Friday 3 July 2015

2 comments:

  1. ഗുരു തോറ്റയിടത്ത് ശിക്ഷ്യൻ !.

    പരുശുദ്ധപിതവ് ഫ്രാൻസീസ് പാപ്പയുടെ പ്രവചനം വച്ച് നോക്കുമ്പോൾ ഇന്ന് സീറോ മലബാർ സഭയിൽ
    എത്ര പേരുണ്ട്സത്യത്തിനും നീതിക്കും അനുസരിച്ച് ജീവിക്കുന്ന പുരോഹിതരും മെത്രാന്മാരും . പ്രസംഗത്തിലല്ല
    സേവനത്തിലാണു കാര്യം ഇരിക്കുന്നതെന്ന് മാർപാപ്പ തീർത്തുപറയുന്നു. അല്ലാത്തവരെല്ലാം കള്ളപ്രവാചകന്മാർ
    ആണെന്നാണ്‌ പിതാവിന്റെ ഭാഷ്യം . വചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ്
    ദൈവരാജ്യത്തിന്റെ പ്രകോഷകരുംപ്രവാചകരുമായി തീരുന്നതെന്ന് പരുശുദ്ധ പിതാവ് വ്യക്തമാക്കി . ഇത് പ്രകാരം നമ്മുടെ
    അമേരിക്കയിലുള്ള സീറോ മലബാർ സഭയില് എത്രപേരുണ്ടാകും ?. ഇന്നും പിതാവ് തോറ്റിടത്ത് തന്റെ കീഴിലുള്ള
    വൈദികൻ ഫാ .വി.ജിയെ ( വികാർ ജനറൽ )-നെഫ്ലോറിടായിലെ ഫാ . സക്കറിയ തോട്ടുവേലിയുടെ ബാലപീഡനം
    ഒതുക്കിതീർക്കാനായിട്ട് ബിഷപ്പ്അങ്ങാടിയത്ത് നിയോഗിച്ചിരിക്കുന്നു . ഫാ . വി.ജി ( വികാർ ജനറൽ ) നിരവതിതവണ
    ഫ്ലോരിഡാ സന്ദർശിക്കുകയും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുമായി ഒരൊത്തുതീർപ്പിനു
    ശ്രമിച്ചുകൊണ്ടുമിരിക്കുന്നു . കോട്ടയം ഏറ്റുമാനൂർ അടുത്ത് നീണ്ടൂർ സ്വദേശികളായ ആ മാതാപിതാക്കൾ പണം വാങ്ങി
    കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറായില്ല .സ്വന്തം മകളുടെ മാനം വിറ്റ്‌ ജീവിക്കുന്നതിൽഭേദം മരിക്കുകയാണ് നല്ലതെന്ന്
    ആ കുടുംബം വിശ്വസിക്കുന്നു .തെറ്റുകൾ ചെയ്തുകൂട്ടുകയും അത് തിരുത്താൻ ശ്രമിക്കാതെ വീണ്ടും വീണ്ടും തെറ്റുകൾ
    ആവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ അമേരിക്കൻ സീറോ മലബാർ സഭ ഇന്ന് പരുശുദ്ധപിതാവു പറഞ്ഞതുപോലെ
    വ്യാചപ്രവാചകരുടെ ഒരു സങ്കടനയായി മാറിയിരിക്കുന്നു .

    ബിഷപ്പ് അങ്ങാടിയത്ത് പലതവണ ഈ ഫാമിലിയുമായി ബന്തപ്പെടാൻ ശ്രമിച്ചെങ്കിലും ഓരോരോ ഒഴിവുകൾ പറഞ്ഞ്
    ഈ കുടുംബം ഒഴിഞ്ഞു മാറുകയായിരുന്നു . പല കൽദായ ഗുണ്ടകളും ഭീഷണിയുമായി എത്തിയിരുന്നുവെന്നും ഈ
    കുടുംബനാഥൻ പറയുകയുണ്ടായി. ഫാ . ജോജി ബോംബയിൽ ജനിച്ച് മൂന്നു മക്കളോടൊപ്പം അർലിംഗ്ടണിൽ താമസമാക്കിയ
    ഒരു വ്യക്തിയുടെ വീട്ടിൽ അർമാതിച്ചു പിടിക്കപ്പെട്ടപ്പോഴും അങ്ങാടിയത്ത് ഈ തന്ത്രംതന്നെ പ്രയോഗിച്ച് പണംകൊടുത്ത് സംഗതി
    ഒതുക്കി തീർക്കുകയായിരുന്നു. തന്റെ കുടുംബത്തിന്റെ മാനത്തേക്കാളും അദ്ദേഹം വില കല്പിച്ചത് അങ്ങാടിയത്ത്
    വച്ചുനീട്ടിയ ഡോളർ കെട്ടുകൽക്കായിരുന്നു . ബോംബയിൽ ജനിച്ചുവളർന്ന ഈ കുടുംബം, ജോജിയുടെ കാര്യത്തിൽ
    ഒരു യൂദാസായി മാറിയത്കൊണ്ട് തെളിവില്ലാതെ ആ കേസ് ഒതുക്കിതീർക്കാൻ അങ്ങാടിയത്തിനു നിഷ്പ്രയാസം കഴിഞ്ഞു .
    അതുപോലെ ഫ്ലോറിഡായിലെ കേസും ഒതുക്കിതീർക്കാൻ ശ്രമിച്ച അങ്ങാടിയത്തിനു വിചയം കാണാൻ സാതിച്ചില്ല . തോറ്റു
    കൊടുക്കുവാനും പറ്റാത്ത അവസ്ഥയിലാണു അങ്ങാടിയത്ത് ഇപ്പോൾ . തന്റെ നിലനില്പിനുതന്നെ ഭീഷ്ണിയായേക്കാവുന്ന
    ഒരു ഊരാക്കുടുക്കിലാണു അങ്ങാടിയത്ത് അകപ്പെട്ടിരിക്കുന്നത്. കുറ്റം ചെയ്തവനെ ശിക്ഷിക്കേണ്ടതിനുപകരം അദ്ദേഹത്തെ
    സംരക്ഷിക്കാൻ നോക്കുകയാണ് അങ്ങാടിയത്ത് ചെയ്യുന്നത് . സക്കറിയ തോട്ടുവേലിയിപ്പോൽ സനിന്റോണിയായിൽ വൃദ്ധ
    മന്ദിരത്തിൽ സേവനം അനുഷ്ടിക്കുന്നുവെന്നുകേട്ടു.

    ഫ്ലോറിഡ പ്രശ്നം ഒത്തുതീർപ്പാക്കാൻ അങ്ങാടിയത്ത് നിയോഗിച്ചിരിക്കുന്നത് ഫാ . വി.ജി യെ( വികാർ ജനറൽ )നെയാണ് .
    അദ്ദേഹം പലതവണ ഫ്ലോറിഡ സന്ദർശിച്ചു പീഡിക്കപ്പെട്ട ബാലികയുടെ വീട്ടുകാരുമായി ബന്തപ്പെടാൻ ശ്രമിച്ചുവെങ്കിലും
    അങ്ങാടിയത്തിനെ അകറ്റിയമാതിരി വി.ജിയേയും അകറ്റിനിർത്തി . എന്ത് ന്യായം പറഞ്ഞാണ് പണവുമായി
    ആ കുടുംബത്തെ അങ്ങാടിയത്ത് സമീപിക്കുന്നത് . തന്തക്ക് പിറന്നവരാരും ആ പണം സ്വീകരിക്കുമോ ?. സ്വന്തം മകളുടെ
    മാനത്തിന്റെ വില ഒരു തന്തമാരും കൈനീട്ടി വാങ്ങുമോ ?. ഇതുമായി ചെല്ലുന്നവനൊന്നും തന്തയില്ലാത്തവന്മാരാണോ.
    കോട്ടയത്തിനടുത്ത് ഏറ്റുമാനൂരു നീണ്ടൂർ സ്വദേശികൽക്കാണ് ഈ ദുരവസ്ഥ കൈവന്നിരിക്കുന്നത് . ആ കുടുംബത്തെ
    സഹായിക്കേണ്ടത് അല്മായരായ നമ്മുടെ ഓരോരുത്തരുടേയും കടമകൂടിയാണു . ഇതുപോലുള്ള അങ്ങാടിയത്തിന്റേയും
    പരിവാരങ്ങളുടെയും അതിക്രമങ്ങൾക്ക് യാതൊരുകാരണവശാലും കൂട്ടുനിൽക്കുകയോ അവരെ പിന്താങ്ങുകയോ ചെയ്യരുത് .
    ഇത് ഇവിടംകൊണ്ട് അവസാനിക്കണം . ഫ്രാൻസീസ് പാപ്പ പറഞ്ഞത് എത്രയോ സത്യം . ഇവരൊക്കെ വ്യാച
    പുരോഗിതരാണു . പറയുന്നതല്ല പ്രവർത്തിക്കുന്നത്. എല്ലാവരും ഒറ്റകെട്ടായി നിന്ന് ഈ അസന്മാർഗ്ഗികളെ സഭയിൽനിന്നും
    തുരുത്തുവാനുള്ള വഴി കണ്ടെത്തണമെന്നു താഴ്മയായി അപേഷിക്കുന്നു .

    ReplyDelete
  2. ഗുരു തോറ്റയിടത്ത് ശിക്ഷ്യൻ !.

    പരുശുദ്ധപിതവ് ഫ്രാൻസീസ് പാപ്പയുടെ പ്രവചനം വച്ച് നോക്കുമ്പോൾ ഇന്ന് സീറോ മലബാർ സഭയിൽ
    എത്ര പേരുണ്ട്സത്യത്തിനും നീതിക്കും അനുസരിച്ച് ജീവിക്കുന്ന പുരോഹിതരും മെത്രാന്മാരും . പ്രസംഗത്തിലല്ല
    സേവനത്തിലാണു കാര്യം ഇരിക്കുന്നതെന്ന് മാർപാപ്പ തീർത്തുപറയുന്നു. അല്ലാത്തവരെല്ലാം കള്ളപ്രവാചകന്മാർ
    ആണെന്നാണ്‌ പിതാവിന്റെ ഭാഷ്യം . വചനം ശ്രവിക്കുകയും അതനുസരിച്ച് ജീവിക്കുകയും ചെയ്യുന്നവരാണ്
    ദൈവരാജ്യത്തിന്റെ പ്രകോഷകരുംപ്രവാചകരുമായി തീരുന്നതെന്ന് പരുശുദ്ധ പിതാവ് വ്യക്തമാക്കി . ഇത് പ്രകാരം നമ്മുടെ
    അമേരിക്കയിലുള്ള സീറോ മലബാർ സഭയില് എത്രപേരുണ്ടാകും ?. ഇന്നും പിതാവ് തോറ്റിടത്ത് തന്റെ കീഴിലുള്ള
    വൈദികൻ ഫാ .വി.ജിയെ ( വികാർ ജനറൽ )-നെഫ്ലോറിടായിലെ ഫാ . സക്കറിയ തോട്ടുവേലിയുടെ ബാലപീഡനം
    ഒതുക്കിതീർക്കാനായിട്ട് ബിഷപ്പ്അങ്ങാടിയത്ത് നിയോഗിച്ചിരിക്കുന്നു . ഫാ . വി.ജി ( വികാർ ജനറൽ ) നിരവതിതവണ
    ഫ്ലോരിഡാ സന്ദർശിക്കുകയും പീഡനത്തിനിരയായ കുട്ടിയുടെ മാതാപിതാക്കളുമായി ഒരൊത്തുതീർപ്പിനു
    ശ്രമിച്ചുകൊണ്ടുമിരിക്കുന്നു . കോട്ടയം ഏറ്റുമാനൂർ അടുത്ത് നീണ്ടൂർ സ്വദേശികളായ ആ മാതാപിതാക്കൾ പണം വാങ്ങി
    കേസ് ഒത്തുതീർപ്പാക്കാൻ തയ്യാറായില്ല .സ്വന്തം മകളുടെ മാനം വിറ്റ്‌ ജീവിക്കുന്നതിൽഭേദം മരിക്കുകയാണ് നല്ലതെന്ന്
    ആ കുടുംബം വിശ്വസിക്കുന്നു .തെറ്റുകൾ ചെയ്തുകൂട്ടുകയും അത് തിരുത്താൻ ശ്രമിക്കാതെ വീണ്ടും വീണ്ടും തെറ്റുകൾ
    ആവർത്തിക്കുകയും ചെയ്യുന്ന നമ്മുടെ അമേരിക്കൻ സീറോ മലബാർ സഭ ഇന്ന് പരുശുദ്ധപിതാവു പറഞ്ഞതുപോലെ
    വ്യാചപ്രവാചകരുടെ ഒരു സങ്കടനയായി മാറിയിരിക്കുന്നു .

    ബിഷപ്പ് അങ്ങാടിയത്ത് നാലഞ്ചുതവണ മേൽ പറഞ്ഞ ഫാമിലിയുമായി ബന്തപ്പെടാൻ ശ്രമിച്ചെങ്കിലും ഓരോരോ ഒഴിവുകൾ
    പറഞ്ഞ്ഈ കുടുംബം ഒഴിഞ്ഞു മാറുകയായിരുന്നു . പല കൽദായ ഗുണ്ടകളും ഭീഷണിയുമായി എത്തിയിരുന്നുവെന്നും ഈ
    കുടുംബനാഥൻ പറയുകയുണ്ടായി. നാലഞ്ചു വൈദികരും ഇതേ ആവശ്യം ഉന്നയിച്ച് തങ്ങളെ സമീപിച്ചുവെന്നും ഭീമമായ
    ഒരു തുക ഓഫർ നൽകിയെന്നും ഗൃഹനാഥന്റെ സംസാരത്തിൽനിന്നും ഞങ്ങൽക്ക് അറിയുവാൻ കഴിഞ്ഞു. ഫാ. സക്കറിയ,
    മാന്യമര്യാദയോടുകൂടി ജീവിച്ചിരുന്ന ഞങ്ങളുടെ കുടുംബത്തോട് ചെയ്ത ഈ അപരാതം ഒരിക്കലും മറക്കാൻ പറ്റാത്തത്
    ആണെങ്കിലും അതിലും വലിയ ഒരു തെറ്റ് കൂടി ചെയ്യാൻ ബിഷൊപ് അങ്ങാടിയത്ത് ഞങ്ങളെ പ്രേരിപ്പിക്കകൂടി ചെയ്തപ്പോൾ
    ഞങ്ങൽ ആകെ തകർന്നുപോയി. ഞങ്ങളുടെ കുടുംബത്തിനേറ്റ അപമാനം അങ്ങാടിയത്ത് വച്ചുനീട്ടുന്ന അമേരിക്കൻ ഡോളറിനു
    കഴിയുമോ?. അതും വാങ്ങി മറ്റൊരു പാപംകൂടി ഞങ്ങൽ ചെയ്താൽ ഞങ്ങൽക്കേറ്റ ഈ അപമാനം ഇല്ലാതാകുമോ?.

    ഫാ . ജോജി, ബോംബയിൽ ജനിച്ച് മൂന്നു മക്കളോടൊപ്പം അർലിംഗ്ടണിൽ താമസമാക്കിയഒരു വ്യക്തിയുടെ വീട്ടിൽ
    അർമാതിച്ചു പിടിക്കപ്പെട്ടപ്പോഴും അങ്ങാടിയത്ത് ഈ തന്ത്രംതന്നെ പ്രയോഗിച്ച് പണംകൊടുത്ത് സംഗതി
    ഒതുക്കി തീർക്കുകയായിരുന്നു. തന്റെ കുടുംബത്തിന്റെ മാനത്തേക്കാളും അദ്ദേഹം വില കല്പിച്ചത് അങ്ങാടിയത്ത്
    വച്ചുനീട്ടിയ ഡോളർ കെട്ടുകൽക്കായിരുന്നു . ബോംബയിൽ ജനിച്ചുവളർന്ന ഈ കുടുംബം, ജോജിയുടെ കാര്യത്തിൽ
    ഒരു യൂദാസായി മാറിയത്കൊണ്ട് തെളിവില്ലാതെ ആ കേസ് ഒതുക്കിതീർക്കാൻ അങ്ങാടിയത്തിനു നിഷ്പ്രയാസം കഴിഞ്ഞു .
    അതുപോലെ ഫ്ലോറിഡായിലെ കേസും ഒതുക്കിതീർക്കാൻ ശ്രമിച്ച അങ്ങാടിയത്തിനു വിചയം കാണാൻ സാതിച്ചില്ല . തോറ്റു
    കൊടുക്കുവാനും പറ്റാത്ത അവസ്ഥയിലാണു അങ്ങാടിയത്ത് ഇപ്പോൾ . തന്റെ നിലനില്പിനുതന്നെ ഭീഷ്ണിയായേക്കാവുന്ന
    ഒരു ഊരാക്കുടുക്കിലാണു അങ്ങാടിയത്ത് അകപ്പെട്ടിരിക്കുന്നത്. കുറ്റം ചെയ്തവനെ ശിക്ഷിക്കേണ്ടതിനുപകരം അദ്ദേഹത്തെ
    സംരക്ഷിക്കാൻ നോക്കുകയാണ് അങ്ങാടിയത്ത് ചെയ്യുന്നത് . സക്കറിയ തോട്ടുവേലിയിപ്പോൽ സനിന്റോണിയായിൽ വൃദ്ധ
    മന്ദിരത്തിൽ സേവനം അനുഷ്ടിക്കുന്നുവെന്നുകേട്ടു.

    ഫ്ലോറിഡ പ്രശ്നം ഒത്തുതീർപ്പാക്കാൻ അങ്ങാടിയത്ത് നിയോഗിച്ചിരിക്കുന്നത് ഫാ . വി.ജി യെ( വികാർ ജനറൽ )നെയാണ് .
    അദ്ദേഹം പലതവണ ഫ്ലോറിഡ സന്ദർശിച്ചു പീഡിക്കപ്പെട്ട ബാലികയുടെ വീട്ടുകാരുമായി ബന്തപ്പെടാൻ ശ്രമിച്ചുവെങ്കിലും
    അങ്ങാടിയത്തിനെ അകറ്റിയമാതിരി വി.ജിയേയും അകറ്റിനിർത്തി . എന്ത് ന്യായം പറഞ്ഞാണ് പണവുമായി
    ആ കുടുംബത്തെ അങ്ങാടിയത്ത് സമീപിക്കുന്നത് . തന്തക്ക് പിറന്നവരാരും ആ പണം സ്വീകരിക്കുമോ ?. സ്വന്തം മകളുടെ
    മാനത്തിന്റെ വില ഒരു തന്തമാരും കൈനീട്ടി വാങ്ങുമോ ?. ഇതുമായി ചെല്ലുന്നവനൊന്നും തന്തയില്ലാത്തവന്മാരാണോ.
    കോട്ടയത്തിനടുത്ത് ഏറ്റുമാനൂരു നീണ്ടൂർ സ്വദേശികൽക്കാണ് ഈ ദുരവസ്ഥ കൈവന്നിരിക്കുന്നത് . ആ കുടുംബത്തെ
    സഹായിക്കേണ്ടത് അല്മായരായ നമ്മുടെ ഓരോരുത്തരുടേയും കടമകൂടിയാണു . ഇതുപോലുള്ള അങ്ങാടിയത്തിന്റേയും
    പരിവാരങ്ങളുടെയും അതിക്രമങ്ങൾക്ക് യാതൊരുകാരണവശാലും കൂട്ടുനിൽക്കുകയോ അവരെ പിന്താങ്ങുകയോ ചെയ്യരുത് .
    ഇത് ഇവിടംകൊണ്ട് അവസാനിക്കണം . ഫ്രാൻസീസ് പാപ്പ പറഞ്ഞത് എത്രയോ സത്യം . ഇവരൊക്കെ വ്യാച
    പുരോഗിതരാണു . പറയുന്നതല്ല പ്രവർത്തിക്കുന്നത്. എല്ലാവരും ഒറ്റകെട്ടായി നിന്ന് ഈ അസന്മാർഗ്ഗികളെ സഭയിൽനിന്നും
    തുരുത്തുവാനുള്ള വഴി കണ്ടെത്തണമെന്നു താഴ്മയായി അപേഷിക്കുന്നു .

    ReplyDelete

Please let us know what you think.. Please be considerate about others, their privacy and dignity when you comment..

Thanks
Admin