Tuesday 12 November 2013

യേശുക്രിസ്തുവും `ഈസാനബി`യും ഒരുവന്‍തന്നെയോ?

യേശുക്രിസ്തുവും `ഈസാനബി`യും ഒരുവന്‍തന്നെയോ?

ഇസ്രായേല്‍ ജോസഫ്


ബൈബിളിലെ യേശുക്രിസ്തുവും ഖുര്‍ആനിലെ 'ഈസാനബിയും' ഒരുവന്‍ തന്നെയോ എന്നതാണ് ഈ ലേഖനത്തിലൂടെ നാം പരിശോധിക്കുന്നത്. ഇക്കാര്യത്തില്‍ ക്രൈസ്തവരിലും ഇസ്ലാം മതക്കാരിലും മാത്രമല്ല മറ്റുമതക്കാരിലും വലിയ തെറ്റിദ്ധാരണകളുണ്ട്. ഈ തെറ്റിദ്ധാരണകള്‍ മറ്റേണ്ടത് മനുഷ്യകുലം മുഴുവന്‍റെയും രക്ഷയ്ക്ക് ആവശ്യമായിരിക്കുന്നു.
പേരുകൊണ്ട് സാദൃശ്യമുള്ള അനേകം വ്യക്തികളുണ്ടെന്നു നമുക്കറിയാം. എങ്കിലും അവരെ തമ്മില്‍ തിരിച്ചറിയാന്‍ നിരവധി മാര്‍ ഗ്ഗങ്ങളുമുണ്ട്. അവരുടെ ജനനതിയ്യതിയും ഔദ്യോഗിക മേഖലയുമൊക്കെ അവയില്‍ ചിലതുമാത്രം. വിദേശരാജ്യങ്ങളില്‍ പേരിനോടൊപ്പം ജനനതിയതിയും രേഖപ്പെടുത്തിയാണ് തിരിച്ചറിയല്‍ നടത്തുന്നത്. പേരും കുടുംബപേരും ജനനതിയ്യതിയും തിരിച്ചറിയലിനു സഹായിക്കും.
ഒരേ പേരിലുള്ള പലരെയും നമുക്കുചുറ്റും കാണാറുണ്ടല്ലോ! തിരഞ്ഞെടുപ്പുകളിലും മറ്റും അപരന്മാരായി പ്രത്യക്ഷപ്പെടുന്നവരുമുണ്ട്. നമ്മുടെ 'കറന്‍സി'യുടെ വ്യാജനോട്ടുകള്‍ പാക്കിസ്ഥാനില്‍ അച്ചടിക്കുന്നുമുണ്ട്. തത്ക്കാലത്തേക്ക് ചിലരെ കബളിപ്പിക്കാന്‍ കഴിഞ്ഞാലും വ്യാജന്‍ ഒരിക്കലും 'ഒറിജിനല്‍' ആകില്ല! കള്ളനോട്ട് തിരിച്ചറിയുന്നത് യഥാര്‍ത്ഥ നോട്ടുമായി ഒത്തുനോക്കിയാണല്ലോ? മറിച്ച്, കള്ളനോട്ടിനെ ആസ്പദമാക്കി 'ഒറിജിനലിനെ' കണ്ടെത്തേണ്ടതില്ല! അതുപോലെതന്നെ യേശുക്രിസ്തുവിനെയും 'ഈസാനബി'യേയും തിരിച്ചറിയണമെങ്കിലും 'ഒറിജിനലു'മായി ഒത്തുനോക്കണം!
നമുക്കെല്ലാം അറിയാവുന്നതുപോലെ 'ഒറിജിനല്‍' നോട്ട് അച്ചടിച്ചതിനുശേഷമായിരിക്കും 'വ്യാജന്‍' ഇറങ്ങുന്നത്! അതിനാല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് വന്ന യേശുക്രിസ്തുവിനെയും ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിക്കപ്പെട്ട 'ഈസാനബി'യേയും തിരിച്ചറിയാന്‍ ആദ്യം പുറത്തിറങ്ങിയ ബൈബിളിനെ തന്നെ പരിശോധിക്കാതെ മറ്റു വഴികളൊന്നുമില്ല. ആദ്യം ഇറങ്ങിയതു 'വ്യാജന്‍' ആകില്ല എന്നതു വ്യക്തമായ സത്യമാണ്!
കഴിഞ്ഞ ആയിരത്തിനാനൂറ് വര്‍ഷങ്ങളായി അനേകരെ കബളിപ്പിച്ചുകൊണ്ട് യേശുക്രിസ്തുവിന്‍റെ പേരില്‍ വിലസുന്ന കള്ളനാണയമാണ് 'ഈസാനബി'! യേശുദാസും യേശുക്രിസ്തുവും ഒരുവനല്ലാത്തതുപോലെ 'ഈസാനബി' യേശുക്രിസ്തുവല്ല.ഇക്കാര്യം വ്യക്തമാകണമെങ്കില്‍ ബൈബിളിലെ യേശുവിനെയും ഖുര്‍ആനിലെ 'ഈസാനബി'യേയും അറിയണം. ഇവര്‍ രണ്ടുപേരും രണ്ടു വ്യത്യസ്ഥമായ ദൌത്യവുമായി വന്നിട്ടുള്ള രണ്ടു വ്യക്തികളാണ്.
'ഈസാനബി'യോട് മനോവയ്ക്ക് അഭിപ്രായവ്യത്യാസമൊന്നുമില്ല; എന്നാല്‍, യേശുക്രിസ്തുവിന്‍റെ മേല്‍വിലാസത്തില്‍ വിഹരിക്കുന്നതിനെ ഞങ്ങള്‍ അംഗീകരിക്കുകയില്ല. സ്വന്തമായി ഒരു മേല്‍വിലാസമുണ്ടാക്കി ജീവിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്‍റെ പേരിനോട് സാമ്യമുള്ള ആളെ എനിക്ക് എതിര്‍ക്കേണ്ട കാര്യമില്ല; എന്നാല്‍, ഇയാള്‍ എന്‍റെ 'ബാങ്ക് അക്കൌണ്ട്' കൈകാര്യം ചെയ്യാന്‍ തുടങ്ങിയാല്‍ എതിര്‍ക്കേണ്ടിവരും!
യേശുക്രിസ്തു ദൈവത്തിന്‍റെ ഏകജാതന്‍!
യേശുക്രിസ്തുവിന്‍റെ പിതാവ് ആരാണെന്ന്, യേശുവിനു നന്നായി അറിയാം . യേശുവിനെ വിശ്വസിക്കന്നവര്‍ക്കും ഇക്കാര്യത്തില്‍ അവ്യക്തതയില്ല. എന്നാല്‍, 'ഈസാനബി'യുടെ അപ്പന്‍ ആരാണെന്ന് 'ഈസാ'യ്ക്കും അദ്ദേഹത്തിന്‍റെ 'സ്പോണ്‍സര്‍' മുഹമ്മദിനും അറിയില്ല.യേശുവിനെക്കുറിച്ച്, യേശുവിന്‍റെ പിതാവായ ദൈവവും പ്രവാചകന്മാരും യേശുക്രിസ്തുതന്നെയും പറയുന്നത് പരിശോധിച്ചാല്‍ കാര്യങ്ങള്‍ മനസ്സിലാകും. അതുപോലെതന്നെ 'ഈസാനബി'യെക്കുറിച്ച് അദ്ദേഹത്തിന്‍റെ 'സ്പോണ്‍സര്‍' മുഹമ്മദു പറയുന്നതും നമുക്കു ശ്രദ്ധിക്കാം!
യേശുക്രിസ്തു ദൈവപുത്രനാണെന്ന് ബൈബിളില്‍ വ്യക്തമാക്കിയിരിക്കുന്ന ചില വചനങ്ങള്‍ മാത്രമാണു കുറിക്കുന്നത്. മുഴുവന്‍ എഴുതണമെങ്കില്‍ ബൈബിള്‍ പൂര്‍ണ്ണമായും പകര്‍ത്തി എഴുതേണ്ടിവരും!
പ്രവചനം!
യേശുവിനെക്കുറിച്ച് പ്രവാകന്മാര്‍ നൂറ്റാണ്ടുകള്‍ക്കു മുന്‍പുതന്നെ പ്രവചിച്ചിരുന്നുവെന്നതിന് ബൈബിളില്‍ അനേകം തെളിവുകളുണ്ട്. ഇതിനെ സംബന്ധിച്ച് സംശയനിവാരണത്തിനായി ഏശയ്യായുടെ പ്രവചനം ശ്രദ്ധിക്കുക; യേശുവിന്‍റെ ജനനത്തിന് അഞ്ഞൂറു വര്‍ഷങ്ങള്‍ക്കുമുമ്പ് ജീവിച്ചിരുന്ന പ്രവാചകനായിരുന്നു ഏശയ്യ! പ്രവാചകന്‍ ഇങ്ങനെ പ്രവചിച്ചു;
"അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും. യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും"(ഏശയ്യാ:7;14).യുവതി എന്നത് ഗ്രീക്കുഭാഷയില്‍ കന്യകയെന്നാണര്‍ത്ഥം! യേശുവിന്‍റെ ജനനത്തെക്കുറിച്ച് സുവിശേഷകനായ മത്തായി പറയുന്നത് നോക്കുക; "അവള്‍ ഗര്‍ഭംധരിച്ചിരിക്കുന്നത് പരിശുദ്ധാത്മാവില്‍ നിന്നാണ്. അവള്‍ ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. എന്തെന്നാല്‍, അവന്‍ തന്‍റെ ജനത്തെ അവരുടെ പാപങ്ങളില്‍നിന്നു മോചിപ്പിക്കും. കന്യക ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. ദൈവം നമ്മോടുകൂടെ എന്നര്‍ത്ഥമുള്ള എമ്മാനുവേല്‍ എന്ന് അവന്‍ വിളിക്കപ്പെടും എന്നു കര്‍ത്താവ് പ്രവാചകന്‍മുഖേന അരുളിച്ചെയ്തതു പൂര്‍ത്തിയാകാന്‍ വേണ്ടിയാണ്, ഇതെല്ലാം സംഭവിച്ചത്"(മത്താ:1;20-23).
ഗബ്രിയേല്‍ ദൈവദൂതന്‍ അറിയിച്ച ഈ സന്ദേശം, സുവിശേഷകന്‍ ലൂക്കാ എഴുതിയിരിക്കുന്നത് ഇങ്ങനെയാണ്; "മറിയമേ, നീ ഭയപ്പെടേണ്ടാ; ദൈവസന്നിധിയില്‍ നീ കൃപ കണ്ടെത്തിയിരിക്കുന്നു. നീ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. നീ അവന് യേശു എന്നു പേരിടണം. അവന്‍ വലിയവന്‍ ആയിരിക്കും. അത്യുന്നതന്‍റെ പുത്രന്‍ എന്നു വിളിക്കപ്പെടും"(ലൂക്കാ:1;30-32).
മറ്റൊരു പ്രവചനംകൂടി ശ്രദ്ധിക്കുക; "ബേത് ലെഹെം -എഫ്രാത്താ, യൂദാഭവനങ്ങളില്‍ നീ ചെറുതാണെങ്കിലും ഇസ്രായേലിനെ ഭരിക്കേണ്ടവന്‍ എനിക്കായി നിന്നില്‍നിന്നു പുറപ്പെടും; അവന്‍ പണ്ടേ, യുഗങ്ങള്‍ക്കുമുമ്പേ, ഉള്ളവനാണ്.അതിനാല്‍ ഈറ്റുനോവെടുത്തവള്‍ പ്രസവിക്കുന്നതുവരെ അവന്‍ അവരെ പരിത്യജിക്കും. പിന്നീട്, അവന്‍റെ സഹോദരരില്‍ അവശേഷിക്കുന്നവര്‍ ഇസ്രായേല്‍ ജനത്തിലേക്കു മടങ്ങിവരും. കര്‍ത്താവിന്‍റെ ശക്തിയോടെ തന്‍റെ ദൈവമായ കര്‍ത്താവിന്‍റെ മഹത്വത്തോടെ, അവന്‍ വന്ന് തന്‍റെ ആടുകളെ മേയ്ക്കും"(മിക്കാ:5;2-4).
യേശുവിനെക്കുറിച്ചുള്ള പ്രവചനങ്ങളില്‍ ചിലതും, അവയുടെ പൂര്‍ത്തീകരണം സ്ഥിരീകരിക്കുന്ന സുവിശേഷഭാഗങ്ങളുമാണ് ഇവിടെ പ്രസ്താവിച്ചത്! സ്വര്‍ഗ്ഗത്തില്‍നിന്നുവന്ന മാലാഖയുടെ സാക്ഷ്യം ഇതിലുണ്ട്. അതുകൊണ്ടുതന്നെ സംശയിക്കേണ്ടതായ ഒന്നും ഇവയിലില്ല.
ദൈവത്തിന്‍റെ 'കൈയ്യൊപ്പ്'!
പ്രവാചകന്മാരുടെ സാക്ഷ്യങ്ങളും ദൈവദൂതന്‍റെ സാക്ഷ്യവും നാം കണ്ടുകഴിഞ്ഞു. യേശു തന്‍റെ പുത്രനാണെന്ന് ദൈവംതന്നെ സാക്ഷ്യപ്പെടുത്തുന്ന വചനങ്ങള്‍ ഇനി നമുക്ക് ശ്രദ്ധിക്കാം!
താന്‍ ഒരു പ്രവാചകനാണെന്നോ ദൈവപുത്രനാണെന്നോ ആര്‍ക്കും പറയാം. എന്നാല്‍, അതു സ്ഥിരീകരിക്കേണ്ടതുണ്ട്. പ്രവചനങ്ങള്‍ പൂര്‍ത്തീകരിക്കുമ്പോള്‍ മാത്രമാണ് പ്രാവാചകന്‍ അംഗീകരിക്കപ്പെടുന്നത്. പ്രവാചകനെ എങ്ങനെയാണ് തിരിച്ചറിയേണ്ടതെന്നു ബൈബിളില്‍ പറഞ്ഞിരിക്കുന്നത് പരിശോധിക്കുക! ആദ്യമായി സത്യപ്രവാചകന്മാരെ എങ്ങനെ തിരിച്ചറിയാമെന്നത് ബൈബിളിനെ അടിസ്ഥാനമാക്കി ചിന്തിക്കണം.
"അവളുടെ പ്രവാചകന്മാര്‍ കര്‍ത്താവ് സംസാരിക്കാതിരിക്കെ കര്‍ത്താവ് ഇങ്ങനെ അരുളിച്ചെയ്യുന്നുവെന്നു പറഞ്ഞുകൊണ്ട് അവര്‍ക്കുവേണ്ടി വ്യാജദര്‍ശനങ്ങള്‍ കാണുകയും കള്ളപ്രവചനങ്ങള്‍ നടത്തുകയും ചെയ്ത് അവരുടെ തെറ്റുകള്‍ മൂടിവയ്ക്കുന്നു"(എസക്കി:22;28).പ്രവാചകനായി കര്‍ത്താവ് അയക്കാത്ത വ്യാജപ്രവാചകന്മാര്‍ക്കെതിരെ ബൈബിളില്‍ പലയിടത്തും വിവരിക്കുന്നുണ്ട്. "കര്‍ത്താവ് അരുളിച്ചെയ്യുന്നു. സ്വന്തം നാവനക്കിയാല്‍ കര്‍ത്താവിന്‍റെ അരുളപ്പാടാകുമെന്നു കരുതുന്ന പ്രവാചകന്മാരെ ഞാന്‍ എതിര്‍ക്കുന്നു- വ്യാജസ്വപ്നങ്ങള്‍ പ്രവചിക്കുന്നവര്‍ക്കു ഞാന്‍ എതിരാണ്- കര്‍ത്താവ് അരുളിച്ചെയ്യുന്നു. നുണകള്‍ പറഞ്ഞും വീമ്പടിച്ചും അവര്‍ എന്‍റെ ജനത്തെ വഴിതെറ്റിക്കുന്നു. ഞാന്‍ അവരെ അയച്ചിട്ടില്ല. അധികാരപ്പെടുത്തിയുമില്ല"(ജറെ:23;31,32). എന്നാല്‍, യഥാര്‍ത്ഥ പ്രവാചകന്മാരെ തിരിച്ചറിയാനുള്ള വഴിയും ബൈബിള്‍ പറഞ്ഞുതരുന്നു.
"സമാധാനം പ്രവചിക്കുന്ന പ്രവാചകന്‍ യഥാര്‍ത്ഥത്തില്‍ കര്‍ത്താവിനാല്‍ അയക്കപ്പെട്ടവനാണെന്നു തെളിയുന്നത് അവന്‍ പ്രവചിച്ച കാര്യം സംഭവിക്കുമ്പോഴാണ്"(ജറെ:28;9). പ്രവാചകനെന്നാല്‍, വരാനിരിക്കുന്നവ മുന്‍കൂട്ടി അറിയിക്കുന്നവനാണല്ലോ?! അങ്ങനെയെങ്കില്‍ മുഹമ്മദ് എന്താണു പ്രവചിച്ചതെന്നും എന്താണു സംഭവിച്ചതെന്നും പരിശോധിച്ചാല്‍ അയാളുടെ പ്രവാചകത്വം വ്യക്തമാകും!
ഒരു വചനംകൂടി ശ്രദ്ധിക്കുക;"കര്‍ത്താവ് അരുളിച്ചെയ്യാത്തതാണ് ഒരു പ്രവാചകന്‍റെ വാക്കെന്ന് ഞാന്‍ എങ്ങനെ അറിയും എന്നു നീ മനസാ ചോദിച്ചേക്കാം. ഒരു പ്രവാചകന്‍ കര്‍ത്താവിന്‍റെ നാമത്തില്‍ സംസാരിച്ചിട്ട് അത് സംഭവിക്കാതിരിക്കുകയോ സഫലമാകാതിരിക്കുകയോ ചെയ്താല്‍ ആ വാക്ക് കര്‍ത്താവ് അരുളിച്ചെയ്തിട്ടുള്ളതല്ല. ആ പ്രവാചകന്‍ അവിവേകത്തോടെ സ്വയം സംസാരിച്ചതാണ്. നീ അവനെ ഭയപ്പെടേണ്ടാ"(നിയമം:18;21,22).
ഇത്രയും കാര്യങ്ങള്‍ വെളിപ്പെടുത്തിയതിനു കാരണമുണ്ട്. യേശുവിനെക്കുറിച്ച് പ്രവചിച്ചിരുന്നവരുടെ ആധികാരികത വ്യക്തമാക്കാനാണിത്! അന്ത്യപ്രവാചകനായ സ്നാപക യോഹന്നാനാണ് യേശുവിനെക്കുറിച്ച് അവസാനമായി പ്രവചിച്ചത്. യോഹന്നാന്‍റെ ജീവിതകാലത്തുതന്നെ ഇവ പൂര്‍ത്തീകരിക്കപ്പെട്ടു!
പ്രവചനം ഇങ്ങനെ ആയിരുന്നു; "ഞാന്‍ ജലം കൊണ്ടു സ്നാനം നല്‍കുന്നു. എന്നാല്‍, നിങ്ങള്‍ അറിയാത്ത ഒരുവന്‍ നിങ്ങളുടെ മദ്ധ്യേ നില്പുണ്ട്. എന്‍റെ പിന്നാലെ വരുന്ന അവന്‍റെ ചെരുപ്പിന്‍റെ വാറഴിക്കാന്‍പോലും ഞാന്‍ യോഗ്യനല്ല"(യോഹ:1;26,27). യേശു ആരാണെന്നു യോഹന്നാന്‍ വ്യക്തമാക്കുന്നത് കാണുക; "സ്വര്‍ഗ്ഗത്തില്‍നിന്നു വരുന്നവന്‍ എല്ലാവര്‍ക്കും ഉപരിയാണ്. അവന്‍ കാണുകയും കേള്‍ക്കുകയും ചെയ്തതിനെപ്പറ്റി സാക്ഷ്യപ്പെടുത്തുന്നു; എങ്കിലും അവന്‍റെ സാക്ഷ്യം ആരും സ്വീകരിക്കുന്നില്ല. അവന്‍റെ സാക്ഷ്യം സ്വീകരിക്കുന്നവന്‍ ദൈവം സത്യവാനാണ് എന്നതിനു മുദ്ര വയ്ക്കുന്നു. ദൈവം അയച്ചവന്‍ ദൈവത്തിന്‍റെ വാക്കുകള്‍ സംസാരിക്കുന്നു; ദൈവം അളന്നല്ല ആത്മാവിനെ കൊടുക്കുന്നത്. പിതാവു പുത്രനെ സ്നേഹിക്കുന്നു. എല്ലാം അവന്‍റെ കൈകളില്‍ ഏല്പിക്കുകയും ചെയ്തിരിക്കുന്നു. പുത്രനില്‍ വിശ്വസിക്കുന്നവനു നിത്യജീവന്‍ ലഭിക്കുന്നു. എന്നാല്‍, പുത്രനെ അനുസരിക്കാത്തവന്‍ ജീവന്‍ ദര്‍ശിക്കുകയില്ല. ദൈവകോപം അവന്‍റെമേല്‍ ഉണ്ട്"(യോഹ:3;32-36).
യേശുവിനെ കണ്ടപ്പോള്‍ സ്നാപകയോഹന്നാന്‍ പറഞ്ഞത് ഒരു വലിയ വെളിപ്പെടുത്തലായിരുന്നു; "ഇതാ ലോകത്തിന്‍റെ പാപം നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്. എന്‍റെ പിന്നാലെ വരുന്നവവന്‍ എന്നെക്കാള്‍ വലിയവന്നാണെന്നു ഞാന്‍ പറഞ്ഞത് ഇവനെപ്പറ്റിയാണ്. കാരണം , എനിക്കുമുമ്പുതന്നെ ഇവനുണ്ടായിരുന്നു.ഞാനും ഇവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഇവനെ ഇസ്രായേലിനു വെളിപ്പെടുത്താന്‍വേണ്ടിയാണ്, ഞാന്‍ വന്നു ജലത്താല്‍ സ്നാനം നല്‍കുന്നത്"(യോഹ:1;29-31).
ഭൂമിയിലെ ജനനപ്രകാരം യോഹന്നാനാണ്, യേശുവിനുമുമ്പ് ജനിച്ചതെന്നു നമുക്കറിയാം. എന്നാല്‍, തനിക്കുമുമ്പ് അവനുണ്ടായിരുന്നുവെന്ന് യേശുവിനെക്കുറിച്ച് യോഹന്നാന്‍ പറയുന്നത് ഗൌരവത്തോടെ ചിന്തിക്കണം!
തന്നോടൊപ്പം ചേര്‍ന്നുനിന്ന് സൃഷ്ടികര്‍മ്മത്തില്‍ പങ്കാളിയായ ഏകജാതനായ യേശുക്രിസ്തുവിനെ തള്ളിപ്പറയുന്ന നീതിരഹിതനല്ല ദൈവം. അതുകൊണ്ട് പ്രവാചകന്മാരിലൂടെയും മാലാഖയിലൂടെയും സാക്ഷ്യപ്പെടുത്തിയതു കൂടാതെ ദൈവം നേരിട്ട് തന്‍റെ പുത്രനെ വെളിപ്പെടുത്തി. ഇതൊന്നും അല്ലാഹുവിനും മുഹമ്മദിനും സുഖിക്കില്ല. കാരണം, അവരുടെ വരവ് നിത്യനരകത്തില്‍നിന്നാണ്. പുത്രനെ നിഷേധിക്കുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം! സ്വര്‍ഗ്ഗത്തില്‍നിന്ന് പുറത്താക്കപ്പെട്ട 'അല്ലാഹു(ലൂസിഫര്‍)' എന്നും യേശുവിന്‍റെയും യഹോവയുടെയും ശത്രുവാണ്. ദൈവത്തിന്‍റെ നെഞ്ചോടുചേര്‍ന്ന് യേശു ഇരിക്കുന്നതു കാണുമ്പോള്‍ നെഞ്ചുപൊട്ടുന്ന 'അല്ലാഹു' അവനുചേര്‍ന്ന കൂട്ടാളിയെ മരുഭൂമിയില്‍ കണ്ടെത്തി!
ദൈവം തന്‍റെ പുത്രനെ അംഗീകരിച്ച് ലോകത്തിനു വെളിപ്പെടുത്തുന്നത് കാണുക. യേശുവിന്‍റെ ജ്ഞാനസ്നാനവേളയില്‍ അനേകരെ സാക്ഷിനിര്‍ത്തിക്കൊണ്ട് ഇതു വെളിപ്പെടുത്തുന്നു; "ആത്മാവ് പ്രാവിനെപ്പോലെ സ്വര്‍ഗ്ഗത്തില്‍നിന്ന് ഇറങ്ങിവന്ന് അവന്‍റെമേല്‍ ആവസിക്കുന്നത് താന്‍ കണ്ടുവെന്ന് യോഹന്നാന്‍ സാക്ഷ്യപ്പെടുത്തി. ഞാന്‍ അവനെ അറിഞ്ഞിരുന്നില്ല. എന്നാല്‍ , ജലം കൊണ്ടു സ്നാനം നല്‍കാന്‍ എന്നെ അയച്ചവന്‍ എന്നോടു പറഞ്ഞിരുന്നു: ആത്മാവ് ഇറങ്ങിവന്ന് ആരുടെമേല്‍ ആവസിക്കുന്നത് നീ കാണുന്നുവോ, അവനാണു പരിശുദ്ധാത്മാവുകൊണ്ടു സ്നാനം നല്‍കുന്നവന്‍ . ഞാന്‍ അതു കാണുകയും ഇവന്‍ ദൈവപുത്രനാണ് എന്നു സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു"(യോഹ:1;32-34).
യേശു സ്നാനം സ്വീകരിച്ചപ്പോള്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ട സ്വരമാണ് യോഹന്നാന്‍ വെളിപ്പെടുത്തിയത്. അത് ഇങ്ങനെയായിരുന്നു; "ഇവന്‍ എന്‍റെ പ്രിയപുത്രന്‍ ; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു"(മത്താ:3;17).ദൈവംതന്നെ നേരിട്ട് യേശുവിനെ പുത്രനായി അംഗീകരിച്ചിട്ടും, യേശു ദൈവപുത്രനല്ലെന്നും ദൈവത്തിനു പുത്രന്മാരില്ലെന്നും അല്ലാഹുവും അവന്‍റെ 'സ്പോണ്‍സര്‍ ' മുഹമ്മദും ആണയിടുമ്പോള്‍ അല്ലാഹു ദൈവമല്ലെന്നു വ്യക്തമാകുമല്ലോ?
ഇനിയും പിതാവായ ദൈവം പുത്രനെ വെളിപ്പെടുത്തുന്ന ഭാഗം ബൈബിളിലുണ്ട്.    യേശു താബോര്‍  മലയില്‍വച്ച് രൂപാന്തരപ്പെടുന്ന വേളയിലാണത്.  ശിഷ്യന്മാരായ പത്രോസ്,  യാക്കോബ്, യോഹന്നാന്‍ എന്നിവര്‍ ഇതിനു സാക്ഷികളുമാണ്.   അന്ന് സ്വര്‍ഗ്ഗത്തില്‍നിന്നു  കേട്ടതായ സ്വരം ഇങ്ങനെയായിരുന്നു;  "ഇവന്‍ എന്‍റെ പുത്രന്‍, എന്‍റെ തിരഞ്ഞെടുക്കപ്പെട്ടവന്‍; ഇവന്‍റെ വാക്കു ശ്രവിക്കുവിന്‍ "(ലൂക്കാ:9;35). ഈ സംഭവം പത്രോസുതന്നെ സാക്ഷ്യപ്പെടുത്തുന്നത് ശ്രദ്ധിക്കുക;"സ്വര്‍ഗ്ഗത്തില്‍നിന്നുണ്ടായ ആ സ്വരം ഞങ്ങള്‍ കേട്ടു. എന്തെന്നാല്‍ , ഞങ്ങളും അവന്‍റെകൂടെ വിശുദ്ധമലയില്‍ ഉണ്ടായിരുന്നു"(2പത്രോ:1;18). ഏതൊരു കാര്യത്തിനും ഒന്നിലധികം സാക്ഷികള്‍ ആവശ്യമായതിനാല്‍ തന്നെയാണ് എല്ലാ പ്രധാന കാര്യങ്ങളിലും മൂന്നു ശിഷ്യന്മാരെ കൂടെ നിര്‍ത്താന്‍ യേശു ശ്രമിച്ചത്! പുത്രനില്ലാത്ത അല്ലാഹു സത്യദൈവമല്ലെന്ന് ഇതിലൂടെ വ്യക്തമാണ്!
യേശു സ്വയം വെളിപ്പെടുത്തുന്നു!
യേശു സ്വയം താന്‍ ദൈവപുത്രനാണെന്നു പറയുന്നില്ലെന്നാണ് ഇസ്ലാമിക പ്രബോധകരുടെ വാദം ! ഇവര്‍ ഏതു ബൈബിളാണ് വായിക്കുന്നതെന്നും പ്രചരിപ്പിക്കുന്നതെന്നും മനോവക്കു നന്നായി അറിയാം! പതിനാലാം നൂറ്റാണ്ടില്‍ തട്ടിക്കൂട്ടിയ 'ഗോസ്പല്‍ ഓഫ് ബര്‍ണാബാസ്' എന്ന ഈ പുസ്തകത്തെക്കുറിച്ച് മറ്റൊരു ലേഖനത്തില്‍ വിശദ്ദീകരിക്കുന്നതാണ് ഉചിതം! ലോകം മുഴുവന്‍ വ്യാപിച്ചു നിലനില്‍ക്കുന്ന ക്രൈസ്തവസഭകളില്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്‍റെ ബൈബിള്‍ വായിക്കുന്ന ഏവനും മനസ്സിലാകുന്ന സത്യമാണ് ഇവിടെ വിവരിക്കുന്നത്. ആദ്യമെതന്നെ ഒരു കാര്യം സൂചിപ്പിക്കട്ടെ! യേശു വന്നത് സ്വയം പുകഴ്ത്താനല്ല; തന്നെത്തന്നെ താഴ്ത്തി ആകൃതിയില്‍ മനുഷ്യനെപ്പോലെ ആയിത്തീരുകയും മനുഷ്യനുവേണ്ടി പരിഹാരം ചെയ്യാനും വേണ്ടിയായിരുന്നു.
"സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവിന്‍റെ ഇഷ്ടം നിറവേറ്റുന്നവനാരോ അവനാണ്, എന്‍റെ സഹോദരനും സഹോദരിയും അമ്മയും "(മത്താ:12;50). ഇതാ കര്‍ത്താവിന്‍റെ ദാസി, നിന്‍റെ വചനം എന്നില്‍ നിറവേറട്ടെ എന്നു പറഞ്ഞുകൊണ്ട് മറിയം അമ്മയുടെ സ്ഥാനം നിലനിര്‍ത്തി. സഹോദരന്‍റെയും സഹോദരിയുടെയും സ്ഥാനങ്ങള്‍ കര്‍ത്താവ് നമുക്കായി ഒഴിച്ചിട്ടിരിക്കുകയാണ്. യേശുവിനെ രക്ഷകനായി സ്വീകരിച്ച് ക്രിസ്തുവിന്‍റെ സഹോദരങ്ങളായി മാറുന്നതോടൊപ്പം ദൈവത്തെ 'പിതാവേ' എന്നുവിളിക്കാനുള്ള അവകാശവും കൂടിയാണ് നമുക്കു ലഭ്യമാകുന്നത്. ഇതാണു ദൈവഹിതമെന്നു മറിയം തെളിയിച്ചുകഴിഞ്ഞു.
സ്വന്തം പിതാവിലുള്ള അവകാശംപോലും പങ്കുവച്ചു തരുന്ന യേശുവിനെയും സ്വപുത്രന്‍റെ ശരീരവും രക്തവും പങ്കുവച്ചുതരുന്ന സ്നേഹനിധിയായ ദൈവത്തെയുമാണ് ബൈബിളില്‍ കാണുന്നത്. യേശുവിന്‍റെ ഔദാര്യത്തിലൂടെ അല്ലാതെ ദൈവത്തില്‍ ഒരുവനും പങ്കാളിത്തമില്ല!
യേശു ഒരിക്കല്‍ ശിഷ്യരോടു ചോദിച്ചു; "എന്നാല്‍, ഞാന്‍ ആരാണെന്നാണ് നിങ്ങള്‍ പറയുന്നത്? ശിമയോന്‍ പത്രോസ് പറഞ്ഞു: നീ ജീവനുള്ള ദൈവത്തിന്‍റെ പുത്രനായ ക്രിസ്തുവാണ്. യേശു അവനോട് അരുളിച്ചെയ്തു: യോനായുടെ പുത്രനായ ശിമയോനെ, നീ ഭാഗ്യവാന്‍ ! മാംസരക്തങ്ങളല്ല, സ്വര്‍ഗ്ഗസ്ഥനായ എന്‍റെ പിതാവാണ് നിനക്ക് ഇതു വെളിപ്പെടുത്തിത്തന്നത്"(മത്താ:16;15-17).
യേശു ചോദിക്കുന്നു;"പിതാവ് വിശുദ്ധീകരിച്ച് ലോകത്തിലേക്കയച്ച എന്നെ ഞാന്‍ ദൈവപുത്രനാണ് എന്നു പറഞ്ഞതുകൊണ്ട്, നീ ദൈവദൂഷണം പറയുന്നുവെന്നു നിങ്ങള്‍ കുറ്റപ്പെടുത്തുന്നുവോ? ഞാന്‍ എന്‍റെ പിതാവിന്‍റെ പ്രവര്‍ത്തികള്‍ ചെയ്യുന്നില്ലെങ്കില്‍ നിങ്ങള്‍ എന്നെ വിശ്വസിക്കേണ്ടാ. എന്നാല്‍ , ഞാന്‍ അവ ചെയ്യുന്നെങ്കില്‍ , നിങ്ങള്‍ എന്നെ വിശ്വസിക്കുന്നില്ലെങ്കിലും ആ പ്രവര്‍ത്തികളില്‍ വിശ്വസിക്കുവിന്‍ "(യോഹ:10;36-38).
യേശു പറഞ്ഞു;"ഞാന്‍ എന്നെത്തന്നെ മഹത്വപ്പെടുത്തിയാല്‍ എന്‍റെ മഹത്വത്തിനു വിലയില്ല. എന്നാല്‍, നിങ്ങളുടെ ദൈവമെന്നു നിങ്ങള്‍ വിളിക്കുന്ന എന്‍റെ പിതാവാണ് എന്നെ മഹത്വപ്പെടുത്തുന്നത്.എന്നാല്‍, നിങ്ങള്‍ അവിടുത്തെ അറിഞ്ഞിട്ടില്ല; ഞാനോ അവിടുത്തെ അറിയുന്നു. ഞാന്‍ അവിടുത്തെ അറിയുന്നില്ല എന്നു പറയുന്നെങ്കില്‍ ഞാനും നിങ്ങളെപ്പോലെ നുണയനാകും "(യോഹ:8;54,55).
യേശു ഫരിസേയരുമായി നടത്തിയ സംഭാഷണത്തില്‍, തന്നെക്കുറിച്ച് വെളിപ്പെടുത്തുന്നത് ശ്രദ്ധിക്കുക;  "യേശു വീണ്ടും അവരോടു പറഞ്ഞു: ഞാന്‍ ലോകത്തിന്‍റെ പ്രകാശമാണ്. എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല. അവനു ജീവന്‍റെ പ്രകാശമുണ്ടായിരിക്കും . അപ്പോള്‍ ഫരിസേയര്‍ പറഞ്ഞു: നീതന്നെ നിനക്കു സാക്ഷ്യം നല്‍കുന്നു. നിന്‍റെ സാക്ഷ്യം സത്യമല്ല. യേശു പ്രതിവചിച്ചു: ഞാന്‍തന്നെ എനിക്കു സാക്ഷ്യം നല്‍കിയാലും എന്‍റെ സാക്ഷ്യം സത്യമാണ്. കാരണം, ഞാന്‍ എവിടെനിന്നു വന്നുവെന്നും എവിടേക്കു പോകുന്നുവെന്നും എനിക്കറിയാം. എന്നാല്‍, ഞാന്‍ എവിടെനിന്നു വരുന്നുവെന്നോ എവിടേക്കു പോകുന്നുവെന്നോ നിങ്ങള്‍ അറിയുന്നില്ല. നിങ്ങളുടെ വിധി മാനുഷികമാണ്. ഞാന്‍ ആരെയും വിധിക്കുന്നില്ല. ഞാന്‍ വിധിക്കുന്നെങ്കില്‍ത്തന്നെ എന്‍റെ വിധി സത്യമാണ്; കാരണം, ഞാന്‍ തനിച്ചല്ല എന്നെ അയച്ച എന്‍റെ പിതാവും എന്നോടുകൂടെയുണ്ട്.രണ്ടുപേരുടെ സാക്ഷ്യം സത്യമാണെന്നു നിങ്ങളുടെ നിയമത്തില്‍ത്തന്നെ എഴുതിയിട്ടുണ്ടല്ലോ. എന്നെക്കുറിച്ച് ഞാന്‍തന്നെ സാക്ഷ്യം നല്‍കുന്നു. എന്നെ അയച്ച പിതാവും എന്നെക്കുറിച്ച് സാക്ഷ്യം നല്‍കുന്നു.അപ്പോള്‍ അവര്‍ ചോദിച്ചു: നിന്‍റെ പിതാവ് എവിടെയാണ്? യേശു പറഞ്ഞു: നിങ്ങള്‍ എന്നെയാകട്ടെ എന്‍റെ പിതാവിനെയാകട്ടെ അറിയുന്നില്ല; എന്നെ അറിഞ്ഞിരുന്നെങ്കില്‍ എന്‍റെ പിതാവിനെയും അറിയുമായിരുന്നു"(യോഹ:8;12-19).
അപ്പസ്തോലന്മാരുടെ സാക്ഷ്യം!
പ്രവാചകന്മാരും, ദൈവദൂതനും, ദൈവംതന്നെയും, യേശു സ്വയമായും പുത്രത്വം വെളിപ്പെടുത്തുന്നത് നാം കണ്ടുകഴിഞ്ഞു. ഇനിയും യേശുവിനെ ദൈവപുത്രനായി വെളിപ്പെടുത്തുന്ന വിഭാഗം അപ്പസ്തോലരാണ്. യേശുവിനോടൊപ്പം ജീവിച്ച് ദൈവപുത്രനെന്ന് അനുഭവിച്ചറിഞ്ഞ ക്രിസ്തുശിഷ്യന്മാരും യഹൂദമതത്തില്‍ ആഴമായ അറിവുണ്ടായിരുന്ന ജ്ഞാനികളായ അപ്പസ്തോലന്മാരും അനുഭവത്തിലൂടെയും നിയമഗ്രന്ഥങ്ങളുടെ സമഗ്രമായ വിശകലനത്തിലൂടെയും ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇവയെല്ലാം മുഴുവനായി വിശദീകരിക്കുകയെന്നത് ശ്രമകരമായതിനാല്‍ ചില വെളിപ്പെടുത്തലുകള്‍ മാത്രം നമുക്കു പരിഗണിക്കാം!
യേശുവിനോടൊപ്പം എല്ലാക്കാര്യങ്ങളിലും സാക്ഷ്യം വഹിച്ച ഏതാനും ചില വ്യക്തികളില്‍ ഒരുവനാണ് യോഹന്നാന്‍. യേശുവിന്‍റെ ദൈവത്വത്തെ ഏറ്റവുമധികം വിവരിച്ചിട്ടുള്ളതു യോഹന്നാനാണ്. ഈ ശിഷ്യന്‍ എഴുതിയ സുവിശേഷത്തില്‍ ആദ്യാവസാനം വിളംബരം ചെയ്യുന്നത് യേശുക്രിസ്തുവിന്‍റെ ദൈവീകതയും ദൈവപുത്ര സ്ഥാനവുമാകുന്നു. യേശുവിന്‍റെ വായില്‍നിന്നു കേട്ടത് അതേപടി കുറിച്ചു വച്ചിരിക്കുന്ന വചനം ശ്രദ്ധിക്കുക;"പിതാവ് മരിച്ചവരെ എഴുന്നേല്പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു. പിതാവ് ആരെയും വിധിക്കുന്നില്ല; വിധിമുഴുവന്‍ അവിടുന്നു പുത്രനെ ഏല്പിച്ചിരിക്കുന്നു. പിതാവിനെ ആദരിക്കുന്നതുപോലെതന്നെ പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല"(യോഹ:5;21-23).
ദൈവവചനത്തില്‍ വീണ്ടും പറയുന്നു; "സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്‍റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നു കഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും . എന്തെന്നാല്‍ , പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു. മനുഷ്യപിത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു"(യോഹ:5;25-27). തന്നിലുള്ള മാനുഷീകതയും ദൈവീകതയും തന്‍റെ നാവിലൂടെത്തന്നെ യേശു വെളിപ്പെടുത്തുന്ന ഭാഗമാണ് യോഹന്നാന്‍ കുറിച്ചുവച്ചിരിക്കുന്നത്.
പണ്ഡിതനായ 'ഗമായേലി' ല്‍നിന്നും പാണ്ഡിത്യം പകര്‍ന്നുലഭിച്ച വ്യക്തിയായിരുന്നു സാവൂള്‍. യാഥാസ്ഥിതീക യഹൂദവിശ്വാസിയും, തീഷ്ണതയാല്‍ ക്രൈസ്തവരെ പീഡിപ്പിക്കുകയും ചെയ്ത സാവൂള്‍ പൌലോസ് ആയത് എങ്ങനെയെന്നു ചരിത്രത്തില്‍ കാണാന്‍ കഴിയും. യഹൂദ 'റബ്ബി'മാര്‍ക്കുമുന്നിലും ഫരിസേയ പ്രമുഖര്‍ക്കുമുമ്പിലും യേശു ദൈവപുത്രനാണെന്നു വാദിച്ച് ഉത്തരം മുട്ടിക്കാന്‍ പൌലോസിനു കഴിഞ്ഞു. അനേകം വിജാതിയരെ യേശുവിലേക്ക് നയിക്കാന്‍ ഈ അപ്പസ്തോലന്‍ വഹിച്ച പങ്ക് വലുതാണ്. യേശുവിന്‍റെ ദൈവത്വത്തെ വ്യക്തമാക്കുകയെന്ന ദൌത്യം ആരുടെയെങ്കിലും പ്രബോധനത്തില്‍നിന്നു ലഭിച്ച ആശയമായിരുന്നില്ല. യേശുതന്നെ നേരിട്ട് ഇടപെട്ട് ദൌത്യം ഏല്‍പ്പിക്കുകയായിരുന്നു. അന്നുവരെ ക്രിസ്തുവിനെ പീഡിപ്പിക്കാന്‍ നടന്നിരുന്നയാള്‍ ക്രിസ്തു ദൈവമാണെന്നു പ്രഖ്യാപിക്കാന്‍ ജീവിതം സമര്‍പ്പിച്ചതില്‍ മാനുഷീകമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല.
യേശുവിന്‍റെ ദൈവത്വത്തെ വെളിപ്പെടുത്തുവാനായി പൌലോസ് അപ്പസ്തോലന്‍ അറിയിച്ച വചനങ്ങളില്‍ ഒന്നുമാത്രം ഇവിടെ കുറിക്കുകയാണ്; "യേശു കര്‍ത്താവാണ്, എന്ന് അധരംകൊണ്ട് ഏറ്റുപറയുകയും ദൈവം അവനെ മരിച്ചവരില്‍നിന്ന് ഉയിര്‍പ്പിച്ചു എന്നു ഹൃദയത്തില്‍ വിശ്വസിക്കുകയും ചെയ്താല്‍ നീ രക്ഷപ്രാപിക്കും "(റോമാ:10;9). ഇതല്ലാതെ മറ്റൊരു രക്ഷയും ഈ ലോകത്തിനു നല്‍കപ്പെട്ടിട്ടില്ല. യേശു മരിച്ചില്ലെന്നും ഉയിര്‍ത്തില്ലെന്നും പറഞ്ഞുനടക്കുകയും, യേശുവിന്‍റെ ദൈവപുത്ര സ്ഥാനത്തെ നിഷേധിക്കുകയും ചെയ്യുന്നവരുടെ അന്ത്യം എന്തായിരിക്കുമെന്ന് ഓര്‍ത്തുനോക്കുക! മനുഷ്യന്‍ രക്ഷപ്രാപിക്കരുതെന്നു ആഗ്രഹിക്കുന്ന പിശാചിന്‍റെ ആത്മാവാണ് ഇത്തരക്കാരെ നയിക്കുന്നത്. ഈ ആശയം ഏറ്റവും അധികം പ്രചരിപ്പിക്കുന്ന മതം ഇസ്ലാമാണ്. എന്നാല്‍, അവര്‍ വിശ്വസിക്കുന്ന ഖുര്‍ ആന്‍ യേശുവിന്‍റെ മരണത്തെ കുറിക്കുന്നുണ്ട്.
എത്ര ഒളിച്ചുവച്ചാലും അറിയാതെ അവശേഷിപ്പിക്കുന്ന ഒരു തെളിവുണ്ടാകുമല്ലോ? ഖുര്‍ ആന്‍റെ ഭാവനയിലുള്ള യേശു പറയുന്നതാണിത്; "ഞാന്‍ എവിടെയാണെങ്കിലും അവന്‍ എന്നെ അനുഗ്രഹിച്ചിരിക്കുന്നു. ഞാന്‍ ജീവിച്ചിരിക്കുന്ന കാലമത്രയും നമസ്കരിക്കുവാനും 'സക്കാത്ത്' കൊടുക്കുവാനും എന്നോട് അല്ലാഹു കല്പിച്ചിരിക്കുന്നു"(സുറ:19;31-33). ജീവിച്ചിരിക്കുന്ന കാലം എന്നാല്‍ മരണം ഉണ്ടെന്ന സൂചനയാണ് നല്‍കുന്നത്. ഇനിയും സംശയമുണ്ടെങ്കില്‍ അടുത്ത വാക്യം ശ്രദ്ധിക്കുക; "അവന്‍ എന്നെ സ്വമാതാവിനെ നന്നായി പരിചരിക്കുന്നവനുമാക്കിയിരിക്കുന്നു. എന്നെ ക്രൂരനായ ദുഷ്ടനാക്കിയിട്ടില്ല. എന്‍റെ ജനന നാളിലും മരണനാളിലും ഞാന്‍ ഉയിര്‍ത്തെഴുന്നേല്‍പ്പിക്കപ്പെടുന്ന നാളിലും എനിക്കു സമാധാനം!"ഇതു ക്രൈസ്തവര്‍ എഴുതിയ ഖുര്‍ആന്‍ അല്ല; ഇസ്ലാമിന് അല്ലാഹു കൊടുത്തെന്നു പറയുന്ന പുസ്തകത്തില്‍നിന്നുള്ള വാക്യങ്ങളാണ്! ഈ പുസ്തകത്തില്‍തന്നെ യേശു മരിച്ചില്ലെന്നും പറയുന്നതിനാല്‍, അതാണ് ഇസ്ലാമിന്‍റെ തെരുവു പ്രസംഗത്തിലെ വിഷയം!
ഈ എഴുതിയിരിക്കുന്ന വാക്കുകള്‍ യേശു പറഞ്ഞിട്ടുള്ളതല്ല. കാരണം യേശു ആര്‍ക്കും സക്കാത്ത് കൊടുത്തു നടന്നതായി ബൈബിളിലില്ല. യേശുവിന്‍റെ വരവിന്‍റെ ഉദ്ദേശം 'സക്കാത്ത്' (ഭിക്ഷ) കൊടുക്കലും വാങ്ങലും ആയിരുന്നില്ല. പലതും കെട്ടിച്ചമച്ച് യേശുവിന്‍റെ രൂപസാദൃശ്യത്തില്‍ ഒരു കഥാപാത്രത്തെ ഖുര്‍ആനില്‍ മെനഞ്ഞുണ്ടാക്കി. ദൈവനിന്ദയ്ക്കായി, ആ ഈസായെ യേശുവാണെന്നു പ്രചരിപ്പിച്ച് തറ്റിദ്ധാരണ പരത്തുന്നു.ഇവര്‍ പറയുന്ന 'ഈസാനബി' മരിക്കാതെ സ്വര്‍ഗ്ഗത്തില്‍പോയ ആളാണ്. എന്നിട്ടും, ചത്തു ചീഞ്ഞുപോയ മുഹമ്മദിനെ 'ഈസാ'യുടെ മുകളില്‍ സ്ഥാപിക്കുന്നത് വിചിത്രം തന്നെ!
മുഹമ്മദ് ഈസായുടെ മുകളിലോ താഴെയോ എന്നത് ക്രൈസ്തവരെ സംബന്ധിക്കുന്ന കാര്യമല്ല. അത് ഇസ്ലാമിന്‍റെ ആഭ്യന്തിരകാര്യം മാത്രമാണ്! എന്നാല്‍, ഇവര്‍ വാര്‍ത്തുവച്ചിരിക്കുന്ന 'ഈസാനബി' യേശുക്രിസ്തുവാണെന്നു പ്രചരിപ്പിച്ചാല്‍, അപ്പനാരെന്നു വ്യക്തതയുള്ള ഒരു ക്രൈസ്തവനും സമ്മതിച്ചു തരില്ല. പിതാവിനെ 'തെറി'വിളിക്കുന്നതു കേട്ട് 'പല്ലിളിക്കുന്ന' ജാരസന്തതികള്‍ ഒരിക്കലും ക്രിസ്ത്യാനി ആണെന്നു ധരിക്കരുത്!
ബൈബിളില്‍ നാം കാണുന്നത് ദൈവപുത്രന്‍റെ മനുഷ്യാവതാരമായ യേശുക്രിസ്തുവിനെയാണ്. അവന്‍ സകല മര്‍ത്യരുടെയും പാപപരിഹാരത്തിനായി കുരിശില്‍ ബലിയായിത്തീരുകയും ഉയിര്‍ത്തെഴുന്നേറ്റ് സ്വര്‍ഗ്ഗാരോഹണം ചെയ്യുകയും ചെയ്തു. ഇനി വിധിയാളനായി തിരിച്ചു വരുമെന്നുള്ള പ്രത്യാശയും ക്രിസ്തീയ വിശ്വാസത്തിന്‍റെ ആധാരശിലയാണ്. ഇതില്‍നിന്നു വ്യത്യസ്തമായ ഒരു ആശയം ക്രിസ്തീയ സഭകളില്‍ ഒന്നിലുമില്ല. യേശുവിന്‍റെ മരണത്തിന് ഉറപ്പേകുന്ന 136 വാക്യങ്ങള്‍ പുതിയനിയമത്തിലുണ്ട്. മരണത്തെ സംശയത്തിന്‍റെ നിഴലില്‍ നിര്‍ത്തുന്ന ഒരു വചനംപോലും ബൈബിളില്‍ ഇല്ല.
എന്നാല്‍, ഖുര്‍ആനില്‍ യേശുവിന്‍റെ മരണത്തെ എതിര്‍ക്കുകയോ അനുകൂലിക്കുകയോ ചെയ്യുന്നതായ നാലു വാക്യങ്ങളാണുള്ളത്. ഇവയില്‍തന്നെ മൂന്നെണ്ണവും മരണത്തിന്‍റെ സൂചന നല്‍കുന്നതാണ്. മുഹമ്മദിന് 'ചിത്തഭ്രമം' ഉണ്ടായിരുന്നതായി ഇസ്ലാം പണ്ഡിതന്മാര്‍തന്നെ വെളിപ്പെടുത്തുന്നതിനാല്‍, സ്ഥിരതയില്ലാത്ത ഒരുവന്‍റെ 'ജല്പനങ്ങളെ' മുഖവിലക്കെടുക്കുന്നത് എങ്ങനെയുള്ളവരായിരിക്കും!
യഹൂദരുടെ സാക്ഷ്യം !
യേശു ഉപമകളിലൂടെ സംസാരിച്ചതെല്ലാം തന്‍റെ ദൈവപുത്രസ്ഥാനത്തെ സംബന്ധിച്ചായിരുന്നു. മത്തായി, മര്‍ക്കോസ്, ലൂക്കാ തുടങ്ങിയ മൂന്നു സുവിശേഷകരും വിവരിക്കുന്ന ഉരുപമയാണ്, മുന്തിരിത്തോട്ടവും കൃഷിക്കാരും എന്ന ഉപമ. മുന്തിരിപ്പഴങ്ങളില്‍നിന്ന് ഓഹരി ലഭിക്കേണ്ടതിന് ഉടമസ്ഥന്‍ ഭൃത്യന്മാരെ അയച്ചു. കൃഷിക്കാര്‍ ഇവരോട് അവര്‍ക്കിഷ്ടമുള്ളതുപോലെ ഒരുവനെ അടിക്കുകയും അപരനെ വധിക്കുകയും ചെയ്തു. ഒടുവില്‍ എല്ലാറ്റിന്‍റെയും അവകാശിയായ പുത്രനെ അയക്കുന്നു. ഇക്കാര്യം ഇങ്ങനെയാണു പറയുന്നത്; "അപ്പോള്‍ തോട്ടത്തിന്‍റെ ഉടമസ്ഥന്‍ പറഞ്ഞു: ഞാന്‍ എന്താണു ചെയ്യുക? എന്‍റെ പ്രിയപുത്രനെ ഞാന്‍ അയക്കും. അവനെ അവര്‍ മാനിച്ചേക്കും. പക്ഷേ, കൃഷിക്കാര്‍ അവനെ കണ്ടപ്പോള്‍ പരസ്പരം പറഞ്ഞു: ഇവനാണ്, അവകാശി; ഇവനെ നമുക്ക് കൊന്നുകളയാം . അപ്പോള്‍ അവകാശം നമ്മുടേതാകും . അവര്‍ അവനെ മുന്തിത്തോട്ടത്തിനു വെളിയിലേക്കെറിഞ്ഞു കൊന്നുകളഞ്ഞു"(ലൂക്കാ:20;13-15). ഇവിടെ തന്‍റെ ദൈവപുത്രസ്ഥാനവും വരാനിരിക്കുന്ന മരണവും യേശു വെളിപ്പെടുത്തുന്നു.
യേശു, താന്‍ ദൈവപുത്രനാണെന്ന് പറയുന്നില്ലെന്നാണ് ഇസ്ലാംമതക്കാര്‍ പറഞ്ഞുനടക്കുന്നത്. ബൈബിള്‍ വായിക്കാത്തതുകൊണ്ടല്ല ഇങ്ങനെ പറയുന്നത്. ഇങ്ങനെ പറയണമെന്നത് ഈ മതത്തിന്‍റെ അടിസ്ഥാന തത്ത്വമാണ്. യേശു ഇപ്രകാരം പറഞ്ഞു എന്നതാണ് യഹൂദരെ ചൊടിപ്പിച്ചതെന്ന് ചരിത്രം പഠിച്ചിട്ടുള്ളവര്‍ക്കു മനസ്സിലാകും.
യേശുവിനെ വധിക്കുവാന്‍ കാരണമായി യഹൂദര്‍ അവന്‍റെമേല്‍ ചുമത്തിയ പ്രധാന ആരോപണം താന്‍ ദൈവപുത്രനെന്നു പറഞ്ഞു എന്നതാണ്! "യഹൂദര്‍ പറഞ്ഞു: ഞങ്ങള്‍ക്കൊരു നിയമമുണ്ട്; ആ നിയമമനുസരിച്ച് ഇവന്‍ മരിക്കണം. കാരണം, ഇവന്‍ തന്നെത്തന്നെ ദൈവപുത്രനാക്കിയിരിക്കുന്നു"(യോഹ:19;7).
പുരോഹിതപ്രമുഖരും നിയമജ്ഞരും ഉള്‍പ്പെടുന്ന ജനപ്രമാണികളുടെ സംഘത്തിന്‍റെ ചോദ്യവും അതിനുള്ള യേശുവിന്‍റെ മറുപടിയും ശ്രദ്ധിക്കുക;"നീ ക്രിസ്തുവാണെങ്കില്‍ അതു ഞങ്ങളോടു പറയുക. അവന്‍ അവരോടു പറഞ്ഞു: ഞാന്‍ പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഞാന്‍ ചോദിച്ചാല്‍ നിങ്ങള്‍ ഉത്തരം തരുകയുമില്ല. ഇപ്പോള്‍മുതല്‍ മനുഷ്യപുത്രന്‍ ദൈവശക്തിയുടെ വലതുവശത്ത് ഇരിക്കും. അവരെല്ലാവരുംകൂടി ചോദിച്ചു:അങ്ങനെയെങ്കില്‍ നീ ദൈവപുത്രനാണോ? അവന്‍ പറഞ്ഞു: നിങ്ങള്‍തന്നെ പറയുന്നുവല്ലോ, ഞാന്‍ ആരാണെന്ന്. അവര്‍ പറഞ്ഞു: ഇനി നമുക്ക് വേറെ സാക്ഷ്യം എന്തിന്? അവന്‍റെ നാവില്‍നിന്നുതന്നെ നാം അതു കേട്ടുകഴിഞ്ഞു"(ലൂക്കാ:22;70,71).
പിശാചിന്‍റെ സാക്ഷ്യം!
യേശു ദൈവപുത്രനാണെന്ന് ഏറ്റവും വ്യക്തമായി അറിയാവുന്നത് പിശാചിനാണ്. പിശാച് യേശുവിനെ സ്വര്‍ഗ്ഗത്തില്‍ വച്ചുതന്നെ അറിഞ്ഞിരുന്നു. കാരണം, പുറത്താക്കപ്പെട്ട മാലാഖാമാരായിരുന്നു പിശാചുക്കളായി മാറിയത്. അവര്‍ യേശുവിനെ യഥാര്‍ത്ഥ മഹത്വത്തില്‍ ദര്‍ശിച്ചിട്ടുമുണ്ട്. മരുഭൂമിയില്‍വച്ച് യേശുവിനെ തന്‍റെ ദൌത്യത്തില്‍നിന്നു പിന്തിരിപ്പിക്കാന്‍ സാത്താന്‍ ശ്രമിക്കുന്നത് നാം വായിക്കുന്നുണ്ടല്ലോ!? മത്തായി, മര്‍ക്കോസ്, ലൂക്കാ എന്നീ മൂന്നു സുവിശേഷകരും ഇത് തങ്ങളുടെ സുവിശേഷത്തില്‍ എഴുതിയിട്ടുണ്ട്. കല്ലുകളെ അപ്പമാക്കാന്‍ കഴിവുള്ളവനാണ് യേശുവെന്ന് സാത്താനറിയാം. "നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക. നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്മാരോടു കല്പിക്കുമെന്നും നിന്‍റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ"(ലൂക്കാ:4;9-11).
സാത്താന്‍റെ മുന്നില്‍ ദൈവത്വം തെളിയിക്കുകയെന്നത് ആയിരുന്നില്ലല്ലോ യേശുവിന്‍റെ ദൌത്യം . ഇനിയും പരസ്യമായി പിശാചു വിളിച്ചു പറയുന്ന സംഭവവും ബൈബിളിലി വിവരിക്കുന്നുണ്ട്.
ഒരു പിശാചുബാധിതനെ സുഖപ്പെടുത്തുന്നതാണു രംഗം! "യേശുവിനെ കണ്ടപ്പോള്‍ അവന്‍ നിലവിളിച്ചുകൊണ്ട് അവന്‍റെ മുമ്പില്‍ വീണ് ഉറക്കെപ്പറഞ്ഞു: യേശുവേ, അത്യുന്നതനായ ദൈവത്തിന്‍റെ പുത്രാ, നീ എന്തിന് എന്‍റെ കാര്യത്തില്‍ ഇടപെടുന്നു? എന്നെ പീഢിപ്പിക്കരുതെന്നു ഞാന്‍ നിന്നോട് അപേക്ഷിക്കുന്നു"(ലൂക്കാ:8;28). മത്തായിയുടെ വിവരണത്തില്‍ "സമയത്തിനുമുമ്പ് ഞങ്ങളെ പീഡിപ്പിക്കാന്‍ നീ ഇവിടെ വന്നിരിക്കുകയാണോ?" എന്നുകൂടി സാത്താന്‍ ചോദിക്കുന്നതായി കാണാം!
'ഒറിജിനലിന്' എപ്പോഴും താന്‍ 'ഒറിജിനല്‍' ആണെന്നു വിളിച്ചു പറയേണ്ട കാര്യമില്ല. തന്നെക്കുറിച്ചുതന്നെ സംശയമുള്ളവര്‍ക്കാണ്‌ ഇതിന്‍റെ ആവശ്യം!
'യേശു മനുഷ്യപുത്രന്‍!'
ഏതു ദൈവത്തില്‍ വിശ്വസിക്കുന്നവരും പൊതുവായി വിശ്വസിക്കുന്ന കാര്യമാണ് മനുഷ്യരുടെ സൃഷ്ടാവ് ദൈവമാണെന്നുള്ളത്! ആ ദൈവം ഏതാണെന്ന കാര്യത്തില്‍ മാത്രമെ തര്‍ക്കമുള്ളു. ദൈവം ഒരുവനെയുള്ളുവെന്ന് പറയുമ്പോഴും വിഭിന്നമായ സ്വഭാവക്കാരായ ദൈവങ്ങളെ നാം കാണുന്നു. അതുകൊണ്ടാണ്, മോശയിലൂടെ നല്‍കിയ പ്രമാണങ്ങളില്‍ ആദ്യത്തേത് പ്രസക്തമാകുന്നത്. അത് ഇപ്രകാരമാണ്; "അടിമത്തത്തിന്‍റെ ഭവനമായ ഈജിപ്തില്‍നിന്നു നിന്നെ പുറത്തു കൊണ്ടുവന്ന ഞാനാണ് നിന്‍റെ ദൈവമായ കര്‍ത്താവ്. ഞാനല്ലാതെ വേറെ ദേവന്മാര്‍ നിനക്കുണ്ടാകരുത്"(പുറ:20;1-3). ഒരു ദൈവമേയുള്ളുവെന്ന വാദത്തിന്, ഇവിടെയെന്താണു പ്രസക്തി? സത്യദൈവം ഒരുവന്‍ മാത്രമെയുള്ളു എന്നതാണു നാം മനസ്സിലാക്കേണ്ടത്. എന്നാല്‍, കാലാകാലങ്ങളില്‍ വ്യജദേവന്മാര്‍ വരികയും മനുഷ്യനെ വഴിതെറ്റിക്കുകയും ചെയ്യുന്നുണ്ട്.
ഇനി  കാര്യത്തിലേക്കു വരാം; മനുഷ്യന്‍ പാപം ചെയ്ത് ദൈവത്തില്‍നിന്ന് അകന്നപ്പോള്‍, വീണ്ടും ദൈവവുമായി ചേരണമെങ്കില്‍ അനുരഞ്ജനം ആവശ്യമായിരുന്നു. മനുഷ്യന്‍ ചെയ്ത പാപത്തിനു മനുഷ്യന്‍ തന്നെ പരിഹാരം ചെയ്യണം! ആദത്തിന്‍റെ പാപം അവനില്‍  അവസാനിച്ചിരുന്നെങ്കില്‍ പരിഹാരവും ആദത്തിനു ചെയ്യാമായിരുന്നു. ഈ പാപം തലമുറകളിലേക്കു പകര്‍ന്നപ്പോള്‍ പൊതുവായ ഒരു പരിഹാരം ആവശ്യമായിവന്നു.    മനുഷ്യനെ  സൃഷ്ടിച്ച ദൈവം കാരുണ്യവാനും സ്നേഹനിധിയും ആയതിനാല്‍ ശിക്ഷമുഴുവന്‍ മനുഷ്യരുടെ  തലയില്‍ ചുമത്തുവാന്‍ തയ്യാറായില്ല.  അവിടുന്ന് ആര്‍ക്കുവേണ്ടി സൃഷ്ടി നടത്തിയോ  അവനെത്തന്നെ പരിഹാരമാക്കി. ദൈവം തന്‍റെ പുത്രനുവേണ്ടിയായിരുന്നു സകലതും  സ്രുഷ്ടിച്ചത്."സമസ്തവും അവനിലൂടെ ഉണ്ടായി; ഒന്നും അവനെക്കൂടാതെ ഉണ്ടായിട്ടില്ല"(യോഹ:1;3)."അവനെ അവിടുന്നു സകലത്തിന്‍റെയും അവകാശിയായി നിയമിക്കുകയും അവന്‍ മുഖേന പ്രപഞ്ചത്തെ സൃഷ്ടിക്കുകയും ചെയ്തു"(ഹെബ്രാ:1;2). "അവന്‍ അദൃശ്യനായ ദൈവത്തിന്‍റെ പ്രതിരൂപവും എല്ലാ സൃഷ്ടികള്‍ക്കുംമുമ്പുള്ള ആദ്യജാതനുമാണ്. കാരണം, അവനില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവന്‍ ; അവനില്‍ സമസ്തവും സ്ഥിതിചെയ്യുന്നു. അവന്‍ സഭയാകുന്ന ശരീരത്തിന്‍റെ ശിരസ്സാണ്. അവന്‍ എല്ലാറ്റിന്‍റെയും ആരംഭവും മരിച്ചവരില്‍നിന്നുള്ള ആദ്യജാതനുമാണ്"(കൊളോ:1;15-18).
പുത്രന്‍ ദൈവമായതിനാല്‍ അവനു രക്തംചിന്തുവാനോ മരിക്കുവാനോ കഴിയാത്തതിനാല്‍ അവനെ മനുഷ്യനായി അവതരിപ്പിക്കേണ്ടത് ആവശ്യമായി. "നിയമപ്രകാരം മിക്ക വസ്തുക്കളും രക്തത്താലാണ് ശുദ്ധീകരിക്കപ്പെടുന്നത്. രക്തം ചിന്താതെ പാപമോചനമില്ല"(ഹെബ്രാ:9;22). അങ്ങനെ ദൈവപുത്രസ്ഥാനം നിശ്ചിതകാലത്തേക്കു മാറ്റിവച്ച് മനുഷ്യപുത്രനായി!
"ദൈവത്തിന്‍റെ രൂപത്തിലായിരുന്നെങ്കിലും അവന്‍ ദൈവവുമായുള്ള സമാനത നിലനിര്‍ത്തേണ്ട ഒരു കാര്യമായി പരിഗണച്ചില്ല; തന്നെത്തന്നെ ശൂന്യനാക്കിക്കൊണ്ട് ദാസന്‍റെ രൂപം സ്വീകരിച്ച് മനുഷ്യരുടെ സാദൃശ്യത്തില്‍ ആയിത്തീര്‍ന്ന്, ആകൃതിയില്‍ മനുഷ്യനെപ്പോലെ കാണപ്പെട്ടു; മരണംവരെ- അതെ കുരിശുമരണംവരെ- അനുസരണയുള്ളവനായി തന്നെത്തന്നെ താഴ്ത്തി. ആകയാല്‍ ദൈവം അവനെ അത്യധികമായി ഉയര്‍ത്തി. എല്ലാ നാമങ്ങള്‍ക്കും ഉപരിയായ നാമം നല്‍കുകയും ചെയ്തു. ഇത് യേശുവിന്‍റെ നാമത്തിനുമുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്നതിനും, യേശുക്രിസ്തു കര്‍ത്താവാണെന്ന് പിതാവായ ദൈവത്തിന്‍റെ മഹത്വത്തിനായി എല്ലാ നാവുകളും ഏറ്റുപറയുന്നതിനും വേണ്ടിയാണ്"(ഫിലി:2;6-11).
യേശു ആദിമുതലെ ദൈവപുത്രനാണെന്ന കാര്യം അവിടുത്തേക്ക് വ്യക്തമായി അറിയാം. അതിനാല്‍ ഇക്കാര്യം എപ്പോഴും ആവര്‍ത്തിക്കേണ്ട ആവശ്യമില്ല. താന്‍ അര്‍ഹിക്കാത്ത സ്ഥാനത്ത് ഇരിക്കുന്നുവെന്നു ബോധ്യമുള്ളവര്‍ക്കും വ്യാജവേഷം ധരിച്ചവര്‍ക്കും തങ്ങളുടെ സ്ഥാനത്തെക്കുറിച്ച് എല്ലാവരോടും വിളിച്ചുപറയുകയും സ്വയം ബോധ്യപ്പെടുത്തുകയും വേണം! പുത്തന്‍ പണക്കാര്‍ സ്വയം 'മുതാലാളി'യെന്നു സംബോധന ചെയ്യുന്നതുപോലെ തറവാടികള്‍ ഇപ്രകാരം ചെയ്യാറില്ലല്ലോ!
എന്നാല്‍, യേശുവിന് തന്നെത്തന്നെ ബോധ്യപ്പെടുത്തേണ്ടതായ കാര്യം, താന്‍ ഭൂമിയില്‍ ആയിരിക്കുന്നിടത്തോളം 'മനുഷ്യപുത്രന്‍' ആണെന്ന വസ്തുതയാണ്. അതിനാല്‍, യേശു എപ്പോഴും ഇത് ഊന്നിപ്പറഞ്ഞിരുന്നു. താത്ക്കാലികമായെങ്കിലും ദൈവത്തത്തെ പരിപൂര്‍ണ്ണമായും ത്യജിക്കാതെ തന്‍റെ ദൌത്യം പൂര്‍ത്തീകരിക്കാന്‍ കഴിയില്ലെന്ന് ദൈവപുത്രനായ യേശുവിനറിയാം! അനിവാര്യമായ ഈ മരണത്തില്‍നിന്ന് വ്യതിചലിപ്പിക്കാന്‍ സാത്താനും അവന്‍റെ അനുയായികളും ശ്രമിക്കുന്നതിന്‍റെ ഭാഗമായി ദൈവത്തത്തെ അവര്‍ ഓര്‍മ്മപ്പെടുത്തിക്കൊണ്ടിരുന്നു. താന്‍ ദൈവപുത്രനാണെന്ന വസ്തുത തന്‍റെ മരണശേഷം മാത്രമെ വെളിപ്പെടുത്തവൂ എന്ന് ശിഷ്യന്മാരെ താക്കീതു ചെയ്യുന്നത് ബൈബിളില്‍ കാണാം!
എന്തുകൊണ്ടാണ് താന്‍ ദൈവപുത്രനാണെന്ന കാര്യം ലോകത്തോടു താത്ക്കാലികമായി മറച്ചുവച്ച് ശിഷ്യന്മാര്‍ക്കു മാത്രമായി വെളിപ്പെടുത്തിയതെന്നു വളരെ ലളിതമായി വ്യക്തമാക്കാം. യേശു ദൈവപുത്രനാണെന്ന് അറിഞ്ഞാല്‍ കുരിശുമരണം സാധ്യമാകില്ല. ദൈവപുത്രനെ വധിക്കാന്‍ ആരും തയ്യാറാകില്ല എന്നു മാത്രമല്ല, അതിനു മുതിരുന്നവരെ ജനങ്ങള്‍ വെറുതെ വിടില്ല. അതുവഴി യേശുവിന്‍റെ വരവിലൂടെ ദൈവം ഒരുക്കിയ രക്ഷ ലോകത്തിനു ലഭിക്കാതെയാകും. ലോകത്തെ രക്ഷിക്കാന്‍ യേശുക്രിസ്തുവിന്‍റെ മരണം അനിവാര്യമായിരുന്നു.അതു മനുഷ്യന്‍റെ പ്രതിനിധിയായിത്തന്നെ വേണ്ടിയിരുന്നു. അതിനാല്‍ മുപ്പത്തിമൂന്നു വര്‍ഷങ്ങള്‍ അവന്‍ പരിപൂര്‍ണ്ണ മനുഷ്യനായി ജീവിച്ചു. 'മനുഷ്യപുത്രന്‍' എന്ന യേശുവിന്‍റെ ആവര്‍ത്തനം മനുഷ്യരുടെ പ്രതിനിധിയാണു താനെന്നു തന്നെത്തന്നെയും ലോകത്തെയും ബോധ്യപ്പെടുത്തുവാനായിരുന്നു.ഈ ഭൂമിയില്‍ ജീവിക്കുന്ന ഏതെങ്കിലും മനുഷ്യന്‍ തന്നെത്തന്നെ എപ്പോഴും 'മനുഷ്യപുത്രന്‍' എന്നു പരിചയപ്പെടുത്താറുണ്ടോ? ഇതൊരു താത്ക്കാലിക നിയമനം മാത്രമായിരുന്നു! ദൈവമെന്ന ഉന്നത സ്ഥാനത്തുനിന്നു താഴ്ന്നിറങ്ങിയ ശൂന്യവത്ക്കരണം!
ഒരു മലയാള സിനിമയില്‍ 'ഞാന്‍ ബീക്കോം ഫസ്റ്റ് ക്ലാസ്' ആണെന്നു നായകന്‍ പറയുന്നുണ്ട്. ഒന്നുകില്‍ അയാളുടേത് 'വ്യാജസര്‍ട്ടിഫിക്കേറ്റ്' ആയിരിക്കാം; അല്ലെങ്കില്‍ കോപ്പിയടിച്ച് ജയിച്ചതാകാം. ഏതായാലും തന്‍റെ 'ഡിഗ്രി'യില്‍ അയാള്‍ക്ക് വിശ്വാസമില്ലെന്ന കാര്യം ഉറപ്പാണ്! അതുപോലെയാണ്, മുഹമ്മദു'പ്രവാചകന്‍റെ' സ്വയം വെളിപ്പെടുത്തല്‍! പ്രവാചകനാണെന്നു ആരും വിശ്വസിക്കില്ലെന്ന 'കോംപ്ലക്സ്' മുഹമ്മദിനെ വല്ലാതെ മുറിപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് 'പ്രവാചകനിന്ദ' ഏറ്റവും വലിയ പാപമായി അയാള്‍ പ്രഖ്യാപിച്ചത്!
ഇനി ഖുര്‍ആനില്‍ കാണുന്ന 'ഈസാനബി' യേശുവാണോ എന്നു പരിശോധിക്കാം!
ഖുര്‍ആനിലെ 'ഈസാനബി' യേശുക്രിസ്തുവല്ല!
യേശുവിന്‍റെ പ്രത്യാഗമനംവരെ ദൈവം അനുവദിച്ചാല്‍ എന്തുവിവരക്കേടും ആര്‍ക്കും പ്രചരിപ്പിക്കാം! ഈ അനുവാദം ഇസ്ലാമിനും ബാധകമായിരിക്കുന്നിടത്തോളം ഇതു തുടരാം! എങ്കിലും, ദൈവപുത്രനായ യേശുവാണെന്ന് 'ജാരനായ ഈസാനബിയെ' തെറ്റിദ്ധരിപ്പിക്കുന്നത് ക്രൈസ്തവര്‍ അംഗീകരിച്ചുകൊടുക്കില്ല.
എന്തുകൊണ്ടാണ് ഇത്തരം ആഭാസങ്ങള്‍ ദൈവം അനുവദിക്കുന്നതെന്ന് ചോദിച്ചാല്‍ അതിനുത്തരമുണ്ട്. നമയും തിന്മയും നിങ്ങളുടെ മുന്നിലുണ്ട് എന്തു തിരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യവും നല്‍കപ്പെട്ടിരിക്കുന്നു. തിന്മയുള്ളതുകൊണ്ടാണല്ലോ നന്മയുടെ മാഹാത്മ്യം നമുക്ക് കൂടുതല്‍ വ്യക്തമാകുന്നത്! എല്ലാ വീടുകളും (മറ്റെന്തായാലും ) ഒരു പ്രത്യേക തരത്തില്‍ മാത്രമാണു നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ കൂടുതല്‍ മനോഹരമെന്ന് ഒന്നിനേയും വേര്‍തിരിക്കാന്‍ കഴിയില്ല. സാത്താനും അവന്‍റെ ദൂതന്മാരും ആരംഭംമുതല്‍ ഭൂമിയില്‍ ഉള്ളതിനാല്‍ അവനെ സ്വീകരിക്കുന്നവര്‍ക്ക് അവന്‍റെ രാജ്യത്ത് വസിക്കാം (നിത്യതയില്‍ ) ദൈവത്തെയാണു തിരഞ്ഞെടുക്കുന്നതെങ്കില്‍ നിത്യസൌഭാഗ്യത്തിലേക്കു നാം പ്രവേശിക്കും!
ഒരിക്കല്‍ ദൈവപുത്രരെന്നു വിളിക്കപ്പെടാന്‍ യോഗ്യതയുണ്ടായിരുന്ന മനുഷ്യരെ ആ സ്ഥാനത്തുനിന്ന് വിച്ഛേദിക്കാന്‍ പറുദീസായില്‍ കടന്നുവന്ന് വിജയിച്ച സാത്താന്‍ ഇന്നും നമുക്കിടയിലുണ്ട്. ഒരിക്കല്‍ സാത്താന്‍റെ തന്ത്രത്തില്‍ കുടുങ്ങി നഷ്ടപ്പെടുത്തിയ പുത്രസ്ഥാനം ദൈവപുത്രനായ യേശുവിലൂടെ പ്രാപ്യമാക്കിയപ്പോള്‍ , പുത്രനില്‍ വിശ്വസിക്കുന്ന എല്ലാവര്‍ക്കും ദൈവമത് അച്ചാരമായി നല്‍കി. പ്രവാചകന്മാരുടെ കാലങ്ങളില്‍ പാപമോചനത്തിനായി ആടുകളെ ബലികഴിച്ചതിനു പകരമായി എന്നേക്കുമുള്ള ഏകബലിയായി സ്വപുത്രനെ നിശ്ചയിച്ചു നല്‍കി. അബ്രാഹത്തോട് ഇസഹാക്ക് (ഇസ്മായില്‍ അല്ല) ചോദിച്ചു; ' വിറകും തീയുമുണ്ട് ബലിക്കുള്ള കുഞ്ഞാടെവിടെ?' .അബ്രാഹം പറഞ്ഞു; 'കുഞ്ഞാടിനെ ദൈവം തരും'.അബ്രാഹം ചിന്തിച്ചത് എന്തായിരുന്നാലും അതൊരു പ്രവചനം ആയിരുന്നു. '" ഇതാ ലോകത്തിന്‍റെ പാപങ്ങള്‍ നീക്കുന്ന ദൈവത്തിന്‍റെ കുഞ്ഞാട്" എന്ന് യോഹന്നാന്‍ യേശുവിനെ ചൂണ്ടിക്കാണിച്ചുകൊണ്ട് പറഞ്ഞു.
ഇവിടെ പരാജയപ്പെട്ട സാത്താന്‍, തന്‍റെ പരാജയം മറച്ചുവച്ചുകൊണ്ട് മറ്റൊരുവിധത്തില്‍ വിജയം വരിക്കാന്‍ ശ്രമിക്കുകയാണ്. യേശുവിലൂടെയുള്ള രക്ഷ ലഭ്യമാകണമെങ്കില്‍ ഇത് വിശ്വസിക്കുകയും ഏറ്റുപറയുകയും വേണം. അതിനാല്‍, ഈ സത്യത്തില്‍നിന്ന് മനുഷ്യനെ അകറ്റുകയെന്നത് സ്വാഭാവികമായും സാത്താന്‍റെ ആവശ്യമാണ്. അതിനുവേണ്ടി കാലാകാലങ്ങളില്‍ അവന്‍ ഒരുക്കുന്ന സംവീധാനങ്ങളില്‍ ഒന്നുമാത്രമാണ് ഇസ്ലാം മതം! ഈ മതത്തിലൂടെ അവതരിപ്പിക്കപ്പെട്ട 'ഈസാനബി' യേശുക്രിസ്തുവാണോ എന്നത് 'ഖുര്‍ആന്‍' പരിശോധിച്ച് മനസ്സിലാക്കേണ്ടത് ആവശ്യമാണ്. 'ഖുര്‍ആനില്‍' പറഞ്ഞിരിക്കുന്ന 'അല്ലാഹുവും' 'ജിബ്രീല്‍ മലക്കും' 'ഈസാനബിയും' യാഥാര്‍ത്ഥ്യത്തിന്‍റെ നിഴല്‍പോലുമല്ല.
മലക്കിന്‍റെ 'മലക്കംമറിയല്‍'!
"അനന്തരം, സ്വര്‍ഗ്ഗത്തില്‍ ഒരു യുദ്ധമുണ്ടായി. മിഖായേലും അവന്‍റെ ദൂതന്മാരും സര്‍പ്പത്തോടു പോരാടി. സര്‍പ്പവും അവന്‍റെ ദൂതന്മാരും എതിര്‍ത്തുയുദ്ധം ചെയ്തു. എന്നാല്‍, അവര്‍ പരാജിതരായി. അതോടെ സ്വര്‍ഗ്ഗത്തില്‍ അവര്‍ക്ക് ഇടമില്ലാതായി. ആ വലിയ സര്‍പ്പം, സര്‍വ്വലോകത്തെയും വഞ്ചിക്കുന്ന സാത്താനെന്നും പിശാചെന്നും വിളിക്കപ്പെടുന്ന ആ പുരാതനസര്‍പ്പം , ഭൂമിയിലേക്കു വലിച്ചെറിയപ്പെട്ടു; അവനോടുകൂടി അവന്‍റെ ദൂതന്മാരും. സ്വര്‍ഗ്ഗത്തില്‍ ഒരു വലിയ സ്വരം വിളിച്ചുപറയുന്നത് ഞാന്‍ കേട്ടു: ഇപ്പോള്‍ നമ്മുടെ ദൈവത്തിന്‍റെ രക്ഷയും ശക്തിയും രാജ്യവും അവിടുത്തെ അഭിഷിക്തന്‍റെ അധികാരവും ആഗതമായിരിക്കുന്നു. എന്തെന്നാല്‍, നമ്മുടെ സഹോദരരെ ദുഷിക്കുകയും രാപകല്‍ ദൈവസമക്ഷം അവരെ പഴിപറയുകയും ചെയ്തിരുന്നവന്‍ വലിച്ചെറിയപ്പെട്ടു"(വെളിപാട്:12;7-10).
ദൈവദൂഷകരായ മാലാഖമാര്‍ക്ക് സംഭവിച്ച ദുരന്തമാണിത്. ദൈവത്തോടും ദൈവദൂതന്മാരോടും എതിരിട്ട ഇവര്‍ സ്വര്‍ഗ്ഗത്തില്‍നിന്ന് വലിച്ചെറിയപ്പെട്ടു. ജോലിയില്‍നിന്നു പുറത്താക്കപ്പെട്ട തൊഴിലാളി, തന്‍റെ പഴയ ജോലിസ്ഥലത്തെയും അധികാരിയേയും ദുഷിക്കുന്നതുപോലെ സ്വര്‍ഗ്ഗത്തില്‍നിന്നു പുറത്താക്കപ്പെട്ട ദൂതന്മാര്‍ (പിശാചുക്കള്‍) ദൈവത്തെ എതിര്‍ക്കുകയെന്ന സ്വാഭാവിക ധര്‍മ്മമാണ് ഇപ്പോഴും ചെയ്യുന്നത്. സ്വര്‍ഗ്ഗത്തെക്കുറിച്ചും അവിടെ അധികാരം കയ്യാളുന്നവരെക്കുറിച്ചും വ്യാജം പറഞ്ഞു നടക്കുന്നത് എക്കാലവും അവന്‍ തുടരും . സ്വര്‍ഗ്ഗത്തിലെ അവസ്ഥകള്‍ ശരിയായി അവന്‍ ആരോടും പറയില്ല. സാധ്യമെങ്കില്‍ അജ്ഞതയില്‍ കഴിയുന്നവരോട് താന്‍ അവിടുത്തെ അധികാരിയാണെന്നു പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയും ചെയ്യും. അവിടെ ജോലി വാഗ്ദാനം ചെയ്ത് വഞ്ചിക്കാനും സാധ്യതയുണ്ട്.
ദൈവദൂതരായിരുന്നവര്‍ സാത്താന്മാരായി അധഃപതിച്ചതായിരുന്നു 'മലക്കുകളുടെ' ആദ്യത്തെ 'മലക്കം ' മറിച്ചില്‍! ഇന്ന് ഈ പിശാചുക്കള്‍ മാലാഖാമാരാണെന്നു സ്വയം പ്രഖ്യാപിക്കുന്ന അവസ്ഥയുണ്ടാകുമെന്ന് ദൈവവചനം മുന്നറിയിപ്പു തന്നിട്ടുണ്ട്. "പിശാചുപോലും പ്രഭാപൂര്‍ണ്ണനായ ദൈവദൂതനായി വേഷംകെട്ടാറുണ്ടല്ലോ. അതിനാല്‍ അവന്‍റെ ശുശ്രൂഷകരും നീതിയുടെ ശുശ്രൂഷകരായി വേഷംകെട്ടുന്നെങ്കില്‍ അതിലെന്തദ്ഭുതം ?"(2കോറി:11;14,15).
ഇത്തരത്തിലുള്ള ഒരു വേഷം കെട്ടാണ്, 'ജിബ്രീല്‍ മലക്ക്'! യേശുവിന്‍റെ ജനനത്തെക്കുറിച്ച് ഗബിയേല്‍ മാലാഖ അറിയിക്കുന്നത് ബൈബിളില്‍ നാം വായിക്കുന്നുണ്ട്. ദൂതന്‍ യേശുവിനെക്കുറിച്ച് പറയുന്നത് 'അത്യുന്നതന്‍റെ പുത്രനെന്നു വിളിക്കപ്പെടും'എന്നാണെന്നു നാം കണ്ടു. യേശുവെന്ന പേരിന്‍റെ അര്‍ത്ഥം ദൈവം രക്ഷിക്കുന്നവന്‍ എന്നാണ്. ഗബ്രിയേലിന്‍റെ നിര്‍ദ്ദേശപ്രകാരമാണ് ഈ പേര് നല്‍കുന്നതും.ഇതേ മാലാഖയുടെ പേരില്‍ അവതാരംചെയ്ത 'ജിബ്രീല്‍മലക്ക്' യഥാര്‍ത്ഥത്തില്‍ 'ഗബ്രിയേല്‍' ആയിരുന്നുവെങ്കില്‍ യേശു ദൈവപുത്രനാണെന്ന പ്രസ്താവന തിരുത്തുമായിരുന്നില്ല. ഇതില്‍നിന്നുതന്നെ ആള്‍മാറാട്ടം വ്യക്തമാണ്. ഇങ്ങനെ സ്ഥിരതയില്ലാത്ത ഒരു ദൂതനെ നിയോഗിക്കാന്‍ മാത്രം വിവരം കെട്ടവനാണ് 'അല്ലാഹു' എന്നു വെളിപ്പെടുത്തുന്നതിലൂടെ അല്ലാഹുവും ദൈവവും ഒന്നല്ല എന്നു വ്യക്തമാകുകയും ചെയ്യുന്നു.
യേശുവിനെക്കുറിച്ച് ചില കേട്ടറിവുകള്‍ അല്ലാതെ വ്യക്തമായിട്ട് ഒന്നും ഖുര്‍ആനില്‍ ഇല്ല. മരിച്ചവരെ ഉയിര്‍പ്പിച്ചു രോഗികളെ സുഖപ്പെടുത്തി തുടങ്ങിയ കാര്യങ്ങള്‍ പറയുമ്പോള്‍ ആരെ, എവിടെ വച്ച് , എങ്ങനെ ഇതൊന്നു ഖുര്‍ആന് അറിയില്ല. ഇതു 'മലക്കിന്‍റെ' അജ്ഞതയായി കരുതേണ്ടിവരും. യേശുവിനെക്കുറിച്ച് മുഹമ്മദിനുള്ള അജ്ഞത മുഴുവന്‍ 'മലക്കിന്‍റെ' തലയില്‍ വച്ചുകെട്ടി!
യേശു ചെയ്ത കാര്യങ്ങള്‍ അവ്യക്തതയോടെ കുറിക്കുകയും സത്യങ്ങള്‍ മുഴുവന്‍ മറച്ചുവക്കുകയും ചെയ്തതു മാത്രമല്ല; ചെയ്യാത്ത കാര്യങ്ങള്‍ ചെയ്തുവെന്ന് പറയുന്ന പുസ്തകമാണ് മുഹമ്മദിന്‍റെ 'മലക്ക് മറിമായം'!
ഈസാനബി തൊട്ടിലില്‍ കിടന്നു പറയുന്നതായി ഖുര്‍ആന്‍ പറയുന്ന വാക്കുകള്‍ ഒരിക്കലും യേശു പറഞ്ഞതല്ല. ഇത്തരം ഒരു സംഭവം ഉണ്ടാകാനുള്ള സാധ്യതയില്ലാത്തതു തന്നെയാണ് ഇതിനു കാരണം. യഹൂദര്‍ എക്കാലവും യേശു ജോസഫിന്‍റെ പുത്രനായി കണ്ടിരുന്നു. അതിനാല്‍, മറിയത്തെ സംശയിച്ചിരുന്നില്ല. അതിനുള്ള തെളിവുകള്‍ ബൈബിളിലുണ്ട്. സ്വന്തം നാട്ടില്‍ യേശു അവഗണിക്കപ്പെട്ടതും ജോസഫിന്‍റെ മകനാണെന്നു പറഞ്ഞാണ്. "ഇവന്‍ ജോസഫിന്‍റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു"(ലൂക്കാ:4;22).
ഖുര്‍ആനില്‍ പറയുന്ന സംഭവം മുഹമ്മദിന്‍റെ ഭാവനയായിരുന്നു. വിശ്വാസികളില്‍ ഭിന്നതയുണ്ടാക്കുകയെന്ന സാത്താന്‍റെ പദ്ധതിയുടെ ഭാഗമായി മുഹമ്മദ് ഉപയോഗിക്കപ്പെട്ടു. 'ജിബ്രീല്‍ മലക്ക്' ദൈവദൂതനായിരുന്നെങ്കില്‍, കുറഞ്ഞത് യേശു പറഞ്ഞ കാര്യങ്ങളെങ്കിലും അറിയുമായിരുന്നു. യേശു പറഞ്ഞത് സ്നാപകയോഹന്നാനാണ് അവസാന പ്രവാചകന്‍ എന്നാണ്. അറുന്നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഇതിനു മാറ്റം വരുത്താന്‍ ഇറങ്ങിയ 'ജിബ്രീലിനു' സ്വര്‍ഗ്ഗത്തെയോ ദൈവത്തെയോ ദൈവപുത്രനെയോ ഒന്നും അറിയാത്ത മൂഢനായി മാറേണ്ടിവന്നു. യേശു ദൈവപുത്രനാണെന്ന് പറഞ്ഞ ഗബ്രിയേലാണ്, 'ജിബ്രീല്‍' എങ്കില്‍ യേശുവിനെ പുത്രസ്ഥാനത്തുനിന്നു തരംതാഴ്ത്തി പ്രവാചകനാക്കുകയും, പ്രവാചക പരമ്പര അവസാനിച്ചതിനുശേഷം മുഹമ്മദിനെ പ്രവാചകനാക്കുകയും ചെയ്യുമോ?
മുന്തിരിത്തോട്ടത്തിലെ ഉപമയില്‍ നാം കണ്ടതാണ്, എല്ലാ സേവകരെയും അയച്ചതിനുശേഷമാണ് പുത്രനെ അയക്കുന്നത് എന്ന്. പുത്രനുശേഷം പ്രവാചകന്മാരെ അയക്കാന്‍ ദൈവം മുതിരില്ല. അങ്ങനെയെങ്കില്‍ 'അല്ലാഹു' തോട്ടം ഉടമയായ ദൈവമല്ല. അല്ലാഹുവിന്‍റെ പ്രവാചകന്‍ ദൈവത്തിന്‍റെ പ്രവാചകനുമല്ല. അല്ലാഹുവും മലക്കും ഈസാനബിയുമെല്ലാം മുഹമ്മദിന്‍റെ ദുഃസ്വപ്നത്തിലെ കഥാപാത്രങ്ങള്‍ മാത്രമാണ്.
വളരെ രസകരമായ ഒരു കാര്യമുണ്ട്. യേശുവിന്‍റെ സ്വര്‍ഗ്ഗാരോഹണത്തിനുമുമ്പ് അവിടുന്ന് ലോകത്തിന് ഒരു വാഗാദാനം നല്‍കി. സഹായകനായി പരിശുദ്ധാത്മാവിനെ അയക്കുമെന്നായിരുന്നു ഈ വാഗ്ദാനം. ഇത് മുഹമ്മദ് മനസ്സിലാക്കിയെങ്കിലും പന്തക്കുസ്താ നാളില്‍ ഈ സത്യാത്മാവിനെ അപ്പസ്തോലന്മാര്‍ സ്വീകരിച്ചത് അറിഞ്ഞില്ല. അതിനാല്‍ ഈ വിരുതന്‍, താനാണ് ഈ പരിശുദ്ധാത്മാവെന്നു പ്രഖ്യാപിച്ചു! ചുരുക്കത്തില്‍ 'ഈസാനബി'യുടെ അപ്പനാണു താനെന്നു പരോക്ഷമായി സൂചിപ്പിക്കുകയായിരുന്നു. ഈസാനബി ജനിച്ചത് 'റൂഹില്‍'(ആത്മാവ്) നിന്നാണല്ലോ!
അല്ലാഹുവിനു മക്കളില്ല!
"(നബിയേ) പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു ഏവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ ( ആര്‍ക്കും) ജന്‍മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന്ന് തുല്യനായി ആരും ഇല്ലതാനും''(112:1-4).
സൃഷ്ടികളില്‍നിന്ന് തികച്ചും വ്യത്യസ്ഥനാണവന്‍. ഭാര്യയോ മക്കളോ ഉണ്ടാവുക എന്നത് അവന്‍റെ മഹത്വത്തിന് ഒരിക്കലും നിരക്കുന്നതല്ല. അതിനാല്‍, അത്തരം വാദഗതികളോട് അവന് അങ്ങേയറ്റത്തെ വെറുപ്പാണുള്ളത്. ദൈവപുത്ര സ്ഥാനത്തെ അല്ലാഹു അതിനിശിതമായി എതിര്‍ക്കുന്നത് കാണുക. "പരമകാരുണികന്‍ ഒരു സന്താനത്തെ സ്വീകരിച്ചിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരിക്കുന്നു. (അപ്രകാരം പറയുന്നവരേ,) തീര്‍ച്ചയായും നിങ്ങള്‍ ചെയ്തിരിക്കുന്നത് ഗുരുതരമായ ഒരു കാര്യമാകുന്നു. അത് നിമിത്തം ആകാശങ്ങള്‍ പൊട്ടിപ്പിളരുകയും, ഭൂമി വിണ്ടുകീറുകയും, പര്‍വ്വതങ്ങള്‍ തകര്‍ന്ന് വീഴുകയും ചെയ്യുമാറാകും. (അതെ) പരമകാരുണികന് സന്താനമുണ്ടെന്ന് അവര്‍ വാദിച്ചത് നിമിത്തം. സന്താനത്തെ സ്വീകരിക്കുക എന്നത് പരമകാരുണികന് അനുയോജ്യമാവുകയില്ല. ആകാശങ്ങളിലും ഭൂമിയിലുമുള്ള ഏതൊരാളും ഒരു ദാസനെന്ന നിലയില്‍ പരമകാരുണികന്‍റെ അടുത്ത് വരുന്നവന്‍ മാത്രമായിരിക്കും''(19:88 -93).
മക്കള്‍ എന്നു കേള്‍ക്കുന്നത് ഇത്രമാത്രം വെറുപ്പുള്ള വ്യക്തിയാണ് അല്ലാഹു. മക്കള്‍ ഇല്ലെന്നു തെളിയിക്കാന്‍ 'ഡി.എന്‍. എ. ടെസ്റ്റ്‌' പോലും നടത്താന്‍ തയ്യാറാകുന്ന ആളാണെന്നു തോന്നും ഖുര്‍ആനില്‍ കാണുന്ന ഈ കക്ഷി! ഇവന്‍ എന്‍റെ പ്രിയപുത്രന്‍ എന്നുപറഞ്ഞ് വാത്സല്യം തൂകുന്ന ദൈവത്തെ ബൈബിളില്‍ കാണുമ്പോള്‍, പുത്രനെന്നു കേള്‍ക്കുമ്പോള്‍ കലിയിളകുന്ന ഭീകരരൂപിയായ അല്ലാഹുവിനെ ഖുര്‍ആന്‍ പരിചയപ്പെടുത്തുന്നു.
തന്‍റെ ഏകജാതനായ യേശുക്രിസ്തുവിനെ സ്നേഹിക്കുകയും തനിക്കുള്ളതെല്ലാം പുത്രനെ ഭരമേല്പിക്കുകയും ചെയ്ത വാത്സല്യനിധിയായ പിതാവാണ് യഹോവ! മാത്രവുമല്ല, യേശുക്രിസ്തുവിനെ വിശ്വസിക്കുന്ന ഏവനേയും പുത്രസ്ഥാനത്തേക്ക് ഉയര്‍ത്തുന്ന യഹോവയെയാണ് ബൈബിളിലൂടെ അവിടുന്ന് സ്വയം വെളിപ്പെടുത്തുന്നത്. "ദൈവാത്മാവിനാല്‍ നയിക്കപ്പെടുന്നവരെല്ലാം ദൈവത്തിന്‍റെ പുത്രന്മാരാണ്. നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍റെ ആത്മാവിനെയല്ല, മറിച്ച്, പുത്രസ്വീകാര്യത്തിന്‍റെ ആത്മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്മാവുമൂലമാണു നാം ആബ്ബാ-പിതാവേ- എന്നു വിളിക്കുന്നത്. നാം ദൈവത്തിന്‍റെ മക്കളാണെന്ന് ഈ ആത്മാവു നമ്മുടെ അത്മാവോടുചേര്‍ന്നു സാക്ഷ്യം നല്‍കുന്നു. നാം മക്കളെങ്കില്‍ നാം അവകാശികളുമാണ്; ദൈവത്തിന്‍റെ അവകാശികളും ക്രിസ്തുവിന്‍റെ കൂട്ടവകാശികളും "(റോമാ:8;14-17).
ഖുര്‍ആനില്‍ പറയുന്ന 'അല്ലാഹു' മനുഷ്യരെ ദാസരും അടിമകളുമായി കരുതുമ്പോള്‍ ബൈബിളിലെ 'യഹോവ' ആരാണെന്നു വീണ്ടും ഒരു വചനം കൂടി നോക്കുക; "എന്നാല്‍, കാലസമ്പൂര്‍ണ്ണത വന്നപ്പോള്‍ ദൈവം തന്‍റെ പുത്രനെ അയച്ചു. അവന്‍ സ്ത്രീയില്‍നിന്നു ജാതനായി; നിയമത്തിന്, അധീനനായി ജനിച്ചു. അങ്ങനെ നമ്മളെ പുത്രന്മാരായി ദത്തെടുക്കേണ്ടതിന് അവന്‍ നിയമത്തിന് അധീനരായിക്കഴിഞ്ഞവരെ വിമുക്തരാക്കി. നിങ്ങള്‍ മക്കളായതുകൊണ്ട് ആബ്ബാ!-പിതാവേ!- എന്നുവിളിക്കുന്ന തന്‍റെ പുത്രന്‍റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയത്തിലേക്ക് അയച്ചിരിക്കുന്നു.ആകയാല്‍, നീ ഇനിമേല്‍ ദാസനല്ല, പിന്നെയോ പുത്രനാണ്; പുത്രനെങ്കില്‍ ദൈവഹിതമനുസരിച്ച് അവകാശിയുമാണ്"(ഗലാ:4;4-7).
"യേശുവാണു ക്രിസ്തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍റെ പുത്രനാണ്"(1യോഹ:5;1). ഇക്കാര്യം അല്ലാഹുവിനും മുഹമ്മദിനും വ്യക്തമായി അറിയാം. കാരണം, യേശുവിനെ ദൈവപുത്രനായി ഏറ്റുപറയുന്നവര്‍ മാത്രമാണ് ദൈവമക്കള്‍ എന്നത് പിശാചിനും നന്നായി അറിയാമല്ലോ! അല്ലാഹു ദൈവമല്ലാത്തതിനാല്‍ യേശു അല്ലാഹുവിന്‍റെ പുത്രനല്ല. അല്ലാഹു 'ഷണ്ഠന്‍' ആണോ എന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം പ്രശ്നമുള്ള കാര്യമല്ല. 'ഈസാനബി' ദൈവപുത്രനല്ല എന്ന് മുഹമ്മദ് പറഞ്ഞാല്‍ അതും ക്രൈസ്തവര്‍ സമ്മതിച്ചു തരും . എന്നാല്‍, ഈസാനബി യേശുക്രിസ്തുവാണെന്നു പറഞ്ഞാല്‍, ആണായിട്ടോ പെണ്ണായിട്ടോ ജനിച്ച ക്രൈസ്തവര്‍ ആരും വകവയ്ക്കില്ല. ഇതു രണ്ടുമല്ലാത്തവരെ ഒരുപക്ഷെ മുഹമ്മദിന്‍റെ പാദസേവകര്‍ക്കു കിട്ടിയേക്കും!
എത്ര 'ഹജ്ജ്' നടത്തിയാലും എന്നും ദാസരായി(അടിമ) മാത്രം പരിഗണിക്കുന്ന അല്ലാഹു! മക്കളില്ലാത്തവനും മക്കള്‍ എന്നു കേള്‍ക്കുന്നതില്‍പ്പോലും അസഹിഷ്ണുത പ്രകടിപ്പിക്കുന്ന അല്ലാഹു! ഇവന്‍ ഒരിക്കലും സത്യദൈവമായ യഹോവയല്ലെന്നു ഖുര്‍ആനിലൂടെത്തന്നെ വ്യക്തമാണ്. അതുകൊണ്ടുതന്നെ 'ഖുര്‍ആന്‍' വരച്ചുകാണിക്കുന്ന 'ഈസാനബി'യെ ആരും മാനിക്കേണ്ടതില്ല.അതു ദൈവപുത്രനും രക്ഷകനുമായ യേശുക്രിസ്തുവല്ല!
ദൈവത്തിന്‍റെ പുത്രനല്ലാത്ത; പിതാവ് ആരെന്നു വ്യക്തതയില്ലാത്ത; മരിക്കുകയോ ഉത്ഥിതനാകുകയോ ചെയ്യാത്ത; നിഴല്‍പോലെ കൂടെനടന്ന ശിഷ്യന്മാരെയും വിധവയായ അമ്മയേയും വഞ്ചിച്ച് എങ്ങോ പോയ്മറഞ്ഞ 'ഈസാനബി'യാണോ ബൈബിളിലെ യേശുക്രിസ്തു?
എതിര്‍ ക്രിസ്തു (ആന്റി ക്രൈസ്റ്റ്)!
മനുഷ്യരെ വഴിതെറ്റിക്കാന്‍ 'എതിര്‍ക്രിസ്തു' (ആന്റിക്രൈസ്റ്റ്) വരുമെന്ന് യേശുവും അപ്പസ്തോലന്മാരും നമുക്ക് മുന്നറിയിപ്പു തന്നിട്ടുണ്ട്. യഥാര്‍ത്ഥ സത്യത്തില്‍നിന്നു വ്യതിചലിപ്പിച്ച് നാശത്തില്‍ തളച്ചിടുകയാണ് അവന്‍റെ ലക്ഷ്യം! യേശുക്രിസ്തുവിനെ ദൈവപുത്രനായി അംഗീകരിക്കാത്ത ആത്മാവിനെയാണ്, 'എതിര്‍ക്രിസ്തു'വെന്ന് ബൈബിള്‍ പഠിപ്പിക്കുന്നത്. 'എതിര്‍ക്രിസ്തു'വിനെക്കുറിച്ച് ബൈബിള്‍ വ്യക്തമാക്കിത്തരുന്ന എല്ലാ അടയാളങ്ങളും തെളിഞ്ഞു നില്‍ക്കുന്ന മൂന്നു വ്യക്തിത്വങ്ങളെ ഖുര്‍ആനില്‍ കാണുന്നുണ്ട്. അല്ലാഹു, ഈസാനബി, മുഹമ്മദ്നബി എന്നിവരാണവര്‍!
കര്‍ത്താവിന്‍റെ വീണ്ടുംവരവിനുമുമ്പ് പ്രത്യക്ഷപ്പെടാനിരിക്കുന്ന അരാജകത്വത്തിന്‍റെ മനുഷ്യനാണ് എതിര്‍ ക്രിസ്തു. എന്നാല്‍, ഇവന്‍റെയാളുകള്‍ ഇപ്പോള്‍തന്നെ നമുക്കിടയിലുണ്ട്. ദൈവം തന്‍റെ ഛായയില്‍ നമ്മെ സ്രുഷ്ടിച്ചു. അതേദൈവം മനുഷ്യരൂപം സ്വീകരിച്ച് ഭൂമിയില്‍ വന്നു. സാത്താന്‍റെ മനുഷ്യരൂപമായ എതിര്‍ക്രിസ്തുവും ഭൂമിയില്‍ വരും. യേശുവിന്‍റെ വരവിനു മുന്നോടിയായി 'ഏലിയാ' വരുന്നതുപോലെ എതിര്‍ക്രിസ്തുവിന്‍റെ അഭിഷേകം സ്വീകരിച്ച വ്യാജപ്രവാചകന്മാരും വ്യാജദൈവങ്ങളും ഭൂമിയില്‍ പ്രത്യക്ഷപ്പെടും.ഇത്തരക്കാരെ എങ്ങനെ തിരിച്ചറിയാം എന്നത് ബൈബിള്‍ പഠിപ്പിക്കുന്നുണ്ട്. ഇത്തരം ചില വചനങ്ങള്‍ പരിശോധിച്ചുകൊണ്ട് ഖുര്‍ആനിലെ 'ത്രിമൂര്‍ത്തികള്‍' ആരെന്നു നോക്കാം!
"പ്രിയപ്പെട്ടവരേ, എല്ലാ ആത്മാക്കളെയും നിങ്ങള്‍ വിശ്വസിക്കരുത്; ആത്മാക്കളെ പരിശോധിച്ച്, അവ ദൈവത്തില്‍ നിന്നാണോ എന്നു വിവേചിക്കുവിന്‍, പല വ്യാജപ്രവാചകന്മാരും ലോകത്തിലെങ്ങും പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ദൈവത്തിന്‍റെ ആത്മാവിനെ നിങ്ങള്‍ക്ക് ഇങ്ങനെ തിരിച്ചറിയാം : യേശുക്രിസ്തു ശരീരം ധരിച്ചുവന്നു എന്ന് ഏറ്റുപറയുന്ന ആത്മാവ് ദൈവത്തില്‍ നിന്നാണ്. യേശുവിനെ ഏറ്റുപറയാത്ത ആത്മാവ് ദൈവത്തില്‍ നിന്നല്ല. വരാനിരിക്കുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുള്ള എതിര്‍ക്രിസ്തുവിന്‍റെ ആത്മാവാണ് അത്. ഇപ്പോള്‍ത്തന്നെ അതു ലോകത്തിലുണ്ട്. കുഞ്ഞുമക്കളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാണ്. നിങ്ങള്‍ വ്യാജപ്രവാചകന്മാരെ കീഴ്പ്പെടുത്തിയിരിക്കുന്നു"(1യോഹ:4;1-4).
"വളരെയധികം വഞ്ചകര്‍ ലോകത്തിലേക്ക് ഇറങ്ങിയിട്ടുണ്ട്. യേശുക്രിസ്തു മനുഷ്യശരീരം ധരിച്ചു വന്നു എന്നു സമ്മതിക്കാത്തവരാണ് അവര്‍. ഇങ്ങനെയുള്ളവനാണ്, വഞ്ചകനും എതിര്‍ക്രിസ്തുവും "(2യോഹ:1;7).
യേശുവിനോടൊപ്പം ഏറ്റവും അടുത്തു സഹവസിച്ച പ്രിയശിഷ്യനായ യോഹന്നാനാണ് എതിര്‍ക്രിസ്തുവിനെക്കുറിച്ച് കൂടുതലായി നമ്മെ അറിയിക്കുന്നത്. വീണ്ടും പറയുന്നു; "കുഞ്ഞുങ്ങളേ, ഇത് അവസാന മണിക്കൂറാണ്. എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്തുമാര്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇത് അവസാന മണിക്കൂറാണെന്ന് അതില്‍നിന്നു നമുക്കറിയാം. അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന് ഇങ്ങനെ തെളിഞ്ഞിരിക്കുന്നു"(1യോഹ:2;18,19).
എതിര്‍ക്രിസ്തുവിനെ വ്യക്തമായി തിരിച്ചറിയാനുള്ള സൂചന നല്‍കുന്ന ഒരു വചനഭാഗം കാണുക; "യേശുവാണു ക്രിസ്തു എന്നത് നിഷേധിക്കുന്നവനല്ലാതെ മറ്റാരാണ് കള്ളം പറയുന്നവന്‍ ? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ് 'എതിര്‍ക്രിസ്തു'. പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും "(1യോഹ:2;22,23). മറ്റൊരു വചനം ശ്രദ്ധിക്കുക;"യേശു ദൈവപുത്രനാണെന്ന് ഏറ്റുപറയുന്നവനില്‍ ദൈവം വസിക്കുന്നു; അവന്‍ ദൈവത്തിലും വസിക്കുന്നു"(1യോഹ:4;15).
യേശുവിനെ ദൈവപുത്രനായി അംഗീകരിക്കാതെ ഒരു പ്രവാചകന്‍ മാത്രമായി പരിഗണിക്കുകയും, അവന്‍റെ കുരിശുമരണം സംഭവിച്ചിട്ടില്ലെന്നു പ്രചരിപ്പിക്കാനുമായി സാത്താന്‍ കൌശലപൂര്‍വ്വം ഒരുക്കിയ കെണിയാണ് 'ഈസാനബി'യെന്ന കഥാപാത്രം! യേശുവിന്‍റെ പേരില്‍ ഇത്തരം വ്യക്തികളും കഥാപാത്രങ്ങളും വരികയും സാധ്യമെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുന്ന അദ്ഭുതങ്ങളും അടയാളങ്ങളും പ്രവര്‍ത്തിക്കുകയും ചെയ്യുമെന്ന് ദൈവവചനം മുന്നറിയിപ്പു തന്നിട്ടുണ്ട്.
"അതുപോലെ തങ്ങളുടെമേല്‍ ശീഘ്രനാശം വരുത്തിവയ്ക്കുന്ന വ്യാജോപദേഷ്ടാക്കള്‍ നിങ്ങളുടെയിടയിലും ഉണ്ടാകും. അവര്‍ വിനാശകരമായ അഭിപ്രായങ്ങള്‍ രഹസ്യത്തില്‍ പഠിപ്പിക്കുകയും തങ്ങളെ വിലകൊടുത്തുവാങ്ങിയ നാഥനെപ്പോലും നിഷേധിക്കുകയും ചെയ്യും. പലരും അവരുടെ ദുഷിച്ചമാര്‍ഗ്ഗത്തെ അനുഗമിക്കും. അങ്ങനെ അവര്‍മൂലം സത്യത്തിന്‍റെ മാര്‍ഗ്ഗം നിന്ദിക്കപ്പെടും "(2പത്രോ:2;1,2).
ഇത്തരം ആളുകളോട് നാം സ്വീകരിക്കേണ്ടതായ നിലപാടിനെക്കുറിച്ച് വചനം എന്താണു പറയുന്നതെന്നു നോക്കാം; "ക്രിസ്തുവിന്‍റെ പ്രബോധനത്തില്‍ നിലനില്‍ക്കുന്നവനു പിതാവും പുത്രനും ഉണ്ട്. പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവരെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്‍റെ ദുഷ്ടപ്രവര്‍ത്തികളില്‍ പങ്കുകേരുകയാണ്"(2യോഹ:1;9-11).
'എതിര്‍ക്രിസ്തു'വിന്‍റെ നാമത്തിന്‍റെ സംഖ്യ '666' ആണെന്നു വചനം പറയുന്നു.(വെളി:13;18). '6666' വാക്യങ്ങളുള്ള 'ഖുര്‍ആന്‍' എതിര്‍ക്രിസ്തുവിന്‍റെ നാമം വഹിക്കുന്നു!
NB: വായനക്കാരില്‍നിന്നു മനോവ പ്രതീക്ഷിക്കുന്നത് നിങ്ങളുടെ വോട്ടും അഭിപ്രായവുമാണ്! അത് എന്തുതന്നെയായിരുന്നാലും രേഖപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു! വോട്ടു 'സബ്മിറ്റ്' ചെയ്യുവാനും അഭിപ്രായം 'സെന്‍ഡ്' ചെയ്യാനും പ്രത്യേകം കോളങ്ങള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു! കൂടാതെ, ഈ ലേഖനം കൂടുതല്‍ ആളുകളെ അറിയിക്കണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചരണത്തിനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്! ഇത് വലിയൊരു സുവിശേഷവേലയാണ്!

 manovaonline.com

3 comments:

  1. ചിക്കാഗോ സീറോമലബാറിന്റെ കീഴിലുളള രണ്ട് പുതിയ പളളികള്‍ ഈ ഇടെ അങ്ങാടിയത്ത് പിതാവ് പോയി വെഞ്ചിരിച്ചെങ്കിലും ആ പള്ളികളുടെ അല്ത്താരയുള്ള ഫോട്ടയിട്ട് പ്രസാസി പത്രങ്ങളില്‍ കണ്ടില്ല.

    വാര്‍ത്ത അയച്ചത്: സീറോമലബാറിന്റെ കീഴിലുളള ചിക്കാഗോയിലെ വലിയ പത്രാതിപനോ, ലാളസിലേ പത്രാതിപനോ ഇട്ടതുമില്ല. എന്തുകൊണ്ട്?
    ഈ രണ്ടുപളളികളില്‍ പൗവ്വത്തില്‍ മാണിക്ക൯ ക്രോസിന്റെ എണ്ണവും തൂക്കവും കുറഞ്ഞുപോയതുകൊണ്ടാണോ, അതോ ഈ രണ്ട് പത്രാതിപമാ൪ കേരളത്തിലേക്ക് വെക്കേഷന് പോയികാണുമോ?

    വെക്കേഷന൯ കഴിഞ്ഞ് വന്നുകഴിഞ്ഞാല്‍ ഉട൯, അരിസോണയിലേ സീറോ പളളിയുടെ അല്ത്താരയുള്ള ഫോട്ടയും, സാേ൯ാണിയിലേ സീറോ പളളിയുടെ അല്ത്താരയുള്ള ഫോട്ടയും, ഉളള കലാവിരുന്ന് ഞങ്ങള്‍ അമേരിക്ക൯ പ്രവാസി പത്രങ്ങളില്‍ ഉട൯ പ്രതീക്ഷിക്കുന്നു. ഞങ്ങളേ ഈ വാ൪ത്ത കാണിച്ചുതരുകയില്ലേ, പത്രാതിപ൯മാരെ! ഞങ്ങള്‍ ക്ഷമയോടെ കാത്തിരിക്കുകയാണ്, എന്ന് നിങ്ങളുടെ വായനക്കാ൪.

    ReplyDelete
  2. കൂട്ട കരച്ചിൽ ! St . Thomas പള്ളിയുടെ നാനാ ദിക്കിൽ നിന്നും കൂട്ട കരച്ചിൽ !

    ഗാർലാണ്ട് :- Fr . ജോജിയുടെ സ്ഥലമാറ്റം ഗാർലാണ്ടിൽ പല കുടുംബങ്ങളിലും കൊച്ചമ്മമാരുടെ ഉറക്കം കെടുത്തുന്നു . നല്ല ഒരച്ചനായിരുന്നു . എന്തെങ്കിലും ഒരു പാപം
    ചെയ്താലും , ചെയ്യണമെന്നു തോന്നിയാലും രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ
    ഫോണിലുടെ ബന്തപ്പെടാമായിരുന്നു . വീട്ടിൽ വന്നോ അല്ലങ്കിൽ അങ്ങോട്ട്‌ ചെന്നോ കുമ്പസാരിച്ചു പോരാമായിരുന്നു . വീട്ടിൽ വന്നാൽ അച്ഛന് മീൻ പിടിക്കാൻ എന്ത് ഇഷ്ടമാണന്നോ . അതുപോലെ തന്നെ സ്വിംമ്മിങ്ങ്പൂളിൽ കുളിക്കാനും അച്ഛന് വളരെ ഇഷ്ടമാണ് .അച്ഛന് സ്വിംമ്മിംഗ്പൂള് ഉണ്ടെങ്കിലും തന്നെ കുളിക്കാൻ മടിയാണ് .
    ഞാനും പിള്ളേരും ഇടയ്ക്കിടയ്ക്ക് അച്ഛന്റെ വീട്ടിൽ പോയി കുളിക്കാറണ്ടായിരുന്നു .
    അച്ഛൻ എപ്പോഴും വെള്ളത്തിനു അടിയിലൂടെ നീന്തുന്നതാണ് ഇഷ്ടം . എന്തെല്ലാം തമാശകളാണ് അച്ഛൻ അന്നേരം കാട്ടുന്നതെന്ന് അറിയാമോ . എനിക്ക് ഇക്കിളി വരുന്നു .
    ആ അച്ഛനെ എന്തിനാണ് കാലിഫോർണിയായിലേക്ക് സ്ഥലം മാറ്റുന്നെ . ഈ അങ്ങാടിയത്ത്
    പിതാവിന് വട്ടാണോ , ഇത്രയും നല്ല അച്ഛനെ ഇവിടുന്നു സ്ഥലം മാറ്റാൻ . ഞങ്ങളുടെ
    ഭർത്താക്കന്മാർ പോലും അച്ഛൻ ഞങ്ങളെ സ്നേഹിച്ചപോലെ സ്നേഹിച്ചിട്ടില്ല . ഞങ്ങൾക്ക്
    ഒത്തിരി വിഷമം ഉണ്ട് അച്ചോ . അച്ഛൻ പോയാലും വല്ലപ്പോഴും വിളിക്കണേ . ചേട്ടൻ
    വീട്ടിൽ ഇല്ലാത്തപ്പോൾ വേണം വിളിക്കാൻ .

    ഇത് ഒരു കൊച്ചമ്മയുടെ കാര്യം . ഇങ്ങനെ എത്ര കൊച്ചമ്മമാർ ആരും കാണാതെ
    മൂക്ക് പിഴിഞ്ഞ് നടക്കുന്നു . അച്ഛന്റെ പ്രിയ ഭക്ഷണം ചക്കകൊണ്ടുള്ള ചക്കയപ്പം അഥവാ
    കുംബളപ്പം ആണ് . കുംബ്ലപ്പം പല ആകൃതിയിൽ പല വലുപ്പത്തിൽ ഉണ്ടാക്കി കൊച്ചമ്മമാർ പള്ളിമേടയിൽ ക്യു നിൽക്കുന്നു . കാവാലം അതെല്ലാം വാങ്ങി അടുക്കി
    വയ്ക്കുന്നു . Houston - ൽ നിന്ന് കാവാലത്തിന്റെ ഭാര്യ സഹോദരിയുടെ കുംബ്ലപ്പവും
    തുളവടയും (ഉഴുന്നുവട ) പുറപ്പെട്ടിട്ടുണ്ട് . അതിൽ കുംബ്ലപ്പം ജോജി മോനും , തുളവട
    അങ്ങാടിയിലെ ജേക്കബ്‌ അച്ചായനും ഉള്ളതാണ് . ചേട്ടാ , മാറി പോകാതെ മറന്നു പോകാതെ രണ്ടും ഏൽപ്പിക്കണെ . ചേട്ടനുള്ളത് ഞാൻ വരുമ്പോൾ തരാമെന്നേ , കള്ളൻ .

    ReplyDelete
  3. കഴിഞ്ഞ ഞായറാഴ്ച്ച ഫാ.ജോജിക്ക് ബോധോദയം ഉണ്ടായി.

    നമ്മുടെ ഇപ്പോഴത്തേ പോപ്പ് നല്ല പോപ്പാണ്.
    ദൈവക്രിഭ ഉളള പോപ്പാണ്.
    കരുണയുളള പോപ്പാണ്.
    ഇത്ര നല്ല പോപ്പ് അടുത്താകലത്തുണ്ടായിട്ടില്ല എന്നുവേണം പറയാ൯.

    ഇത്രയും കാര്യങ്ങള്‍ ഗാ൪ലാഡ് പളളിയില്‍ വെച്ച് പ്രസഠഗിച്ച ഫാ.ജോജിയോട് ഉന്ന് ചോദിച്ചോട്ടെ?

    നമ്മുടെ ചിക്കാഗോ രൂപതയിലുളള നമ്മുടെ ബിഷപ്പ് അങ്ങാടിയത്ത് ഏറ്റവും മോശമായ ബിഷപ്പ് എന്നുവേണ്ടേ പറയുവാ൯!
    ഒരു വൈദികനേ പെസഹ വ്യാഴാഴ്ച്ച നാടുകടത്തി.
    അതിന് കൂട്ട് നിന്ന ഫാ.ജോജി, എത്രയധികം ദുഷ്ടനായിരിക്കും എന്നുവേണ്ടേ, ജനങ്ങള്‍ പറയുവാ൯.
    പൊതുജെനങ്ങളായ ഗാ൪ലാഡ് ജനങ്ങള്‍ ക്രൂശിതരൂപം മതി എന്ന് പാസാക്കിച്ച അല്ത്താരയേ അട്ടിമറി നടത്തി ഞങ്ങളുടെ ഗാ൪ലാഡ് പളളിയില്‍ ബിഷപ്പ് അങ്ങാടിയത്തിന്റെയും ഫാ.ജോജിയുടെയും സുമത്തേരിപറബ്പോലുളള ശവപെട്ടിയും മാണിക്ക൯ ക്രോസിനേയും വെച്ച് പേക്കൂത്ത് കളി നി൪ത്തി പോപ്പ് പറയുന്നത് അനുസരിച്ച്, ക്രൂശിതരൂപം ഗാ൪ലാഡ് പളളിയുടെ അല്ത്താരയുടെ നടുവില്‍ വെച്ച് മാണിക്ക൯ ക്രോസിനേയും നാടക ക൪ട്ടനേയും വലിച്ച് കളഞ്ഞാലെ, കരുണയുളള പോപ്പിനറെ സ്വപാവരീതി കണ്ട്, ബിഷപ്പ് അങ്ങാടിയത്തും, ഫാ.ജോജിയും കരുണയുളളവരായി എന്ന് ഞങ്ങള്‍ക്ക് പറയുവാ൯ സാധിക്കുമോ?
    അങ്ങനേ സാധിക്കണമെങ്കില്‍ ഈ നശിച്ച അല്ത്താര പൊളിച്ച് മാറ്റി കരുണയുളള അല്ത്താര പണിയണം.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin