Friday 1 August 2014

 ബിഷപ്പ്  അറയ്ക്കല്‍ ശിവലിംഗത്തിനെ ദീപം കൊളുത്തി ആരാധിക്കുന്നു, വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന്!!

 http://4malayalees.com/index.php?page=newsDetail&id=49801

നോര്‍വിച്ചില്‍ തിരുന്നാളും, അറയ്ക്കല്‍ പിതാവിന് സ്വീകരണവും ഉജ്ജ്വലമായി



നോര്‍വിച്ചില്‍ തിരുന്നാളും, അറയ്ക്കല്‍ പിതാവിന്  സ്വീകരണവും ഉജ്ജ്വലമായി
നോര്‍വിച്ച്: ഈസ്റ്റ് ആംഗ്ലിയായിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ നോര്‍വിച്ചില്‍ ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി. മുഖ്യ കാര്‍മ്മീകരായി മാര്‍ മാത്യു അറയ്ക്കല്‍ പിതാവും, ഈസ്റ്റ് ആംഗ്ലിയായുടെ രൂപതാ അദ്ധ്യക്ഷന്‍ ബിഷപ്പ് അലന്‍ ഹോപ്‌സ് പിതാവും പങ്കെടുത്തുകൊണ്ട് തിരുന്നാളിന് ആത്മീയ ശോഭ പകര്‍ന്നു.നോര്‍വിച്ചിലെ ഹോളി അപ്പൊസ്റ്റല്‍സ് കാത്തലിക്ക് ചര്‍ച്ചില്‍ നടന്ന ആഘോഷമായ തിരുന്നാള്‍ സമൂഹ ബലിയില്‍ ഈസ്റ്റ് ആംഗ്ലിയായുടെ സീറോ മലബാര്‍ ചാപ്ലിന്‍ റവ.ഫാ.മാത്യു ജോര്‍ജ്ജ് വണ്ടാലക്കുന്നേല്‍ സഹകാര്‍മ്മീകത്വം വഹിച്ചു. വി.അല്‍ഫോന്‍സാമ്മയുടെ അനുഗ്രഹ മദ്ധ്യസ്ഥതക്കും, ബഹുമാനാര്‍ത്തവുമായി നടത്തിയ തിരുന്നാള്‍ ലദീഞ്ഞ്,പ്രദക്ഷിണം, നൊവേന തുടങ്ങിയ തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം നേര്‍ച്ച വിതരണവും നടന്നു.



തിരുന്നാള്‍ ശുശ്രുഷക്കു ശേഷം നോര്‍വിച്ച് അക്കാദമി ഹാളില്‍ ചേര്‍ന്ന പൊതു സമ്മേളനത്തില്‍ വെച്ച്മു ഖ്യാതിതികള്‍ക്ക് ഉജ്ജ്വല സ്വീകരണം ആണ് ഒരുക്കിയിരുന്നത്. കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫെറന്‍സ് ഓഫ് ഇന്ത്യയുടെ ലെയിറ്റി കമ്മീഷന്‍ ചെയര്‍മാന്‍ പദവി നേടിയ ശേഷം ആദ്യമായി യു കെ യില്‍ എത്തിയ അഭിവന്ദ്യ അറക്കല്‍ പിതാവിനും,ഈസ്റ്റ് ആംഗ്ലിയാ രൂപതയുടെ അദ്ധ്യക്ഷന്‍ ബിഷപ്പ് അലന്‍ ഹോപ്പ്‌സിനും,ആഗോള കത്തോലിക്കാ സഭയില്‍ അത്മായര്‍ക്കു സഭാ പ്രവര്‍ത്തനത്തിനുള്ള ഏറ്റവും വലിയ അംഗീകാരമായ ഷെവലിയാര്‍ പദവി നേടി പ്രഥമ യു കെ സന്ദര്‍ശനത്തിനെത്തിയ അഡ്വ.വീ.സീ.സെബാസ്റ്റ്യനും ഗംഭീര സ്വീകരണമാണ് നോര്‍വിച്ചുകാര്‍ നല്കിയത്.



തുടര്‍ന്ന് നടന്ന കലാസന്ധ്യ വൈവിദ്ധ്യമാര്‍ന്ന മികവുറ്റ കലാ പരിപാടികള്‍ ആഘോഷത്തെ വര്‍ണ്ണാഭമാക്കി. പാഷന്‍ ഓഫ് ക്രൈസ്റ്റ് ആസ്പദമാക്കി ഡോ. മിനി നെല്‍സണ്‍ തയ്യാറാക്കി സംവിധാനം ചെയ്ത ബൈബിള്‍ സ്‌കിറ്റ് ഏവരുടെയും മുക്തകണ്ടമായ പ്രശംസ പിടിച്ചു പറ്റി. ആതുര സേവന രംഗത്തെ പൊന്‍ തിളക്കം സാമൂഹ്യ,സാംസ്‌കാരിക ആത്മീയ രംഗങ്ങളിലും കൂടുതല്‍ ശോഭയോടെ ഡോ.മിനി കാത്തു പരിപാലിക്കുന്നു എന്നത് ഏവരുടെയും കയ്യടി നേടിക്കൊടുത്തു. തിരുന്നാള്‍ കമ്മിറ്റി ഒരുക്കിയ സ്വിണ്ടന്‍ മേളത്തിന്റെ ചെണ്ട മേളവും,വിഭവ സമൃദ്ധമായ സ്‌നേഹ വിരുന്നും ഏവരും ആസ്വദിച്ചു.
................................................................................................

LAITY VOICE.com

6 comments:

  1. ബിഷപ്പ് അറയ്ക്കല്‍ ശിവലിംഗത്തിനെ ദീപം കൊളുത്തി ആരാധിക്കുന്നു,
    വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുന്നാളിന്!!.


    കുറച്ചുനാൾ മുന്പ് വരെ ശിവലിംഗത്തിൽ ക്ലാവർകുരിശ് കയറ്റിവച്ചായിരുന്നു
    തിരിതെളിക്കൽ. ഇപ്പോൾ ഇതാ ശിവലിംഗത്തിൽതന്നെ തിരി കത്തിച്ച് വിശുദ്ധ്
    അല്ഫോൻസാമ്മയുടെ രൂപത്തിനുമുന്നിൽ വച്ച് ആ വിശുദ്ധയെ നിന്ദിച്ചിരിക്കുന്നു.
    അതും കാഞ്ഞിരപ്പിള്ളി രൂപതയെ പ്രതിനിധാനംചെയ്യുന്ന മെത്രാൻ അറയ്ക്കൽ
    പിതാവ് തന്നെയാണെന്ന് ഓർക്കണം. ഇവനൊക്കെ ഒരു മെത്രാൻ ആണോ ? .
    അതിലുപരി ഒരു ക്രിസ്ത്യാനിയാണോ ?. ഇവനൊക്കെ കരുതുന്നതു പരമശിവൻ
    ആണു യേശുക്രിസ്തുവെന്നാണോ ?. കത്തോലിക്കാപള്ളികളിൽ എന്തിനാണു
    ഈ നാറികൽ ശിവലിംഗവും മയിലും , മയില്പീലിയും ഒക്കെ വിളക്കായും
    തലയിൽ വയ്ക്കുന്ന തൊപ്പിക്കലങ്കാരമായും ഒക്കെ ഉപയോഗിക്കുന്നത്. എന്താണു
    ഇതിന്റെയൊക്കെ അർത്ഥം. ഒന്നും പിടികിട്ടുന്നില്ലല്ലോ. ഇനി ബി . ജെ . പി 
    സർക്കാരുമായി സീറോ മലബാർ കത്തോലിക്കാസഭ ലയിക്കാൻ പോകുകയാണോ.
    താമരയും , മയിലും , മയിൽപ്പീലിയും , സർപ്പവടിയും , ശിവ ലിംഗവും ,
    ക്ലാവർ കുരിശും  എല്ലാം കാണുംബോൽ സീറോ മലബാർ കത്തോലിക്കാസഭയുടെ
    നാശമാണു മുന്നിൽ കാണുന്നത്. അല്ലങ്കിൽ പിന്നെ വിശുദ്ധ അല്ഫോൻസാമ്മയുടെ
    രൂപത്തിനുമുൻപിൽ ആരെങ്കിലും ശിവലിംഗത്തിൽ തിരികൊളുത്തി ആരാധിക്കുമോ.
    അല്ഫോൻസാമ്മയെ വിശുദ്ധയെന്നു വിളിച്ച ആ നാവുകൊണ്ടുതന്നെ നിന്ദിക്കുകയും
    ചെയ്തുവെന്നുവേണം പറയാൻ. ഈ അറയ്ക്കനു എങ്ങനെ ധൈര്യംവന്നു ശിവന്റെ
    കുണ്ണ അല്ഫോസാമ്മയുടെ മുൻപിൽ കത്തിച്ചുവയ്ക്കാൻ. ഇവന്മാർക്കെന്താണു
    ശിവന്റെ കുണ്ണയോട് ഇത്ര താല്പര്യം. ക്ലാവർ കുരിശു ശിവന്റെ കുണ്ണയിൽകയറ്റി
    ആരാധിക്കുന്നു. ഇപ്പോൽ ഇതാ അല്ഫോസാമ്മയുടെ രൂപത്തിനുമുൻപിലും ശിവന്റെ
    കുണ്ണ തിരിക്കാലിനു പകരം ഉപയോഗിച്ചിരിക്കുന്നു. ഇതെടുത്ത് അതവിടെ പ്രതിഷ്ടിച്ചവന്റെ
    വായിൽ തള്ളുകയാണുവേണ്ടത്. എന്തിനു ഇവന്മാരെ പറയുന്നു, ഇതൊക്കെ കണ്ടിട്ടും
    കാണാത്തമട്ടിൽ നടക്കുന്ന സഭാ ജനങ്ങളെ പറഞ്ഞാൽ മതിയല്ലോ. കൊത്തി കൊത്തി 
    മുറത്തിൽക്കയറി കൊത്തിയിട്ടും പടിച്ചില്ല. ഇനിയെന്നു പടിക്കാൻ, ഒന്നും നടക്കില്ല.
    വീട്ടിലിരിക്കുന്ന പെണ്ണുങ്ങളെവരെ കയറിപ്പിടിച്ചിട്ടും ആ ഹാ ! ഒരനക്കയുമില്ല.
    ഇവന്മാരൊക്കെയാണു കത്തോലിക്കാസഭ ഉത്തരിക്കാൻ നടക്കുന്നത്. ശിവന്റെ കണ്ണിൽനിന്ന്
    തെറിച്ചുവീണ കണ്ണുനീർ തുള്ളികളാണു രുദ്രാക്ഷം. എന്നാണു ഹിന്ദു പുരാണം പറയുന്നത്.
    ആ കണ്ണുനീർതുള്ളിയായ രുദ്രാക്ഷം കോർത്ത് മാലയാക്കി കഴുത്തിലണിഞ്ഞു നമ്മുടെ
    ആലഞ്ചേരി പിതാവു ശിവനെ മനസിൽ കൊണ്ടുനടക്കുന്നു. ഒരു ശിവ ഭക്തൻ. ഇങ്ങേരെ
    കൈലാസത്തിലേക്കു ആണു അയക്കേണ്ടതു. അല്ലാതെ സീറോ മലബാർ കത്തോലിക്കാസഭയുടെ
    കർദ്ദിനാൽ ആക്കുകയല്ലവേണ്ടതു. 

    ReplyDelete
  2. അൽഫോൻസാമ്മയെ കുട ചൂടിക്കാതെ ഒരാൾ അറയ്ക്കൽ സ്വാമിക്ക് പിറകിൽ വിഷമിച്ചു നടന്നുവരുന്നു. അറയ്ക്കലിനെ എന്തോ തുണിക്കഷണം കൊണ്ട് നനയാതെ മൂടി നാല് തടിക്കാലിൽ പിടിചു പോകുന്നയാളിന്റെ മുഖഭാവം നിങ്ങൾ ശ്രദ്ധിച്ചോ? കർത്താവേ ഈ കുരിശു ഈ മെത്രാനെന്ന അറക്കൽ സ്വാമിക്ക് വേണ്ടി ഞാൻ ചുമക്കണമോ? നാശം ! ഇയാളുടെ ഇടതു വശത്ത്‌ ഒരു ഹോമോസെക്ഷ്വ ൽ കേസ്സില്ലാ വക്കീൽ നടക്കുന്നു. ഇതൊക്കെ കണ്ടാൽ എന്താണ് നമുക്ക് തോന്നുക? സീറോ മലബാർ കത്തോലിക്കരുടെ പണമെടുത്ത് രണ്ടു വിദ്വാന്മാരും കൂടി ഉലകം ചുറ്റുകയാണ്. നാണം കെട്ടവന്റെ ആസനത്തിൽ ആര് കിളുത്താലും ഇവർക്കതു തണലാണ്‌.

    ReplyDelete
  3. ചൂടുള്ള വാർത്ത!! ചൂടുള്ള വാർത്ത!!. 75% വിശ്വസനീയമായ വാർത്ത !.

    പാലായിൽ ഗുണ്ടാവിളയാട്ടം. അമേരിക്കയിലെ കാലിഫോർണിയായിൽ നിന്നും സ്ത്രീ
    പീഠനക്കേസിൽ പിടിക്കപ്പെട്ടു നാടുകടത്തപ്പെട്ട ഫാ. ജോജി കണിയാമ്പടിക്കൽ ആണു
    അതിധാരുണമാംവിധം പാലായിൽ വച്ച് ഗുണ്ടകളുടെ ആക്രമണത്തിനിരയായത്. മുൻ
    വൈരാഗ്യം ആണു കാരണമെന്നു പറയപ്പെടുന്നു. ഫാ. ജോജി ചുരുങ്ങിയ ദിവസങ്ങൽ
    മാത്രമെ ആയിട്ടുള്ളു കാലിഫോർണിയായിൽ എത്തിയിട്ട്. ഫാ. ജോജി മുൻപിരുന്ന ഇടവക 
    ടെക്സാസിലെ ഗാർലാണ്ടിൽ ആയിരുന്നു. 17 വയസ്സിൽ താഴെയുള്ള കുഞ്ഞുങ്ങളടക്കം
    നിരവധി സ്ത്രീകളെ കാമവെറിപൂണ്ട ഈ ജോജിയെന്ന മഹാൻ അവിടെവച്ച് പീടിപ്പിച്ചു. 
    അദ്ദേഹത്തിനെതിരായി നിരവതി തവണ പരാതികളുമായി മെത്രാനെ സമീപിച്ചിരുന്നു.
    മെത്രാനും സ്ത്രീ വിഷയത്തിൽ പിടിക്കപ്പെട്ടിട്ടുള്ളതുകൊണ്ട് അദ്ദേഹം ഒന്നും കണ്ടില്ലെന്നു നടിച്ചു.
    ഇടവകാംഗങ്ങൽ അരമനക്കോടതിയിൽ കേസു കൊടുത്തിട്ടുണ്ടായിരുന്നു. പല പ്രാവശ്യം
    ഇടവകാംഗങ്ങളിൽനിന്നു ഈ ജോജിക്ക് മർദ്ദനം ഏൽക്കേണ്ടിയും വന്നിട്ടുണ്ട്. ഇതിന്റെയൊക്കെ
    വെളിച്ചത്തിൽ ഗത്യന്തരം ഇല്ലാതെവന്നപ്പോൾ അമേരിക്കയിലെ ( ഇതിനൊക്കെ വളംവച്ച്കൊടുത്ത )
    മെത്രാൻ ജെക്കബ് അങ്ങാടിയത്ത് തന്ത്രപൂർവ്വം ഈ വിത്ത്മൂരിയെ നാടുകടത്തുകയായിരുന്നു.
    കഷ്ട്കാലം എന്നേ പറയേണ്ടൂ, കേരളത്തിൽ പാലായില് വച്ചും ഗുണ്ടകളുടെ കൈൽനിന്നും മർദ്ദനം
    ഏൽക്കേണ്ടിവന്നു ജോജിക്ക്. ക്വട്ടേഷൻ സംഗമാണു ഇതിനുപുറകിൽ എന്നു സംശയിക്കേണ്ടിയിരിക്കുന്നു.
    സംഗതി പുറത്തറിയാതിരിക്കാൻ ഏതോ രഹസ്യസങ്കേതത്തിലാണു ശികൽസ എന്നുകേട്ടു. കാലിനും
    കൈക്കും റിബ്ബിനും ഒക്കെ പൊട്ടും ഒടിവും ഒക്കെ ഉണ്ടെന്നു കേട്ടു. പടയെ പേടിച്ചു പന്തളത്തു
    ചെന്നപ്പോൾ പന്തംക്കൊളുത്തിപ്പട പന്തളത്തുനിന്നു വരുന്നതുപോലെയായി. മഹത്വമുള്ള ക്ലാവർകുരിശും
    ജോജിയെ കൈവിട്ടു. ജോജിയുടെ ജനനേന്ദ്രിയം ചവിട്ടി ഒടിച്ചുകളഞ്ഞോ എന്നറിയില്ല. ജോജിക്കു
    ഉളി കാച്ചാൻ പോയതിന്റെ കൊതിയും മതിയും മാറികിട്ടി.

    ReplyDelete

  4. ഇങ്ങനെയും ഉണ്ടോ ഒരു വിധി ?.




    വളരെ വിനീതന്‍ ആയി ഗാര്‍ലാന്‍ഡ്‌ പള്ളിയുടെ വികാരി ജോജി കണിയാംപടി അച്ചന്‍ ദൈവാലയം
    കര്‍ത്താവിന്റെ അലയമാക്കി മാറ്റിയ ആ പരമ പ്രധാനമായ കൂദാശ കര്‍മ്മങ്ങള്‍ക്ക് ശേഷം ആലയത്തിന്റെ
    നാഥനായ ദൈവത്തിനു നന്ദി പറഞ്ഞു കൊണ്ട് വളരെ എളിമയോടെ തന്റെ വാക്കുകള്‍ ഇങ്ങനെ പറഞ്ഞു
    ഉപസംഹരിച്ചു

    ശക്തനും ധീരനുമായി ഇരുന്നു ഇത് ചെയ്യുക,ഭയമോ ശങ്കയോ ഒന്നും വേണ്ട ,എന്‍റെ ദൈവമായ കര്‍ത്താവു
    നിന്നോട് കൂടെ ഉണ്ട്, കര്‍ത്താവിന്റെ ആലയത്തിലെ സകല ജോലികളും പൂര്‍ത്തി ആകുന്നത്‌ വരെ അവിടുന്ന്
    നിന്നെ കൈ വിടുകയില്ല,ഉപേക്ഷിക്കുകയും ഇല്ല (ദിനവൃത്താന്തം ബുക്ക്‌ 1: 20:28 ).

    പാലം കടക്കുവോളം നാരായണ നാരായണ , പാലം കടന്നുകഴിഞ്ഞാലോ കൂരായണ കൂരായണ. ജോജി ഇങ്ങനെ 
    ദൈവത്തോട് ചെയ്തോ. പിന്നെ എന്താണു ദൈവം ജോജിയെ കൈവിട്ടത്. അരിയും തിന്നു പട്ടി ആശാരിച്ചിയേയും 
    കടിച്ചു, പിന്നെയും പട്ടിക്കു മുറുമുറുപ്പ്. പിന്നെ ദൈവത്തിനു എന്തുചെയ്യാൻ പറ്റും. ജോജി ഇപ്പോൽ പാലായിൽ
    സിസ്റ്റേഴ്സ് നടത്തുന്ന ഏതോ ഒരു ഹോസ്പിറ്റലിൽ അജ്ഞാതവാസ ശികൽത്സയിലാണു. ക്വട്ടേഷൻ ഗുണ്ടകളുടെ 
    ഇടിയും തൊഴിയും മൂലം ആരാംവാരിയെല്ല് പൊട്ടുകയും ഒടിയുകയും ചെയ്തിട്ടുണ്ട്. അതുപോലെതന്നെ കൈക്കും
    കാലിനും പൊട്ടും ഒടിവും ഉണ്ട്. ഈ വാർത്തയറിഞ്ഞ് ഗാർലാണ്ടിൽ പല വീടുകളിലും കൂട്ടക്കരച്ചിലാണു.
    ജോജിയുടെ ഈ ദുരവസ്ഥ ജെക്കബ് അങ്ങാടിയത്തിനു താങ്ങാവുന്നതിൽ അപ്പുറംമാണു. നാട്ടിലോട്ട് വിട്ടതു
    അബത്തം ആയിപ്പോയെന്നു അങ്ങാടിയത്തിനു തോന്നിക്കാണും ഇപ്പോൾ. ഇതു ചെയ്തവരേയും ചെയ്യിച്ചവരേയും
    പിടിക്കപ്പെടുംബോൾ സത്യം പുറത്തുവരും. അങ്ങനെ സംഭവിച്ചാൽ അങ്ങാടിയത് നാറിയതിനു പുറമെ വീണ്ടും
    നാറും. എത്ര നാറിയാലും ഒരു നാണവുമില്ലാത്ത പെരും നാറിയായിപ്പോയല്ലോ ഈ ഇങ്ങാടിയത്തെന്ന കള്ളനാറി.
    ജോജിയുടെ മെയിൻസ്വിച്ച് വർക്കിംങ് കണ്ടീഷൻ ആണോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. ഗുണ്ടകൽ അതുംകൂടി
    തല്ലിയുടിച്ചുകാണും. വിശതവിവരം പിന്നാലെ അറിയിക്കാം.

    ReplyDelete
  5. '' ഇനി വൈദികനാകാനുമില്ല, ജീവിക്കാന്‍ വിടൂ...''
    Story Dated: Wednesday, July 23, 2014 01:16

    തൊടുപുഴ: ''ഒരു പെണ്‍കുട്ടിയെ സ്‌നേഹിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കളും, സമൂഹവും എന്നെ ഭ്രാന്തനാക്കി. ഞാന്‍ ഇപ്പോള്‍ വൈദികനല്ല, ഇനി പുരോഹിതനാകാനും കഴിയില്ല. ഞങ്ങളെ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കൂ. ഇനിയും അനുഭവിക്കാനുള്ള കരുത്തില്ല'' - പറയുന്നതു വിവാഹം കഴിച്ചതിന്റെ പേരില്‍ ബന്ധുക്കള്‍ മനോരോഗ ആശുപത്രിയില്‍ അടച്ച വൈക്കം ചെമ്പ്‌ സ്വദേശിയും വൈദികനുമായിരുന്ന ജയിന്‍ വര്‍ഗീസ്‌. പൈങ്കുളത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്നു രക്ഷപ്പെട്ടശേഷമാണ്‌ ജയിന്‍ മംഗളത്തോടു പ്രതികരിച്ചത്‌.
    ആലുവയിലെ ഇറ്റാലിയന്‍ സന്യാസിസഭയുടെ കീഴിലുള്ള സെമിനാരിയിലെ വൈദികനായിരുന്ന ജയിന്‍ വൈപ്പിന്‍ സ്വദേശിനി സുറുമിയെ വിവാഹം ചെയ്‌തതിനെത്തുടര്‍ന്നാണു മനോരോഗിയെന്നു പറഞ്ഞു ബന്ധുക്കള്‍ ഇദ്ദേഹത്തെ മാനസികാരോഗ്യകേന്ദ്രത്തില്‍ അടച്ചത്‌. ഭര്‍ത്താവിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട്‌ സുറുമി എന്ന മേരി ആശുപത്രിക്കുമുന്നില്‍ കുത്തിയിരുപ്പുസമരം നടത്തിയതോടെയാണ്‌ ജയിന്റെ മോചനം സാധ്യമായത്‌.
    മേയ്‌ 31ന്‌ എറണാകുളത്തുവച്ച്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തശേഷം ഇരുവരും ബംഗളുരുവിലായിരുന്നു. വിവാഹ സര്‍ട്ടിഫിക്കറ്റ്‌ വാങ്ങാനെത്തിയപ്പോഴാണു ബന്ധുക്കള്‍ ജയിനെ മനോരോഗാശുപത്രിയില്‍ അടച്ചത്‌. ഭര്‍ത്താവിനെ കാണാനില്ലെന്നുകാട്ടി സുറുമി നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ അന്വേഷണത്തില്‍ ജയിന്‍ പൈങ്കുളത്തെ സ്വകാര്യആശുപത്രിയില്‍ ഉണ്ടെന്ന്‌ കണ്ടെത്തി. സുറുമി കഴിഞ്ഞദിവസം ആശുപത്രിക്കു മുന്‍പില്‍ കുത്തിയിരുപ്പ്‌
    സമരം നടത്തുകയും സംഭവം വിവാദമാകുകയും ചെയ്‌തതോടെ പോലീസ്‌ രാത്രിതന്നെ വൈദികനെ തലയോലപ്പറമ്പിലെ വീട്ടിലേക്കു മാറ്റി. ഇവിടുന്ന്‌ ഇന്നലെ പുലര്‍ച്ചെ രക്ഷപ്പെട്ട വൈദികന്‍ എറണാകുളത്ത്‌ എത്തുകയായിരുന്നു.
    ബന്ധുക്കള്‍ പണം നല്‍കിയാണു തന്നെ ആശുപത്രിയില്‍ അടച്ചതെന്നും ഉറക്കമരുന്നു കുത്തിവച്ചുവെന്നും സുറുമി കുത്തിയിരുപ്പ്‌ സമരം നടത്തിയതോടെ പരാതിയില്ലെന്ന്‌ എഴുതി വയ്‌പിച്ചതിനുശേഷമാണ്‌ ആശുപത്രിയില്‍നിന്നു വിട്ടയച്ചതെന്നും ജയിന്‍ പറഞ്ഞു. പൗരോഹിത്യം ഉപേക്ഷിച്ചുവെന്നു സഭയെ അറിയിച്ചിരുന്നു. തുടര്‍ന്നു സഭയില്‍നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്‌തുകൊണ്ടുള്ള അറിയിപ്പും ലഭിച്ചു. സഭാ അധികൃതരുടെ കൈവശമുള്ള തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കേണ്ടതുണ്ട്‌. എന്നാല്‍ ചിലര്‍ തന്നെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ്‌- ജയിന്‍ പറഞ്ഞു. ബന്ധുക്കള്‍ ആക്രമിക്കാന്‍ ശ്രമിക്കുന്നുവെന്നു കാണിച്ച്‌ ജയിന്‍ ഡെപ്യൂട്ടി പോലീസ്‌ കമ്മീഷണര്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്‌. എവിടെയെങ്കിലും പോയി ജോലി സമ്പാദിച്ച്‌ ഒരുമിച്ച്‌ ജീവിക്കണമെന്നാണ്‌ ആഗ്രഹമെന്ന്‌ ജയിനോടൊപ്പമുണ്ടായിരുന്ന സുറുമി പറയുന്നു. വിവാഹത്തിനുവേണ്ടിയാണു സുറുമി മതം മാറി മേരിയായത്‌. വിവാഹ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്‌ കിട്ടിയാല്‍ ബംഗളുരുവിലേക്ക്‌ തിരിച്ചുപോകുമെന്നും സുറുമി പറഞ്ഞു.

    ReplyDelete
  6. ശിവലിംഗത്തിനു മുമ്പിൽ തിരി കൊളുത്തി വച്ചു കൂടോത്രം ചെയ്യുന്ന മന്ത്രവാദികളാണ് കാഞ്ഞിരപ്പള്ളിക്കാരായ രണ്ടു മന്ത്രവാദികൾ. വേഷം കണ്ടിട്ട് ഒരാള് കാഞ്ഞിരപ്പള്ളി മെത്രാൻ അറക്കൽ. മറ്റെയാൾ , അയാളെ കണ്ടിട്ട് ഒരു ശിഖണ്ഡിയാണ്‌ എന്നുവേണം കരുതാൻ. കാഞ്ഞിരപ്പള്ളിയിൽ മെത്രാനെ രാത്രി കൃത്യം മൂന്നുമണിക്ക് പൊക്കിയെടുത്തു മൂത്രമൊഴിക്കാൻ കൊണ്ടുപോയി തുടച്ചു പെറുക്കി കൊട്ടയ്ക്കയ്കത്ത് കയറ്റി വീണ്ടും കട്ടിലിൽ ആക്കും. ഇതാണയാൾക്കുള്ള ജോലി. എന്തായാലെന്താ , ഷേവു ലയർ ആക്കി വാങ്ങി. അതുംകൊണ്ട് അയാള് അറക്കന്റെ ചുവടു മാറാതെ കൂടെ പോകും. കത്തോലിക്കരുടെ കാശുംകൊണ്ട് എലിസംബത്തു രാജ്ഞിയെ കാണാൻ പോകും , ഒബാമയെ കാണും. മെത്രാനും ഷേവു ലയർ ദേവസ്യ എന്നുമാണ് പേരുകൾ. ദേവസ്യ, മട്ടിംഗ്ലീഷിൽ സെബാസ്റ്യൻ. , ദേവൻ മകൻ ദേവസ്യാഹ: ശുംഭൻ നമോ: രണ്ടു പേരും ,മെത്രാനും, അല്മായ വീരനും, ശിഖണ്ഡികൾ എന്നാണല്ലോ പറഞ്ഞത് ...ഭീഷ്മർക്കു പറ്റിയത് അങ്ങനെ...ആണുമല്ല പെണ്ണുമല്ലാത്തവർ (ആണപ്പെണ്ണച്ചാർ).ഇവരെ കണ്ടാൽ ഉടൻ പിറകോട്ടു പോകണം,അഥവാ വഴി മാറി പ്പോവുക. ഇവരെ മുൻപിൽ കാണുന്നത് ശകുന പിഴ തന്നെ.ശിവ ശിവോ . അവിടെ അല്ഫോന്സാമ്മ പുണ്യവതിയുടെ മുമ്പിൽ വഴിമുടക്കികൾ ആയിട്ട് (ശിഖണ്ഡി) കോമരങ്ങൾ യുദ്ധത്തിനു പോകുന്നപോലെയാണ് ആ പോക്ക് കണ്ടാൽ. ഇവരെ പിടിക്കാനാണ് കേരളസർക്കാർ ലുക്കൌട്ട് നോട്ടീസ് നല്കിയത്....ഭീകര മന്ത്രവാദികൾ. ഇപ്പോൾ അയർലണ്ടിലും ഒക്കെ കറങ്ങി നടക്കുന്നുവെന്ന തെളിവാണ് ഫോട്ടോ സൂചന.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin