടിയിരിക്കുന്നു, നാം. ഈ കാലഘട്ടത്തിന്റെ ദിശാനിർണ്ണയത്തിൽ ഫ്രാൻസീസ് മാർപാപ്പയുടെ പങ്ക് ഒഴിവാക്കാനാവാത്തതാണെന്ന സന്ദേശം അദ്ദേഹത്തിനും ലോകത്തിനും നൽകുന്നതിൽ നാം വിജയിച്ചാൽ, തീർച്ചയായും കാലത്തിന്റേതായ ആ വിളി കേൾക്കാൻ അദ്ദേഹം തയ്യാറാകും. നമുക്ക് കൂടുതൽ കർമ്മനിരതരാകാം...

ജോര്‍ജ്ജ് മൂലേച്ചാലില്‍ -എഡിറ്റർ