Monday 8 December 2014

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ കല്ലേറ്



ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ കല്ലേറ്
ന്യൂഡല്‍ഹി:ദക്ഷിണ ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ പള്ളിക്ക് നേരെ കല്ലേറ്. ജസോലയിലുള്ള ഫാത്തിമാ മാതാ സിറോ - മലബാര്‍ ഫൊറോന പള്ളിക്കു നേരെയായരുന്നു ആക്രമണം. വൈകിട്ട് ഏഴിനു കുര്‍ബാന നടക്കുമ്പോഴായിരുന്നു സംഭവം. മുകള്‍ഭാഗത്തെ ജനാലച്ചില്ലു പൊട്ടി.

ദില്‍ഷാദ് ഗാര്‍ഡന്‍ സെന്റ് സെബാസ്റ്റിയന്‍ പള്ളിയിലെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തില്‍ നഗരത്തിലെ ക്രൈസ്തവ ദേവാലയങ്ങള്‍ക്കു പൊലീസ് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കേയാണു പുതിയ സംഭവം. സാമൂഹിക വിരുദ്ധരാകാം സംഭവത്തിനു പിന്നിലെന്നു സംശയിക്കുന്നു. പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പു നടത്തി.
http://4malayalees.com/index.php?page=newsDetail&id=53042

2 comments:

  1. കത്തോലിക്കാ തിരുസഭയും, സീറോ മലബാർ രൂപതയിലെ വിഷ സർപ്പങ്ങളും!!!!
    --------------------------------------

    ഇന്ന് കത്തോലിക്കാ തിരുസഭ ദിവസങ്ങൽ കഴിയുംതോറും നാശത്തിന്റെ വക്കിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു.
    സീറോ മലബാർ രൂപത എന്ന് നിലവിൽ വന്നോ അന്നുമുതൽക്കെ സഭക്കുള്ളിൽ പൊട്ടിത്തെറികളും ഭിന്നിപ്പുകളും
    തുടങ്ങി. പണത്തോടുള്ള ആർത്തിയും അധികാര കൊതിയും മൂലം സഭക്കുള്ളിൽ പരസ്പരം കലഹങ്ങൽ ഉണ്ടായി.
    പലതും പുറം ലോകം പോലുമറിയാതെ സഭ സഭക്കുള്ളിൽ ഒതുക്കിതീർത്തു. ഈ കഴിഞ്ഞദിവസം വിശുദ്ധനായി
    നാമകരണം ചെയ്യപ്പെട്ട ചാവറ കുര്യാക്കോസ് ഏലിയാസച്ചനെ എത്രയോ നാൾമുൻപ് വിശുദ്ധനായി പ്രഖ്യാപിക്കേ-
    ണ്ടതായിരുന്നു. അവിടെയും പിടിവലിയായിരുന്നു. കൂനന്മാവിൽ സേവനം അനുഷ്ടിച്ചുവരവെയാണ് വിശുദ്ധൻ
    മരണമടഞ്ഞത്. ആ പള്ളിയോട് ചേർന്നാണ് അച്ചനെ അടക്കംചെയ്തതും. നീണ്ട പതിനെട്ട് വർഷങ്ങൽക്ക്ശേഷം ആ
    ഭൗതിക ശരീരം അവിടുന്ന് മാന്തിയെടുത്ത് മാന്നാനത്ത് കൊണ്ടുവന്ന് സംസ്ക്കരിച്ചു. എന്ത് ഉദ്ദേശ്യമായിരുന്നു അതിന്റെ
    പിന്നിലെന്നു പറയേണ്ടതില്ലല്ലോ. കൂനന്മാവ് ഒരു തീർത്താടനകേന്ദ്രമായി മാറുന്നതുകൊണ്ട് ആർക്കാണ് നക്ഷ്ടം. അത്
    പിന്നീട് കേസും കോടതിയുമായി നാളുകൽ നീണ്ടുപോയി. ഇതിനൊക്കെപുറമെ ഏലിയാസച്ചൻ ഒരിക്കൽ പോലും
    കണ്ടിട്ടില്ലാത്ത സാത്താൻ കുരിശ് ആണിയടിക്കുമ്പോലെ ശവകുടീരത്തിൽ തറച്ചു. വിശുദ്ധൻ ജീവിച്ചിരുന്ന കാലഘട്ടത്തിൽ
    ബൈബിളും ക്രൂശിതരൂപവുമായിരുന്നു തന്റെ കൈകളിൽ കാണപ്പെട്ടിരുന്നത്. എന്തൊരു അനീതിയാണ് ഈ സീറോ
    മലബാർ രൂപതയിലുള്ള അധികാരികൽ കാട്ടികൂട്ടുന്നത്. അല്ഫോൻസാമ്മക്ക് സ്വന്തം കുടുംബക്കാർ പണികഴിപ്പിച്ച്
    കൊടുത്ത സ്വർണ്ണകുരിശ് മാറ്റി ഈ ക്ലാവർ ചെകുത്താൻ കുരിശ് അമ്മയുടെ കബറിടത്തിങ്കലും തറച്ചുവച്ചു. സത്യ
    കുരിശായ ക്രൂശിതരൂപം അല്ലെ കുരിശായി കാണേണ്ടിയിരുന്നത്. ഈ സീറോ മലബാർ സഭ അധികാരികൽക്ക് സത്യകുരിശ്
    കാണുന്നത് പേടിയാണ്. കുരിശിനെ ഭയക്കുന്നത് സാത്താൻ ആണ്. കുരിശ് കണ്ട ചെകുത്താൻ എന്നൊക്കെ പറഞ്ഞുകേട്ടു
    കാണുമല്ലോ.
    അത് കൊണ്ടാണ് സീറോ മലബാർ രൂപതകളുടെ പള്ളികളിൽ നിന്നും ക്രൂശിതരൂപം മാറ്റി ഈ സാത്താൻ കുരിശ്
    കയറ്റിവച്ചിരിക്കുന്നത്. ശിവലിംഗ നിലവിളക്കും മയിലും കറുത്ത പൈശാചികകോലങ്ങളും ഒക്കെ പള്ളിയുടെ അൾത്താരയിലും
    ഭിത്തിയിലും ഒക്കെ വരച്ചും തേച്ചും പിടിപ്പിച്ചിരിക്കുന്നത്. അതും പോരാഞ്ഞിട്ട് ഈ സാത്താൻ കുരിശിനെ സ്ലീബാകുരിശെന്നും
    മഗത്വപ്പെട്ടകുരിശെന്നും ഓമനപേരിട്ടിരിക്കുന്നു. തോമാസ്ലീഹായുടെ കയ്യിൽ ഒരു കുന്തവും വിശുദ്ധ ഗ്രന്ഥവും മാത്രമെ
    ഉണ്ടായിരുന്നുള്ളു. തോമാസ്ലീഹായുടെ കബറിടം എവിടെയെന്നുപോലും ഇന്നും തിട്ടപ്പെടുത്താൻ കഴിഞ്ഞിട്ടില്ല. എന്നിട്ടാണ്
    തോമാസ്ലീഹായുടെ കബറിടത്തിൽ നിന്ന് കണ്ടുകിട്ടിയതാണ് ഈ പാതാളകരണ്ടിയെന്ന് ( ക്ലാവർകുരിശ് ) പറഞ്ഞുപരത്തി
    അല്മായരെ വിശ്വസിപ്പിച്ചു. അന്ന് കല്ലറ പൊളിക്കാനും മാന്താനും കൂട്ടുപോയത് ഇന്നത്തെ സീറോ മലബാർ സഭയിലെ
    രാഷ്ട്രീയ ദ്രോണാചാര്യർ പവ്വത്തിൽ തിരുമനസാണ്. അങ്ങേരാണ് ഈ കെട്ടുകഥയുടെ സൂത്രദാരൻ. ക്ലാവർ കുരിശ്, ക്ലാവർ
    കൊടിമരം, ശിവലിംഗ നിലവിളക്ക്, ക്ലാവർ പതിച്ച കുർബാനവസ്ത്രം.....തുടങ്ങി മയിലിനെ പതിച്ച മെത്രാൻ തൊപ്പി
    ഇതൊക്കെ ഉണ്ടാക്കാനും ജെർമ്മനി, അമേരിക്ക, കാനഡ, സ്വിസർലൻഡ് തുടങ്ങി ഇൻഡ്യ മുഴുവനും എത്തിക്കാനും
    വിതരണം ചെയ്യാനും ഒന്നും രണ്ടും കോടികളല്ല നിരവധി കോടികളാണ് ചിലവായത്. ഇതിനൊക്കെ ചിലവായ പണമോ
    അല്മായരുടേത്. നൂറുകണക്കിന് പട്ടിണിപാവങ്ങൽ സഭയിലും മറ്റുസഭകളിലും ഒരു നേരത്തെ അന്നത്തിനുവേണ്ടി കൈ
    നീട്ടുംബോൽ ആണ് ഈ കള്ള പ്രചരണത്തിനുവേണ്ടി കോടികൽ ചിലവിടുന്നത്. സഭാമേലധികാരികളോ കോടികൽ വില-
    മതിക്കുന്ന ആഡംബര കാറുകളിലും, ഏ.സി മണിമന്ദിരങ്ങളിലും തിന്ന് കൊഴുത്ത് സുഭിക്ഷമായി കഴിയുന്നു.

    ReplyDelete
  2. (2) പരിശുദ്ധപിതാവ് ഫ്രാൻസീസ് പാപ്പപോലും എളിയജീവിതം നയിക്കുംബോൽ ഇവറ്റകൽ തിന്ന് കൊഴുത്ത് സഭക്ക്
    വിപരീതമായി പ്രവൃത്തിക്കുന്നു. ബൈബിളിൽ തിരുത്തലുകൽ വരുത്തുന്നു. ദൈവനിന്ദ പ്രവൃത്തിക്കുന്നു. എല്ലാത്തിനും
    പുറമെ പള്ളിയിൽ വരുന്ന സ്ത്രീകളുടെമേലുള്ള കടന്നുകയറ്റം, കുംബസാര കൂടുകളിലൂടെയുള്ള സ്ത്രീകളുടെ മാനത്തിന്
    വിലപറച്ചിൽ, തരം കിട്ടിയാൽ ഭർത്താക്കന്മാരില്ലാത്ത തക്കം നോക്കി വീടുകളിൽ കടന്നുചെന്ന് അവരുടെ ഭാര്യമാരെ കാമ
    വെറി തീരുംവരെ ആസ്വദിക്കുക, വഴങ്ങാത്തവരെ ഭീക്ഷണിപ്പെടുത്തുക, എന്നുവേണ്ട എന്തെല്ലാം അക്രമങ്ങൽ ആണ് ഇവർ
    ചെയ്ത്കൂട്ടുന്നത്. പരാതിയുമായി മെത്രാനച്ചനെ സമീപിച്ചാൽ ഒരു സ്ഥലമാറ്റത്തിലൂടെ പ്രശ്നപരിഹാരം കണ്ടെത്തും.
    ചെല്ലുന്നിടത്തെല്ലാം ഇതുതന്നെ പരിപാടി. എന്തെങ്കിലും ചോദിക്കുകയോ പറയുകയോ ചെയ്താൽ സംഗതി മാറും. ഒരു
    അഭിഷക്തനെ നിന്ദിച്ചു, കുടുംബം നശിക്കും എന്താ കഥ. എന്നിട്ട് ഈ വർഗ്ഗത്തിനുവേണ്ടിയിട്ട് പ്രാർത്ഥിക്കാൻ പറയുക.
    കർത്താവ് ചെയ്തത്പോലെ ചാട്ടവാറിനു പകരം മുള്ള്കംബികൊണ്ടുണ്ടാക്കിയ ചാട്ടവാർകൊണ്ടുവേണം ഇവന്മാരെ
    പെരുമാറാൻ. ജെറുസ്ലേം ദേവാലയത്തിൽനിന്ന് നാണയമാറ്റക്കാരെയും പ്രാവ് കച്ചവടക്കാരെയും ചാട്ടവറിന് അടിച്ചോടിച്ച
    കർത്താവ് പറഞ്ഞത് തന്റെ ഭവനം ചന്തയാക്കാൻ അനുവദിക്കില്ലെന്നാണ്. അതുപോലെ അന്യമതക്കാരുടെ ദേവന്മാരുടെ
    പൂജാവസ്തുക്കൽ ഒരു കത്തോലിക്കാപള്ളിയിൽ കയറ്റുന്നതും ആരാധിക്കുന്നതും ദൈവനിന്ദയും പാപവുമാണ്. ഇന്നു
    പല പള്ളികളിലും യേശുവിന്റെ സാമിപ്യം ഇല്ല. പൈശാചികതയാണ് പള്ളിയിൽ നിറഞ്ഞിരിക്കുന്നത്. ഇന്നു നമ്മുടെ
    സഭയിൽ നടക്കുന്ന കൊള്ളയും പിടിച്ചുപറിയും, ബലാൽസംഗം, കൊലപാതകം, അന്യന്റെ ഭാര്യയെ വശീകരിച്ച്
    വ്യഭിചാരം ചെയ്യുക, ഭാര്യയെ തട്ടികൊണ്ട്പോകുക ഇതെല്ലാം നമ്മുടെ സഭയിലെ വൈദികരും അവർക്ക് മുകളിൽ
    ഉള്ളവരും കാട്ടികൂട്ടുന്ന നഗ്നസത്യങ്ങളാണ്. ഉദാഹരണത്തിന് എത്രയെണ്ണം വേണം തെളിവായിട്ട്, അമേരിക്കയിലെ സീറോ
    മലബാർ സഭയുടെ മെത്രാൻ മാർ ജെക്കബ് അങ്ങാടിയത്തിനോട് ചോദിച്ചാൽ അദ്ദേഹം പറഞ്ഞുതരും ഈ അടുത്തയിട
    എത്രപേരെ അദ്ദേഹം നാട് കടത്തിയെന്ന്. തീർന്നിട്ടില്ല ഇനിയും പലരും അങ്ങേരുടെ കീഴിലുണ്ടെന്നറിയുന്നു. കാത്തിരുന്നു
    കാണാം.

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin